Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവകേരളത്തില്‍ കാളവണ്ടി ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി

Janmabhumi Online by Janmabhumi Online
Dec 9, 2023, 12:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കുമളി: നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം, സുപ്രീംകോടതി വിധി കാറ്റില്‍പറത്തി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുമളിയില്‍ കാളവണ്ടിയോട്ട മത്സരം. ടൗണിലെ തിരക്കേറിയ റോഡിലൂടെ പാഞ്ഞ കാളവണ്ടികളിലൊന്ന് വാഹനങ്ങള്‍ക്കിടയിലേക്ക് ഇടിച്ച് കയറി. കാളവണ്ടിയിടിച്ച് ജീപ്പിനും ഓട്ടോറിക്ഷക്കും കേടുപാട്. മറ്റൊരു വണ്ടി ആള്‍ക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

പീരുമേട് മണ്ഡല പര്യടനത്തിന്റെ പ്രചരണാര്‍ത്ഥമാണ് സിപിഎമ്മും ഇടത് കര്‍ഷക സംഘടനകളും ചേര്‍ന്ന് കുമളിയില്‍ കാളവണ്ടിയോട്ട മത്സരം നടത്തിയത്. തേനിയില്‍ നിന്ന് ഇതിനായി ആറ് കാളവണ്ടികള്‍ എത്തിച്ചിരുന്നു. കുമളി ഒന്നാം മൈലില്‍ നിന്ന് തുടങ്ങി ടൗണ്‍ ചുറ്റി ചെളിമട വഴി തിരിച്ചെത്തുന്ന വിധമാണ് മത്സരം നടത്തിയത്. ടൗണിലെ സെന്‍ട്രല്‍ ജങ്ഷനില്‍ എത്തിയപ്പോഴാണ് കാളവണ്ടി നിയന്ത്രണം വിട്ട് വാഹനങ്ങളെ ഇടിച്ചത്.

കുറച്ച് ദൂരം ഒരു ചക്രത്തിലാണ് ഈ കാളവണ്ടി ഓടിയത്. മറ്റൊരു കാളവണ്ടി റോഡില്‍ നിന്നിരുന്ന ആളുകള്‍ക്കിടയിലേക്കാണ് പാഞ്ഞ് കയറിയത്. ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ശബരിമല തീര്‍ത്ഥാടനകാലം ആയതിനാല്‍ കുമളി ടൗണില്‍ വലിയ തിരക്കാണ്. ഇതിനിടയിലാണ് മതിയായ മുന്‍കരുതല്‍ പോലും ഇല്ലാതെ കാളവണ്ടിയോട്ടം നടത്തിയത്. കാളവണ്ടി ഉപയോഗിച്ച് വിളംബര ജാഥ നടത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും സംഭവത്തില്‍ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണി ജന്മഭൂമിയോട് പറഞ്ഞു. ഗതാഗത തടസം ഉണ്ടായിട്ടില്ല. വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് കുമളിയില്‍ നടന്നതെന്നും കര്‍ശന നടപടി വേണമെന്നും മൃഗ അവകാശ പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍. ജല്ലിക്കെട്ടിന്റെ ഭാഗമായി മൃഗങ്ങളെ വിനോദങ്ങള്‍ക്കും അഭ്യാസ പ്രകടനങ്ങള്‍ക്കും ഉപയോഗിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ പരിപാടി. സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും സംഭവം അറിഞ്ഞിട്ടും നടപടി എടുക്കാന്‍ തയ്യാറാകാതിരുന്ന കുമളി എസ്എച്ച്ഒക്കെതിരെയും ക്രിമിനല്‍ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: accidentKumaliNavakerala SadasBullakbullock cart
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

Kerala

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

Kerala

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

Kerala

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

Kerala

കോട്ടയത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies