Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത് ആസൂത്രിതം, ഒരു വര്‍ഷം മുമ്പ് പദ്ധതിയിട്ടു,പത്മകുമാറിനെയും കുടുബത്തെയും പൂയപ്പളളി പൊലീസ് സ്റ്റേഷനിലെത്തിച്ചു

ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 01:48 pm IST
in Kerala

കൊല്ലം : വളരെ ആസൂത്രിതമായാണ് ആറുവയസുകാരിയെ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യ അനിതാ കുമാരിയും മകള്‍ അനുപമ പത്മനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതെന്ന് എ ഡി ജി പി അജിത് കുമാര്‍.കോവിഡ് കാലത്തിന് ശേഷം പത്മകുമാറിന് വലിയ കടബാധ്യത ഉണ്ടായിരുന്നു. അഞ്ച് കോടിയില്‍ പരം രൂപയുടെ ബാധ്യതയാണുളളത്. ഇത്രയും ആസ്തി കുടുംബത്തിനുണ്ടെങ്കിലും പെട്ടെന്ന് തന്നെ പത്ത് ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഇതാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടാന്‍ കാരണം.

ഒരു വര്‍ഷം മുമ്പ് തന്നെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി കാറിന്റെ വ്യാജ നമ്പര്‍ ഒരു വര്‍ഷം മുമ്പ് തന്നെ തയാറാക്കി. ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചത്. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല.

എന്നാല്‍ തട്ടിക്കൊണ്ടു പോകാന്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ സഹോദരന്റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് കാറില്‍ കടത്തി കൊണ്ടു പോയത്. പിന്നീട് കിഴക്കനേലയിലെത്തി കടയുടമയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് അനിതാകുമാരിയാണ്. പത്മകുമാറും ഒപ്പമുണ്ടായിരുന്നു.

പിന്നീട് മാധ്യമ ശ്രദ്ധയും പൊലീസും പിന്നാലെയുണ്ടെന്ന് മനസിലാക്കിയാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അപ്പോഴും കുട്ടിയെ സുരക്ഷിതയാക്കാനാണ് ആശ്രാമം മൈതാനത്ത് എത്തിച്ചത്. അനിതാ കുമാരിയാണ് കുട്ടിയെ ഓട്ടോയില്‍ അവിടെ എത്തിച്ചത്. പത്മകുമാര്‍ പിന്നാലെ ഉണ്ടായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരെ ഉച്ചയ്‌ക്ക് ഒരു മണിയോടടുപ്പിച്ച് പൂയപ്പളളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്ന് പേരെയും മുഖം മൂടി ധരിച്ചാണ് പൊലീസ് വാഹനത്തില്‍ നിന്നിറക്കിയത്.

അടൂര്‍ പൊലീസ് ക്യാമ്പില്‍ നിന്നാണ് ഇവരെ പൂയപ്പളളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. നേരത്തേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷന് പുറത്ത് വന്‍ ജനാവലി തടിച്ചു കൂടിയിട്ടുണ്ട്. പ്രതികളുമായി വാഹനം കടന്നു വരുമ്പോള്‍ ജനം കൂവി വിളിച്ചു.

നേരത്തേ തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസുകാരിയെയും സഹോദരനെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.ഇനി പ്രതികളുടെ ആരോഗ്യ പരിശോധനയ്‌ക്ക് ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

 

 

Tags: oyurabductionpadmakumaranithakumaryanupama padmanpooyappallyadgp ajit kumarkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.