Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭർത്താവിനെ കുറിച്ചുള്ള അധികം ഓർമകളില്ല:പതിമൂന്നാം വയസ്സിൽ വിവാഹം, പതിനേഴിൽ വിധവയായി;ശാന്തകുമാരി

വിവാഹജീവിതത്തിലടക്കം ഒരുപാട് പ്രയാസങ്ങളിലൂടെ ശാന്തകുമാരിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 01:32 pm IST
in Entertainment

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും സിനിമയിൽ വേണ്ടത്ര നല്ല അവസരങ്ങൾ ലഭിക്കാതെ പോയ ഒരാളാണ് ശാന്തകുമാരി. അതിന് തന്റെ ചില തീരുമാനങ്ങളും കാരണമായിട്ടുണ്ടെന്നാണ് ശാന്തകുമാരി പറയുന്നത്. വിവാഹജീവിതത്തിലടക്കം ഒരുപാട് പ്രയാസങ്ങളിലൂടെ ശാന്തകുമാരിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ ശാന്തകുമാരിയെ സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികൾ ഏറെയും കണ്ടിട്ടുള്ളത്. നാല് പതിറ്റാണ്ടിലേറെയായ കരിയറിൽ 250 ഓളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചത്. ഏറ്റവും ഒടുവിൽ ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 2018 ൽ ആണ് ശാന്തകുമാരി അവസാനമായി അഭിനയിച്ചത്.

ഇപ്പോഴിതാ അതേക്കുറിച്ചൊക്കെ മനസുതുറക്കുകയാണ് നടി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും വിവാഹജീവിതത്തിന് സംഭവിച്ചതിനെ കുറിച്ചും ആദ്യ സംസ്ഥാന പുരസ്കാരത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശാന്തകുമാരി.

‘ചെറിയ ചെറിയ പാട്ടുസീനുകളിലൂടെയാണ് ഞാൻ തുടങ്ങുന്നത്. പിന്നീട് നാടകത്തിലേക്ക് എത്തി. നാടകത്തിൽ പാടി അഭിനയിക്കാൻ ആരും ഉണ്ടായിരുന്നില്ല. പാടി അഭിനയിച്ചു കൊണ്ടാണ് ഞാൻ ശ്രദ്ധനേടിയത്. പക്ഷെ ഒരിക്കെ ഒരാൾ പാട്ടിനിടയിൽ കവിളിൽ പിടിച്ചതോടെ ഞാൻ പാടി അഭിനയിക്കൽ നിർത്തി. തൊട്ടും പിടിച്ചുമുള്ള അഭിനയത്തോട് അന്നേ താല്പര്യമില്ലായിരുന്നു. ഒരു സിനിമയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ നടൻ രതീഷ് വന്ന് കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് വന്നതോടെയാണ് ഞാൻ സിനിമയിൽ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങിയത്,’ ശാന്തകുമാരി പറഞ്ഞു.

വിവാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചും ശാന്തകുമാരി സംസാരിച്ചു. ‘പതിമൂന്നാം വയസ്സിലാണ് വിവാഹിതയാകുന്നത്. അധികം വൈകാതെ മൂത്തമകൾ ജനിച്ചു. പിന്നീട് രണ്ടാമത്തെയാളും പതിനേഴാം വയസ്സിൽ വിധവയായി. അന്ന് കാഞ്ഞങ്ങാട് ആയിരുന്നു. അവിടെ നിന്നും ഞങ്ങൾ എറണാകുളത്തേക്ക് വന്നു. ആ പ്രായത്തിലായത് കൊണ്ട് ഭർത്താവിനെ കുറിച്ച് എനിക്ക് അധികം ഓർമകളില്ല. അന്ന് കളിച്ചു ചിരിച്ചു നടക്കണം എന്ന് മാത്രമായിരുന്നു എനിക്ക്. രണ്ടു കുട്ടികൾ ഉണ്ടെന്ന ഓർമ്മപോലും എനിക്ക് ഉണ്ടായിരുന്നില്ല,’

‘എല്ലാവരും പറഞ്ഞ് പറഞ്ഞാണ് അമ്മയെന്നുള്ള സ്ഥാനം പോലും ഞാൻ മനസിലാക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. അച്ഛനോ ആങ്ങളയ്‌ക്കോ ഒന്നും എന്നെ സഹായിക്കാനുള്ള സാമ്പത്യം ഉണ്ടായിരുന്നില്ല. ജോലി ചെയ്താലേ ജീവിക്കാൻ കഴിയുമായിരുന്നുള്ളു.വീട്ടു ജോലി പോലും എനിക്ക് അറിയില്ലായിരുന്നു. എന്നും പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവിടത്തെ അച്ഛന്മാരാണ് പാടി അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്,’

‘ആദ്യത്തേത് നല്ലൊരു വേഷമായിരുന്നു. എന്നാൽ അതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അവർ പറയുന്നത് ചെയ്യുന്നു എന്നായിരുന്നു. അയ്യായിരം രൂപയാണ് എനിക്ക് സിനിമയ്‌ക്ക് പ്രതിഫലമായി ലഭിച്ചത്. അതിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. അന്ന് അവാർഡിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. അന്ന് അമ്പത് രൂപയുടെ സാരി ഉടുത്താണ് ഞാൻ അവാർഡ് വാങ്ങാൻ പോയത്. അയ്യായിരം രൂപയാണ് എനിക്ക് അവാർഡ് തുകയായി ലഭിച്ചത്. അതിന് ശേഷം അമ്മയൊക്കെ എന്നോട് മിണ്ടി തുടങ്ങി. വീട്ടുകാർക്ക് മാറ്റം വന്നുതുടങ്ങി,’ ശാന്തകുമാരി പറയുന്നു.

 

Tags: Malayalam MovieShanthakumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.