Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭർത്താവിനെ കുറിച്ചുള്ള അധികം ഓർമകളില്ല:പതിമൂന്നാം വയസ്സിൽ വിവാഹം, പതിനേഴിൽ വിധവയായി;ശാന്തകുമാരി

വിവാഹജീവിതത്തിലടക്കം ഒരുപാട് പ്രയാസങ്ങളിലൂടെ ശാന്തകുമാരിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Nov 30, 2023, 01:32 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും സിനിമയിൽ വേണ്ടത്ര നല്ല അവസരങ്ങൾ ലഭിക്കാതെ പോയ ഒരാളാണ് ശാന്തകുമാരി. അതിന് തന്റെ ചില തീരുമാനങ്ങളും കാരണമായിട്ടുണ്ടെന്നാണ് ശാന്തകുമാരി പറയുന്നത്. വിവാഹജീവിതത്തിലടക്കം ഒരുപാട് പ്രയാസങ്ങളിലൂടെ ശാന്തകുമാരിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ ശാന്തകുമാരിയെ സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികൾ ഏറെയും കണ്ടിട്ടുള്ളത്. നാല് പതിറ്റാണ്ടിലേറെയായ കരിയറിൽ 250 ഓളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചത്. ഏറ്റവും ഒടുവിൽ ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 2018 ൽ ആണ് ശാന്തകുമാരി അവസാനമായി അഭിനയിച്ചത്.

ഇപ്പോഴിതാ അതേക്കുറിച്ചൊക്കെ മനസുതുറക്കുകയാണ് നടി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും വിവാഹജീവിതത്തിന് സംഭവിച്ചതിനെ കുറിച്ചും ആദ്യ സംസ്ഥാന പുരസ്കാരത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശാന്തകുമാരി.

‘ചെറിയ ചെറിയ പാട്ടുസീനുകളിലൂടെയാണ് ഞാൻ തുടങ്ങുന്നത്. പിന്നീട് നാടകത്തിലേക്ക് എത്തി. നാടകത്തിൽ പാടി അഭിനയിക്കാൻ ആരും ഉണ്ടായിരുന്നില്ല. പാടി അഭിനയിച്ചു കൊണ്ടാണ് ഞാൻ ശ്രദ്ധനേടിയത്. പക്ഷെ ഒരിക്കെ ഒരാൾ പാട്ടിനിടയിൽ കവിളിൽ പിടിച്ചതോടെ ഞാൻ പാടി അഭിനയിക്കൽ നിർത്തി. തൊട്ടും പിടിച്ചുമുള്ള അഭിനയത്തോട് അന്നേ താല്പര്യമില്ലായിരുന്നു. ഒരു സിനിമയിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ നടൻ രതീഷ് വന്ന് കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് വന്നതോടെയാണ് ഞാൻ സിനിമയിൽ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങിയത്,’ ശാന്തകുമാരി പറഞ്ഞു.

വിവാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചും ശാന്തകുമാരി സംസാരിച്ചു. ‘പതിമൂന്നാം വയസ്സിലാണ് വിവാഹിതയാകുന്നത്. അധികം വൈകാതെ മൂത്തമകൾ ജനിച്ചു. പിന്നീട് രണ്ടാമത്തെയാളും പതിനേഴാം വയസ്സിൽ വിധവയായി. അന്ന് കാഞ്ഞങ്ങാട് ആയിരുന്നു. അവിടെ നിന്നും ഞങ്ങൾ എറണാകുളത്തേക്ക് വന്നു. ആ പ്രായത്തിലായത് കൊണ്ട് ഭർത്താവിനെ കുറിച്ച് എനിക്ക് അധികം ഓർമകളില്ല. അന്ന് കളിച്ചു ചിരിച്ചു നടക്കണം എന്ന് മാത്രമായിരുന്നു എനിക്ക്. രണ്ടു കുട്ടികൾ ഉണ്ടെന്ന ഓർമ്മപോലും എനിക്ക് ഉണ്ടായിരുന്നില്ല,’

‘എല്ലാവരും പറഞ്ഞ് പറഞ്ഞാണ് അമ്മയെന്നുള്ള സ്ഥാനം പോലും ഞാൻ മനസിലാക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. അച്ഛനോ ആങ്ങളയ്‌ക്കോ ഒന്നും എന്നെ സഹായിക്കാനുള്ള സാമ്പത്യം ഉണ്ടായിരുന്നില്ല. ജോലി ചെയ്താലേ ജീവിക്കാൻ കഴിയുമായിരുന്നുള്ളു.വീട്ടു ജോലി പോലും എനിക്ക് അറിയില്ലായിരുന്നു. എന്നും പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവിടത്തെ അച്ഛന്മാരാണ് പാടി അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്,’

‘ആദ്യത്തേത് നല്ലൊരു വേഷമായിരുന്നു. എന്നാൽ അതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അവർ പറയുന്നത് ചെയ്യുന്നു എന്നായിരുന്നു. അയ്യായിരം രൂപയാണ് എനിക്ക് സിനിമയ്‌ക്ക് പ്രതിഫലമായി ലഭിച്ചത്. അതിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. അന്ന് അവാർഡിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. അന്ന് അമ്പത് രൂപയുടെ സാരി ഉടുത്താണ് ഞാൻ അവാർഡ് വാങ്ങാൻ പോയത്. അയ്യായിരം രൂപയാണ് എനിക്ക് അവാർഡ് തുകയായി ലഭിച്ചത്. അതിന് ശേഷം അമ്മയൊക്കെ എന്നോട് മിണ്ടി തുടങ്ങി. വീട്ടുകാർക്ക് മാറ്റം വന്നുതുടങ്ങി,’ ശാന്തകുമാരി പറയുന്നു.

 

Tags: Malayalam MovieShanthakumari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

Entertainment

ആ പറഞ്ഞത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല’, ബൈജുവിനെ മോഹൻലാൽ പറപ്പിച്ചോ? അമ്മ യോഗത്തിൽ സംഭവിച്ചത് ഇതാണ്

Entertainment

ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

Entertainment

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

Entertainment

തങ്കന്‍ ചേട്ടന് ലിജോ ആരാണെന്ന് ഇപ്പോ മനസിലായി, ജോജു എന്തിന് കള്ളം പറയുന്നു?’; പെട്ട് താരം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies