Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാം ചൈനീസ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തി

മൂന്നാമത്തെ ചൈനീസ് കപ്പല്‍ വിഴിഞ്ഞം അന്താരാഷ്‌ട്ര സീപോര്‍ട്ടില്‍ നങ്കൂരമിട്ടു. ക്രെയിന്‍ ഡോക്കുകള്‍ കയറ്റിയ സെന്‍ഹുവ 24 എന്ന ചരക്ക് കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 10:08 pm IST
in Kerala, Business
വിഴിഞ്ഞത്തെ അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് പോര്‍ട്ട് 2024 മെയ് മാസത്തോടെ പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഈ തുറമുഖം നിര്‍മ്മിച്ച് അദാനി പോര്‍ട്സ് ആന്‍റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ പറയുന്നു.
വിഴിഞ്ഞം സീപോര്‍ട്ടില്‍ ക്രെയിനുകളുമായി എത്തിയ മൂന്നാമത്തെ ചൈനീസ് കപ്പല്‍. ഇക്കുറി കപ്പലിന് നങ്കൂരമിടാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല.

വിഴിഞ്ഞത്തെ അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് പോര്‍ട്ട് 2024 മെയ് മാസത്തോടെ പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഈ തുറമുഖം നിര്‍മ്മിച്ച് അദാനി പോര്‍ട്സ് ആന്‍റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ പറയുന്നു. വിഴിഞ്ഞം സീപോര്‍ട്ടില്‍ ക്രെയിനുകളുമായി എത്തിയ മൂന്നാമത്തെ ചൈനീസ് കപ്പല്‍. ഇക്കുറി കപ്പലിന് നങ്കൂരമിടാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല.

മൂന്നാമത്തെ ചൈനീസ് കപ്പല്‍ വിഴിഞ്ഞം അന്താരാഷ്‌ട്ര സീപോര്‍ട്ടില്‍ നങ്കൂരമിട്ടു. ക്രെയിന്‍ ഡോക്കുകള്‍ കയറ്റിയ സെന്‍ഹുവ 24 എന്ന ചരക്ക് കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്.

ആദ്യത്തെ രണ്ട് ചരക്കുകപ്പലുകള്‍ എത്തന്നതിനുള്ള തടസ്സമൊന്നും സെന്‍ഹുവ24 കപ്പലിനുണ്ടായില്ല. ആദ്യ രണ്ട് കപ്പലുകള്‍ പുറം കടലില്‍ മണിക്കൂറുകള്‍ നങ്കൂരമിട്ടശേഷമാണ് തീരമണയാന്‍ സാധിച്ചത്. എന്നാല്‍ സെന്‍ഹുവ 24 പുറം കടലിലെത്തിയ ശേഷം അധികം വൈകാതെ തീരത്ത് നങ്കൂരമിട്ടു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ക്രെയിന്‍ ഡോക്കുകള്‍ ഇറക്കും.

ഒരു ക്വെ ക്രെയിനും രണ്ട് യാര്‍ഡ് ക്രെയിനുകളുമാണ് ഈ കപ്പലില്‍ ഉള്ളത്. സെന്‍ഹുവ 24 ചരക്ക്കപ്പലിന് ആദ്യം വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് അദാനി ഗ്രൂപ്പും കേരള സര്‍ക്കാരും അപേക്ഷിച്ചതിനെ തുടര്ന്ന് ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസ് (എഫ് ആര്‍ആര്‍ഒ) ചരക്ക് ഇറക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

വൈകാതെ ആറ് ചൈനീസ് കപ്പലുകളും കൂടി ക്രെയിനുകളുമായി വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം തുറമുഖം തന്നെ 32 ക്രെയിനുകള്‍ക്ക് ചൈനയിലെ ഷാങ് ഹായിലെ സെന്‍ഹുവ പോര്‍ട്ട് മെഷിനറി കമ്പനിക്ക് ഓര്‍ഡര്‍ നല്കിയിട്ടുണ്ട്. ഈ ക്രെയിനുകള്‍ ഏറ്റി എട്ട് ചരക്ക് കപ്പലുകള്‍ കൂടി ഫിബ്രവരി വരെ തുടര്‍ച്ചയായി വന്നുകൊണ്ടേയിരിക്കും.

കണ്ടെയ്നര്‍ കപ്പലുകളില്‍ നിന്നും കണ്ടെയ്നറുകള്‍ ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്നതാണ് ക്വെ ക്രെയിന്‍. ആര്‍എംജി ക്രെയിന്‍ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീക്കാനാണ്. തുറമുഖത്തിന് ആവശ്യമായ ക്രെയിനുകളുമായി എട്ട് ചരക്ക് കപ്പലുകള്‍ എത്തുമെന്ന് ഈയിടെ വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലിന് നല്‍കിയ സ്വീകരണവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

വിഴിഞ്ഞത്തെ അന്താരാഷ്‌ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് പോര്‍ട്ട് 2024 മെയ് മാസത്തോടെ പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഈ തുറമുഖം നിര്‍മ്മിച്ച് അദാനി പോര്‍ട്സ് ആന്‍റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ പറയുന്നു.

 

 

 

Tags: Vizhinjam sea portFRROZhenhua24Pinarayi VijayanVizhinjamAdani groupAdani port
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.