Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃക്കൊടിത്താനം തേവര്‍ക്ക് ഓലക്കുട സമര്‍പ്പണം

തിരുനടയില്‍

സജികുമാര്‍ തിനപ്പറമ്പില്‍ by സജികുമാര്‍ തിനപ്പറമ്പില്‍
Nov 27, 2023, 08:09 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവകാലത്ത് നടക്കുന്ന ചടങ്ങാണ് ഓലക്കുട സമര്‍പ്പണം. ഇതിന് പിന്നില്‍ ഒരു ഐതിഹ്യം ഇങ്ങനെ: തൃക്കൊടിത്താനത്തിന് കിഴക്ക് കുന്നന്താനം എന്ന സ്ഥലത്താണ് ഉമിക്കുന്നിന്‍മല. പഞ്ചപാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണു വിശ്വാസം. പാണ്ഡവ പത്‌നിയായ പാഞ്ചാലി മുറത്തിലിട്ട് അരി പാറ്റുമ്പോള്‍ കാറ്റത്ത് അടിഞ്ഞുകൂടിയ ഉമി കൂമ്പാരമായി മാറുകയും ഇതു പിന്നീട് ഉമിക്കുന്നായിമാറുകയും ചെയ്തുവത്രെ. ഈ കുന്നിന്‍ മുകളില്‍ ഒരു കിണറുമുണ്ട്.

ഒരിക്കല്‍ ഗണക വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കുന്നുകയറിച്ചെന്ന് കിണറ്റിലേക്ക് നോക്കി. ജലോപരിതലത്തില്‍ വളര്‍ന്നുകിടക്കുന്ന മനോഹരമായ ഒരു ചെടി കണ്ടു. സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന നീലക്കൊടുവേലിയാണെന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തമാക്കണമെന്ന മോഹമുദിച്ചു. കിണറ്റിലിറങ്ങിയ ഗണകന്‍ നീലക്കൊടുവേലി പറിക്കാന്‍ ഭാവിക്കവെ അത് കിണറ്റിനുള്ളിലേക്ക് താണുകൊണ്ടേയിരുന്നു. ഇതിനനുസരിച്ച് ഗണകനും താഴേക്കിറങ്ങി. ഒടുവില്‍ കിണറിന്റെ അടിത്തട്ടുവരെയെത്തി. എന്നാല്‍ നീലക്കൊടുവേലി ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിച്ചില്ല. അദ്ദേഹം നിരാശനായി. മുകളിലേക്ക് നോക്കിയ ഗണകന്‍ ആകെ ഭയന്നു. കിണറ്റിലാകെ ഇരുള്‍ വന്നു മൂടി.

നീലക്കൊടുവേലിയുടെ സംരക്ഷകനായ സര്‍പ്പം കിണറിന്റെ മുകള്‍ഭാഗത്ത് പത്തിവിടര്‍ത്തി നില്ക്കുന്നതായി കണ്ടു. അത് സര്‍പ്പ ശ്രേഷ്ഠനായ അനന്തന്‍ ആണെന്ന് ഗണകന്‍ തിരിച്ചറിഞ്ഞു. ഭഗവത് കാരുണ്യമില്ലാതെ തനിക്കിനി രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം തൃക്കൊടിത്താനത്ത് തേവരെ( മഹാവിഷ്ണു) ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ആണ്ടിലൊരിക്കല്‍ വലിയൊരു കുട ഭഗവാന് വഴിപാടായി സമര്‍പ്പിക്കാം എന്ന് പറഞ്ഞതോടെ സര്‍പ്പം വഴിമാറി എന്നാണ് ഐതിഹ്യം. ഈ വഴിപാട് സമര്‍പ്പണം ആ ഗണകന്റെ പിന്‍തലമുറക്കാര്‍ ഇന്നും തുടരുന്നു. തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രോത്സവത്തിലെ കൊടിയേറ്റിന് മുമ്പായാണ് ഓലക്കുട സമര്‍പ്പണം. ഈ കുട ശീവേലിക്ക് ഉപയോഗിക്കാറുണ്ട്.

Tags: തിരുനടയില്‍Thrikodithanam ThevarMahavishnu TempleChanganassery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

Kerala

മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പ്പാപ്പ, സ്ഥാനാരോഹണം ഡിസംബര്‍ 8ന്

Samskriti

തലയെടുപ്പിന്റെ പെരുംതൃക്കോവില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു…ഹിന്ദി എന്ന് പറയാതെയുള്ള കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി (PWD) ട്രയിലർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies