Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവനൊടുക്കിയ കര്‍ഷകന്റെ വീട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നന്ദര്‍ശിച്ചു; കേന്ദ്രം നല്കിയ പണം എന്തിന് ചെലവഴിച്ചെന്ന് വ്യക്തമാക്കണം

Janmabhumi Online by Janmabhumi Online
Nov 13, 2023, 11:14 pm IST
in Kerala
ആലപ്പുഴ തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ വീട്ടിലെത്തി ഭാര്യ ഓമനയേയും മക്കളായ അഥീനയേയും അഥിക്കിനേയും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആശ്വസിപ്പിക്കുന്നു

ആലപ്പുഴ തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ വീട്ടിലെത്തി ഭാര്യ ഓമനയേയും മക്കളായ അഥീനയേയും അഥിക്കിനേയും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആശ്വസിപ്പിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

അമ്പലപ്പുഴ: കുട്ടനാട്ടില്‍ കടക്കെണി കാരണം ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകന്‍ കെ.ജി. പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എത്തി. ഭാര്യ, മക്കള്‍, മറ്റു ബന്ധുക്കള്‍ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു.

കേന്ദ്രം കര്‍ഷകര്‍ക്ക് അനുവദിക്കുന്ന പണം എന്തുകൊണ്ട് അവരുടെ കൈകളില്‍ എത്തുന്നില്ല എന്നത് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. നെല്‍ സംഭരണത്തിന് വേണ്ടി 378 കോടി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ അനുവദിച്ചിരുന്നു. 70 കോടി രൂപ കുടിശികയും തുടര്‍ന്നുള്ള നെല്ല് സംഭരണത്തിനായുമാണ് നല്കിയത്. ഇത് എന്തിന് ചെലവഴിച്ചു എന്നത് ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ പറയണം എന്നും വി. മുരളീധരന്‍ പറഞ്ഞു.

നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്‌ക്ക് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രം ഒരു രൂപ 43 പൈസ താങ്ങുവില വര്‍ധിപ്പിച്ചു. ഇതിനനുസരിച്ച് ആനുപാതികമായി താങ്ങുവില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. കേന്ദ്രനയം പിന്‍തുടര്‍ന്നിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് 33 രൂപ താങ്ങുവിലയായി ലഭിക്കുമായിരുന്നു. കേന്ദ്ര ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിലും കേരള സര്‍ക്കാര്‍ വീഴ്ച വരുത്തി. ഭക്ഷ്യമന്ത്രിയാണ് പറയേണ്ടത് എത്ര തുക കേന്ദ്രം തരാനുണ്ടെന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ പക്കല്‍ ഒരു പൈസയുടെ കണക്കും ഇല്ല. കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന പരാതികളും അധികൃതര്‍ അവഗണിക്കുന്നു. കണക്ക് ചോദിക്കുമ്പോള്‍ ധനമന്ത്രിക്ക് മറുപടി ഇല്ലാത്ത അവസ്ഥയെന്നും മുരളീധരന്‍ പ്രതികരിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. വാസുദേവന്‍ എന്നിവരും കേന്ദ്രമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

Tags: KG PrasadPaddy FarmerV. Muralidharan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാഗ്രതാ യാത്രാനായകന്‍ വി മുരളീധരന്‍ സംസാരിക്കുന്നു.
Kerala

മയക്കുമരുന്ന് വിപത്ത് തടയാന്‍ നിയമഭേദഗതി വേണം: വി. മുരളീധരന്‍

Kerala

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍: വി മുരളീധരന്‍ നയിക്കുന്ന ലഹരിവിരുദ്ധ ജാഗ്രതാ യാത്ര മാര്‍ച്ച് 29ന്

News

വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്‍

Kerala

കള്ളക്കണക്ക് പറയാതെ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്‌ക്ക് തയാറാകണം: വി. മുരളീധരന്‍

Kerala

എന്റെ വിശ്വാസമല്ലാത്തതിന്റെ പേരിൽ മറ്റുള്ളവന്റെ കഴുത്തറക്കുന്ന പാരമ്പര്യം ഹിന്ദുവിനില്ല ; വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, പ്രളയ മുന്നറിയിപ്പ്,നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീനയിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണം ; ബ്യൂണസ് അയേഴ്‌സിൽ ഇന്ന് നടക്കുക സുപ്രധാന ചർച്ചകൾ

“ഭീകരൻ മസൂദ് അസ്ഹർ എവിടെയാണെന്ന് അറിയില്ല, ഇന്ത്യ തെളിവ് നൽകിയാൽ ഞങ്ങൾ അറസ്റ്റ് ചെയ്യും” ; ബിലാവൽ ഭൂട്ടോയുടെ വലിയ പ്രസ്താവന

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ പ്രേംനസീര്‍ വിഗ് വെച്ച് നടന്നിട്ടില്ല!

ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു

‘ഞങ്ങൾക്ക് ജനാധിപത്യം ഒരു ജീവിതരീതിയാണ് ‘ ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

പാകിസ്ഥാനിലെ കറാച്ചിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു ; എട്ട് പേർക്ക് പരിക്ക്

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies