Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വരുന്നത് കലിതുള്ളും പോരാട്ടങ്ങള്‍; സെമി ഉറപ്പിച്ചത് ഭാരതവും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും

Janmabhumi Online by Janmabhumi Online
Nov 8, 2023, 07:58 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

13-ാം ക്രിക്കറ്റ് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. അവശേഷിക്കുന്നത് ഒമ്പത് മത്സരങ്ങള്‍. ഇന്നത്തെ കളി പുറത്തായ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ളതാണ്. നാളെ മുതല്‍ നടക്കുന്ന ഓരോ മത്സരത്തിനും ഫൈനലിന്റെ പ്രതീതിയായിരിക്കും. ഇന്നലത്തെ വിജയത്തോടെ ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചുകഴിഞ്ഞു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലെത്തുക. നിലവില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും ഓസീസും മാത്രമാണ് സെമി ഉറപ്പിച്ചിട്ടുള്ളത്. ഇനിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി മൂന്ന് ടീമുകളാണ് പോരടിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍. ഇവരുടെ പൊരിഞ്ഞ പോരാട്ടങ്ങളായിരിക്കും വരും ദിവസങ്ങളില്‍. ശനിയാഴ്ചയോടെ അന്തിമ പട്ടികയാകും.

നാളെ ന്യൂസിലന്‍ഡ് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ പോലുമാവില്ല. ടീമിന്റെ സെമിസാധ്യത ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. പക്ഷെ വിജയം കൈവിട്ടാല്‍ തീര്‍ന്നു. ജയിച്ചാല്‍ പോലും മറ്റ് മത്സരഫലങ്ങളും റണ്‍നിരക്കും പരിഗണിച്ചേ കിവീസ് സെമിപ്രവേശം സാധ്യമാകൂ. ശ്രീലങ്കയ്‌ക്കാണെങ്കില്‍ വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ യോഗ്യത കളിക്കേണ്ടിവരും. ഇത്തവണ ടീം ലോകകപ്പിനെത്തിയത് യോഗ്യതാ മത്സരത്തിലൂടെയാണ്.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മത്സരം. അന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാനും സെമി സാധ്യതയുണ്ട്. ജയത്തിനൊപ്പം നാളത്തെ ന്യൂസിലാന്‍ഡിന്റെ മത്സരഫലവും ശനിയാഴ്ച നടക്കുന്ന പാകിസ്ഥാന്റെ മത്സരഫലവും പരിഗണിക്കേണ്ടിവരും.

ഓസ്‌ട്രേലിയ ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ താരതമ്യേന ദുര്‍ബലരോട് തോല്‍ക്കാതിരിക്കാനാരിയിക്കും ഓസീസ് ശ്രമിക്കുക. ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടേണ്ട ആവശ്യം ബംഗ്ലാദേശിനും ഉണ്ട്. അതിനാല്‍ പോരാട്ടവീര്യം കുറയ്‌ക്കില്ലെന്ന് ഉറപ്പാണ്. പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വമ്പന്‍ ജയം നേടാനായാല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും സെമി യോഗ്യത നിര്‍ണയിക്കപ്പെടുക. ഇംഗ്ലണ്ടിനെ പിടികൂടിയിരിക്കുന്ന ദൗര്‍ബല്യം മുതലെടുത്ത് പരമാവധി വലിയ വിജയം കണ്ടെത്തി സെമി സാധ്യത തേടാനായിരിക്കും ബാബര്‍ അസമും കൂട്ടരുടെയും പുറപ്പാട്. ലോക കിരീടം നേടിയിട്ടുള്ള ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പോലും വിദുരമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിലേക്കെങ്കിലും എത്തിപ്പെടാന്‍ ആവും വിധം പ്രയത്‌നിക്കുക ഒപ്പം തോല്‍വിയുടെ വക്കില്‍ വലിയ ആശ്വാസം കണ്ടെത്തുക, അവസാന സ്ഥാനക്കാരായി ലോകകപ്പ് അവസാനിപ്പിക്കാതെ കാക്കുക എന്നതെല്ലാം ജോസ് ബട്ട്‌ലരുടെയും സംഘത്തിന്റെയും അജണ്ടയിലുണ്ടാകും.

Tags: Australia13th World Cup ODI CricketindiaSouth Africa
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനിൽ നിന്നും ഭാര്യയെ നാട്ടിലെത്തിച്ച് മോദി സർക്കാർ : മടങ്ങി വരുന്നതിലും നല്ലത്  ഇറാനിൽ രക്തസാക്ഷിയായി മരിക്കുന്നതായിരുന്നുവെന്ന് ഭർത്താവ്

India

ലക്ഷ്യം തുർക്കി തന്നെ : ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് ; പകച്ച് എർദോഗൻ

World

ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു ; അമേരിക്കയോട് ശുപാർശ ചെയ്ത്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

India

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല ; നയം വ്യക്തമാക്കി അമിത് ഷാ

India

മോദി സർക്കാരിന്റെ നയതന്ത്രവിജയം ; സംഘർഷത്തിനിടെ അടച്ച വ്യോമാതിർത്തി ഇന്ത്യയ്‌ക്കായി തുറന്നു നൽകി ഇറാൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ സഹായിച്ച് കഴിഞ്ഞു , ഇനി ഇറാൻ : ആയുധം നൽകി ഇറാനെ സഹായിക്കാൻ ഒരുങ്ങി ചൈന

റാങ്കിങ്ങില്‍ ഗുകേഷിനെ മറികടന്ന് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദയ്‌ക്ക് മുതല്‍ക്കൂട്ടായത് ഊസ് ചെസിലെ പ്രകടനം

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

കൊച്ചി മെട്രോയും റിഫൈനറിയും ഉള്‍പ്പെടെ പ്രമുഖ സഥാപനങ്ങളില്‍ അപ്രന്റീസ് ട്രെയിനിംഗിന് അവസരം

ബി2 സ്റ്റെല്‍ത്ത് ജെറ്റ് (ഇടത്ത്) ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ബങ്കര്‍ ബസ്റ്റര്‍ ബോംബുമായി അമേരിക്കയുടെ സ്റ്റെല്‍ത്ത് യുദ്ധജെറ്റുകള്‍ പുറപ്പെട്ടു; ലക്ഷ്യം ഇറാനോ? ആശങ്കയുടെ മുള്‍മുനയില്‍ ലോകം

സ്‌കൂള്‍ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies