Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വീര്യം വീണ്ടെടുക്കാന്‍ ഓസീസ്; വമ്പന്‍ പോരിന് ദ. ആഫ്രിക്കയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 01:39 am IST
in Cricket

ലഖ്‌നൗ: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കരുത്തരുടെ നേര്‍ക്കുനേര്‍ പോരാട്ടം. ഒരു തോല്‍വികൊണ്ട് എഴുതിത്തള്ളാന്‍ കഴിയാത്ത ഓസ്‌ട്രേലിയയെ എതിരിടാന്‍ ഇന്നിറങ്ങുന്നത് ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ സ്‌കോര്‍ കണ്ടെത്തി വലിയ വിജയം സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ നിര പരീക്ഷിക്കപ്പെടുന്ന ദിവസമാണിന്ന്. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലാണ് മത്സരം.

13-ാം ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക ലോകകപ്പ് കണ്ട ഏറ്റവും വലിയ ടോട്ടല്‍ നേടിക്കൊണ്ടാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 428 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ലോകകപ്പില്‍ ആദ്യമായി ഒരിന്നിങ്‌സില്‍ മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയെന്ന പ്രത്യേകത കൂടി ആ മത്സരത്തിനുണ്ട്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(100), റസ്സീ വാന്‍ ഡെര്‍ ഡൂസെന്‍(108), എയ്ദന്‍ മാര്‍ക്രം(106) എന്നിവരായിരുന്നു ആ സെഞ്ചുറിക്കാര്‍. ഇതില്‍ എയ്ദന്‍ മാര്‍ക്രം വേഗതയേറിയ സെഞ്ചുറിയില്‍ ലോകകപ്പ് റിക്കാര്‍ഡും സ്വന്തമാക്കി. 49 പന്തുകളിലാണ് താരം നൂറ് തികച്ചത്. ശക്തമായ ബോളിങ് നിരയുള്ള ഭാരതത്തിനെതിരെ അഫ്ഗാനിസ്ഥാന്‍ ഇന്നലെ 272 റണ്‍സെടുത്ത അതേ വേദിയിലായിരുന്നു ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ പ്രകടനം.

ദല്‍ഹിയിലെ പിച്ചിന്റെ ഗതിക്കനുസരിച്ചുണ്ടായ സ്വാഭാവിക പ്രതിഭാസമാണ് ആദ്യ മത്സരത്തില്‍ കണ്ടതെന്ന് ഇന്നലത്തെ കളിയോടെ വ്യക്തമായി. പക്ഷെ താരങ്ങളും ടീമും ചേര്‍ന്ന് സ്ഥാപിച്ച കണക്കുകള്‍ വാസ്തവമാണ്. അതെല്ലാം ചരിത്ര രേഖപ്പെടുത്തലുകളായി നിലനില്‍ക്കും. കളിമികവിന്റെ അളവുകോലായി മാറണമെങ്കില്‍ സ്ഥിരത പുലര്‍ത്തണം. അന്ന് ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്തത് ഇന്ന് ഓസീസിനെതിരെയും നടപ്പാക്കണം.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ തോറ്റിരിക്കാം. അതില്‍ ഒട്ടും അല്‍ഭുതമില്ല. എതിരാളികള്‍ ഭാരതമായിരുന്നു. ലോകകപ്പിന്റെ ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് രോഹിത്തിന് കീഴിലുള്ള ഭാരത ടീം. പക്ഷെ തോല്‍വിയുടെ മുറിവ് മാത്രമല്ല ഓസീസിന്റെ പ്രശ്‌നം, ടൂര്‍ണമെന്റില്‍ അതിവേഗം മുന്നേറാന്‍ ഓരോ ജയവും നിര്‍ണായകമാണ്. അതിന് വേണ്ടി ഏതറ്റവരെയും പോകുന്ന ഓസീസ് പ്രൊഫഷണലിസം സഡ കുടഞ്ഞെഴുന്നേല്‍ക്കുന്നതിനാകും ഇന്ന് അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

Tags: South AfricaAustralia13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കിവീസിനു ജയം

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)
World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

ആഷസ് പരമ്പര സ്വന്തമാക്കിയത് ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍
Cricket

ആഷസ് ഓസീസിന് തന്നെ; അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.