Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീര്യം വീണ്ടെടുക്കാന്‍ ഓസീസ്; വമ്പന്‍ പോരിന് ദ. ആഫ്രിക്കയും

Janmabhumi Online by Janmabhumi Online
Oct 12, 2023, 01:39 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നൗ: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കരുത്തരുടെ നേര്‍ക്കുനേര്‍ പോരാട്ടം. ഒരു തോല്‍വികൊണ്ട് എഴുതിത്തള്ളാന്‍ കഴിയാത്ത ഓസ്‌ട്രേലിയയെ എതിരിടാന്‍ ഇന്നിറങ്ങുന്നത് ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ സ്‌കോര്‍ കണ്ടെത്തി വലിയ വിജയം സ്വന്തമാക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ നിര പരീക്ഷിക്കപ്പെടുന്ന ദിവസമാണിന്ന്. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലാണ് മത്സരം.

13-ാം ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക ലോകകപ്പ് കണ്ട ഏറ്റവും വലിയ ടോട്ടല്‍ നേടിക്കൊണ്ടാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 428 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ലോകകപ്പില്‍ ആദ്യമായി ഒരിന്നിങ്‌സില്‍ മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയെന്ന പ്രത്യേകത കൂടി ആ മത്സരത്തിനുണ്ട്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(100), റസ്സീ വാന്‍ ഡെര്‍ ഡൂസെന്‍(108), എയ്ദന്‍ മാര്‍ക്രം(106) എന്നിവരായിരുന്നു ആ സെഞ്ചുറിക്കാര്‍. ഇതില്‍ എയ്ദന്‍ മാര്‍ക്രം വേഗതയേറിയ സെഞ്ചുറിയില്‍ ലോകകപ്പ് റിക്കാര്‍ഡും സ്വന്തമാക്കി. 49 പന്തുകളിലാണ് താരം നൂറ് തികച്ചത്. ശക്തമായ ബോളിങ് നിരയുള്ള ഭാരതത്തിനെതിരെ അഫ്ഗാനിസ്ഥാന്‍ ഇന്നലെ 272 റണ്‍സെടുത്ത അതേ വേദിയിലായിരുന്നു ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ പ്രകടനം.

ദല്‍ഹിയിലെ പിച്ചിന്റെ ഗതിക്കനുസരിച്ചുണ്ടായ സ്വാഭാവിക പ്രതിഭാസമാണ് ആദ്യ മത്സരത്തില്‍ കണ്ടതെന്ന് ഇന്നലത്തെ കളിയോടെ വ്യക്തമായി. പക്ഷെ താരങ്ങളും ടീമും ചേര്‍ന്ന് സ്ഥാപിച്ച കണക്കുകള്‍ വാസ്തവമാണ്. അതെല്ലാം ചരിത്ര രേഖപ്പെടുത്തലുകളായി നിലനില്‍ക്കും. കളിമികവിന്റെ അളവുകോലായി മാറണമെങ്കില്‍ സ്ഥിരത പുലര്‍ത്തണം. അന്ന് ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്തത് ഇന്ന് ഓസീസിനെതിരെയും നടപ്പാക്കണം.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ തോറ്റിരിക്കാം. അതില്‍ ഒട്ടും അല്‍ഭുതമില്ല. എതിരാളികള്‍ ഭാരതമായിരുന്നു. ലോകകപ്പിന്റെ ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് രോഹിത്തിന് കീഴിലുള്ള ഭാരത ടീം. പക്ഷെ തോല്‍വിയുടെ മുറിവ് മാത്രമല്ല ഓസീസിന്റെ പ്രശ്‌നം, ടൂര്‍ണമെന്റില്‍ അതിവേഗം മുന്നേറാന്‍ ഓരോ ജയവും നിര്‍ണായകമാണ്. അതിന് വേണ്ടി ഏതറ്റവരെയും പോകുന്ന ഓസീസ് പ്രൊഫഷണലിസം സഡ കുടഞ്ഞെഴുന്നേല്‍ക്കുന്നതിനാകും ഇന്ന് അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

Tags: South AfricaAustralia13th World Cup ODI Cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കന്‍ ടീമായി

India

പ്രൊജക്ട് ചീറ്റ: ദക്ഷിണാഫ്രിക്കയില്‍ നിന്നും എട്ട് ചീറ്റകളെ കൊണ്ടുവരും

World

ദക്ഷിണാഫ്രിക്കയിൽ ഹൈന്ദവ വിശ്വാസികളുടെ എണ്ണത്തിൽ വർധനവ് ; വിതരണം ചെയ്തത് 60,000 ഹനുമാൻ ചാലിസ കോപ്പികൾ

Entertainment

വിസ്മയയെ ഓസ്ട്രേലിയയിൽ വച്ച് കാണാതായി:മോഹൻലാലിന്റെ ശ്വാസം നിലച്ചു പോയ സംഭവം പങ്കിട്ട് സംവിധായകൻ

പുതിയ വാര്‍ത്തകള്‍

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies