Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂല്യനിര്‍ണയത്തിലെ പിഴവിന് അധ്യാപകര്‍ പിഴ നല്‍കണോ? പ്രതിഷേധിച്ച് കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍

പരീക്ഷ ഫല പ്രസിദ്ധീകരണ ശേഷം ഉത്തര കടലാസുകളുടെ സൂഷ്മപരിശോധനയില്‍ മാര്‍ക്കില്‍ മാറ്റം കണ്ടെത്തിയാല്‍ ചീഫ് എക്‌സാമിനറില്‍ നിന്ന് 2000 രൂപയും അഡീഷണല്‍ നിന്ന് 3000 രൂപയും പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Oct 9, 2023, 03:37 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ മൂല്യനിര്‍ണയത്തില്‍ 30 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വ്യത്യാസം വന്നാല്‍ അധ്യാപകരില്‍ നിന്നു പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ വൈസ് ചാന്‍സിലറെ പ്രതിഷേധം അറിയിച്ചു.

ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല 2023 ല്‍ ഇറക്കിയ ഉത്തരവില്‍ പരീക്ഷ ഫല പ്രസിദ്ധീകരണ ശേഷം ഉത്തര കടലാസുകളുടെ സൂഷ്മപരിശോധനയില്‍ മാര്‍ക്കില്‍ മാറ്റം കണ്ടെത്തിയാല്‍ ചീഫ് എക്‌സാമിനറില്‍ നിന്ന് 2000 രൂപയും അഡീഷണല്‍ നിന്ന് 3000 രൂപയും പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.

പുനര്‍മൂല്യനിര്‍ണയം അന്തിമമാകുമ്പോള്‍ 30 ശതമാനത്തില്‍ അതല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആയാല്‍ യഥാര്‍ഥ അഡീഷണല്‍ എക്‌സാമിനറില്‍ നിന്നും ചീഫ് എക്‌സമിനറില്‍ നിന്നും വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. വിശദീകരണം വൈസ് ചാന്‍സലര്‍ പരിശോധിച്ച് തൃപ്തികരമല്ലെങ്കില്‍ 30 ശതമാനം ഫൈന്‍ ഈടാക്കാനും യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു.

ഒരിക്കല്‍ അഡിഷനലും ചീഫും കൂടി മൂല്യ നിര്‍ണയം നടത്തിയ പരീക്ഷ പേപ്പറുകള്‍ മറ്റൊരു അധ്യാപകന്‍ നോക്കുമ്പോള്‍ ഉത്തരങ്ങളില്‍ വ്യത്യാസം വരാന്‍ സാധ്യത കൂടുതലാണ്. ആദ്യം നോക്കിയവര്‍ കൃത്യമായി നോക്കിയിട്ടു രണ്ടാമത് നോക്കുമ്പോള്‍ മാര്‍ക്കില്‍ വ്യത്യാസം വരാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പിഴ അടക്കേണ്ടി വരുന്നത് ആദ്യം നോക്കിയവരോടുള്ള അനീതിയാണ്. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണെങ്കില്‍ യൂണിവേഴ്‌സിറ്റി പറഞ്ഞ വാദങ്ങള്‍ ശരിയാണെന്നും അധ്യാപകര്‍ പറയുന്നു.

ചീഫ് എക്‌സമിനര്‍ 10 ശതമാനത്തില്‍ കുറയാത്ത പേപ്പറുകളാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തുന്നത്. ബാക്കി വരുന്ന പേപ്പറുകള്‍ക്ക് സ്‌ക്രൂട്ടിനി മാത്രമാണ് നടത്തുന്നത്. മാത്രവുമല്ല പഠിപ്പിച്ചു പരിചയക്കുറവുള്ള പേപ്പറുകളും ക്യാമ്പുകളില്‍ അധ്യാപകര്‍ നോക്കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ മാര്‍ക്ക് വ്യത്യാസം വരുന്നത് അധ്യാപകരുടെ മാത്രം പിഴവായി പറയാന്‍ സാധിക്കില്ല.

അധ്യാപക സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന യൂണിവേഴ്‌സിറ്റിയിയുടെ പുനര്‍മൂല്യനിര്‍ണയ മാര്‍ക്കില്‍ വ്യത്യാസം കണ്ടാല്‍ ഫൈന്‍ ഈടാക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു. ചുരുക്കം ചില സാഹചര്യങ്ങളില്‍ മാര്‍ക്ക് വ്യത്യാസം കണ്ടുപിടിക്കാനുള്ള സംവിധാനമാണ് പുനര്‍മൂല്യ നിര്‍ണയം. അത് പരീക്ഷ സമ്പ്രദായത്തിന്റെ ഭാഗമാണ്.

Tags: calictut universityExamination
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാലയുടെ വീഴ്ചയ്‌ക്ക് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത് നീതിയല്ലെന്ന് ലോകയുകത, പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കണം

Kerala

കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ട എംബിഎ പരീക്ഷ വീണ്ടും നടത്തും

Thiruvananthapuram

വേര്‍പിരിയലിന്റെ വേദനയിലും അവര്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുന്നു

Vicharam

പരീക്ഷയെ നേരിടാം.. ആത്മവിശ്വാസത്തോടെ…!

Education

തൊഴിൽ, പഠനം, പരീക്ഷ,  അപേക്ഷ,അലോട്ട്മെന്റ്, റാങ്ക് ലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സെൻസിറ്റീവ് അതിർത്തി പ്രദേശങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച് ബംഗ്ലാദേശി യുവാവ് ; തോക്ക് ചൂണ്ടി വിരട്ടി ഓടിച്ച് ബിഎസ്എഫ് ജവാൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഉക്രെയ്ന്‍ആക്രമണപരമ്പരയില്‍ റഷ്യയ്‌ക്ക് കനത്ത നാശനഷ്ടമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തുര്‍ക്കിയില്‍ സമാധാന ചര്‍ച്ച

നിലമ്പൂരില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ കെ സുധാകരനും രമേശ് ചെന്നിത്തലയും

ഛത്തീസ് ഗഡിലെ സുക്മ ജില്ലയിലെ 16 നക്സലുകള്‍കീഴടങ്ങുന്നു. ഇതില്‍ ആറ് പേരുടെ തലയ്ക്ക് മൊത്തമായി 25 ലക്ഷമാണ് വിലയിട്ടിരിക്കുന്നത് (ഇടത്ത്)

നക്സലായാലും വെടിയുണ്ടയെ പേടിയുണ്ട്…സുക്മയില്‍ 16 നക്സലുകള്‍ കീഴടങ്ങി, മാവോയിസ്റ്റ് ആശയം മനുഷ്യത്വവിരുദ്ധമെന്ന് നക്സലുകള്‍

കര്‍ണാടകയില്‍ 15 കാരിയെ രണ്ടുവട്ടം കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചു പ്രതികള്‍ പിടിയില്‍

യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല

കുടുംബ വീടിനു സമീപത്തെ ഓടയില്‍ വീണ് നാലുവയസുകാരി മരിച്ചു, ദുരന്തം എല്‍കെജിയില്‍ ചേരാനിരിക്കെ

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies