Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

200 വർഷങ്ങൾക്ക് ശേഷം ഛത്രപതി ശിവജിയുടെ ‘വാഘ് നഖ്’ (പുലി നഖം) ഭാരതത്തിലേക്ക്; മഹാരാഷ്‌ട്ര മന്ത്രി ചൊവ്വാഴ്ച ലണ്ടനിലെത്തും

മൂന്ന് കൊല്ലത്തെ പ്രദര്‍ശനത്തിന് ഭാരതത്തിലേക്ക് ശിവജിയുടെ ആയുധമെത്തിക്കാനുള്ള അനുമതി മ്യൂസിയം അധികൃതര്‍ നല്‍കിക്കഴിഞ്ഞു. ഈ കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായാണ് മന്ത്രി ലണ്ടനിലേക്ക് പോകുന്നത്.

Janmabhumi Online by Janmabhumi Online
Oct 1, 2023, 04:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: മറാഠ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ ആയുധമായിരുന്ന ‘വാഘ് നഖ്’ (പുലി നഖം) ഭാരതത്തിലേക്ക് തിരിച്ചെത്തിക്കും. ശിവജിയുടെ സ്ഥാനാരോഹണത്തിന്റെ 350-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുലിനഖം ഭാരതത്തിലെത്തിക്കുന്നത്. ആയുധം കൊണ്ടുവരുന്നതിനായി മഹാരാഷ്‌ട്ര സാസ്‌കാരികമന്ത്രി സുധീര്‍ മുംഗന്‍തിവാര്‍ ചൊവ്വാഴ്ച ലണ്ടനിലെത്തും. നിലവില്‍ ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് വാഘ് നഖ് സൂക്ഷിച്ചിരിക്കുന്നത്.

മൂന്ന് കൊല്ലത്തെ പ്രദര്‍ശനത്തിന് ഭാരതത്തിലേക്ക് ശിവജിയുടെ ആയുധമെത്തിക്കാനുള്ള അനുമതി മ്യൂസിയം അധികൃതര്‍ നല്‍കിക്കഴിഞ്ഞു. ഈ കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായാണ് മന്ത്രി ലണ്ടനിലേക്ക് പോകുന്നത്. ശിവജിയുടെ വാഘ് നഖ് കൂടുതല്‍ പ്രചോദനവും ഊര്‍ജവും പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1659ൽ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്താനായി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. അഫ്സൽ ഖാൻ ശിവജിയെ പുറകിലൂടെ കുത്തിയപ്പോൾ അഫ്സലിനെ കൊല്ലാൻ ശിവജി പുലിനഖം ഉപയോഗിച്ചുവെന്നാണ് ചരിത്രം.

അടുത്ത നവംബറോടെ ആയുധം ഭാരതത്തിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഭാരതത്തിലെത്തിക്കുന്ന ആയുധം മുംബൈയിലെ ശിവജി മഹാരാജ് മ്യൂസിയത്തിലായിരിക്കും സൂക്ഷിക്കുക എന്നാണ് സൂചന. മറാഠ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള ശിവജിയുടെ ശ്രമങ്ങളില്‍ സുപ്രധാന വഴിത്തിരിവായാണ് 1659ലെ യുദ്ധത്തെ കാണുന്നത്. ഇന്നത്തെ മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിൽ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വധിച്ചത്. പാരമ്പര്യത്തനിമയുടെയും സാംസ്കാരികമേന്മയുടെയും ഭാഗമാണ് ഇവിടം.

ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജയിംസ് ഗ്രാന്റ് ഡഫ് ആണ് വാഘ് നഖിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡഫിന്റെ പിന്‍തലമുറക്കാര്‍ ആയുധം മ്യൂസിയത്തിന് കൈമാറുകയായിരുന്നു.

Tags: Chathrapathi sivaji maharajSivajiWeaponWagh Nakh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തി കടക്കാതെ പാകിസ്ഥാനിലെ ഏത് സൈനിക താവളത്തെയും നിമിഷങ്ങൾ കൊണ്ട് സംഹരിക്കും ; റാഫേലിൽ ബ്രഹ്മോസ്-എൻ‌ജി മിസൈൽ വിന്യസിക്കാൻ ഇന്ത്യ

Kerala

റാപ്പര്‍ വേടനെ പൊലീസ് വനം വകുപ്പിന് കൈമാറി, കഞ്ചാവ് കേസില്‍ ജാമ്യം

India

ഛത്രപതി ശിവാജി മഹാരാജിനെയും സംഭാജി മഹാരാജിനെയും അവഹേളിക്കുന്നവരെ വെറുതെ വിടരുത് : പത്ത് വർഷം വരെ ജയിലിലിടണം : നിയമനിർമാണം ആവശ്യപ്പെട്ട് ബിജെപി എംപി

Entertainment

ഭീമാകാരമായ ദേവി വി​ഗ്രഹത്തിന് മുന്നിൽ വാളേന്തി ഋഷഭ് ഷെട്ടി; ‘ഛത്രപതി ശിവാജി മഹാരാജ്’ സെക്കന്റ് ലുക്ക് പുറത്ത്

India

മഹാരാഷ്‌ട്രയില്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണശാലയില്‍ പൊട്ടിത്തെറി; 8 മരണം

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies