Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 09:37 pm IST
in India

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദിനേതാക്കളും പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഐഎ. ഇത് വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും മണിപ്പൂരിലെ വിവിധ വംശങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക എന്നതും ലക്ഷ്യമാണെന്ന് എന്‍ഐഎ പറയുന്നു.

ശനിയാഴ്ച കൂടി മ്യാന്‍മര്‍, ബംഗ്ലദേശ് തീവ്രവാദിസംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ ഒരു തീവ്രവാദിയെക്കൂടി എന്‍ഐഎ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. .

മ്യാന്‍മറിലെയും ബംഗ്ലദേശിലെയും തീവ്രവാദികളെ കൂട്ടുപിടിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ സെയ് മിന്‍ലുന്‍ ഗാംഗ്ടെയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ദല്‍ഹിയിലേക്ക് കൊണ്ടുവന്നു. മണിപ്പൂരിലെ പ്രതിസന്ധി മുതലെടുത്ത് പരമാവധി അക്രമം അഴിച്ചുവിട്ട് ഇന്ത്യയിലെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക എന്നതാണ് ഇയാളുടെ ഗൂഡാലോചനയ്‌ക്ക് പിന്നില്‍.

ഇയാളെ എന്‍ ഐഎ ദല്‍ഹിയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുവന്നു. മ്യാന്‍മറിലെയും ബംഗ്ലദേശിലെയും തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ലക്ഷ്യം മണിപ്പൂരിലെ അസ്വാരസ്യം മുതലെടുത്ത് കൂടുതല്‍ കലാപം അഴിച്ചുവിടുക വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു. .

മണിപ്പൂരിലെ ക്വാക്ടയില്‍ ജൂണ്‍ 22ന് നടന്ന കാര്‍ബോംബ് സ്ഫോനടത്തിലെ മുഖ്യപ്രതി കൂടിയാണ് ഗാംഗ്ടെ. ജൂണ്‍ 22ന് മണിപ്പൂരിലെ ക്വാക്ടയിലെ ഒരു ചെറിയ പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ട സ്കോര്‍പിയോ എസ് യുവി പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം മണിപ്പൂരിലെ കലാപത്തിന് ശക്തികൂടാന്‍ കാരണമായി. ഈ ആക്രമണത്തിനും സ്ഫോടനത്തിനും പിന്നില്‍ പരിശീലനം ലഭിച്ച തീവ്രവാദ ശക്തികളുടെ കൈകളുണ്ടെന്ന് വ്യക്തമാണെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

സെയ് മിന്‍ലുന്‍ ഗാംഗ്ടെ ഏത് തീവ്രവാദഗ്രൂപ്പിലെ അംഗമാണെന്ന കാര്യം എന്‍ഐഎ വെളിപ്പെടുത്തിയിട്ടില്ല.

ചുരാചന്ദ് പൂരിലെ 25 കുക്കി സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുന്ന ഒരു ത്രിതല കരാറില്‍ കേന്ദ്രസര്‍ക്കാരുമായി ഒപ്പുവെച്ചിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ സൈന്യം, മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ എന്നീ മൂന്ന് സംവിധാനങ്ങളുമായി ഏറ്റുമുട്ടില്ലെന്നും എല്ലാവരും പ്രത്യേകം നിശ്ചയിക്കപ്പെട്ട ക്യാമ്പുകളില്‍ കഴിയുമെന്നും ആയുധങ്ങള്‍ നിരീക്ഷണവിധേയമായി സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിക്കുമെന്നും സമ്മതിച്ചിരുന്നു. എന്നാല്‍ ഇതില്‍ ചില തീവ്രവാദി സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുന്ന ത്രിതലകരാറില്‍ ഒപ്പുവെച്ചെങ്കിലും അത് ലംഘിച്ച് മണിപ്പൂരിലെ അക്രമങ്ങളില്‍ ഏര്‍പ്പെട്ടതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

മ്യാന്‍മറിലെയും ബംഗ്ലദേശിലെയും തീവ്രവാദി സംഘങ്ങള്‍ ഭാരതത്തിലെ ഒരു വിഭാഗം തീവ്രവാദനേതാക്കളുമായും ഗൂഡാലോചന നടത്തി വിവിധ വംശീയ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം നടത്താനും ശ്രമിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു.

കഴിഞ്ഞ ഒമ്പത് ദിവസത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാമത്തെ കുറ്റവാളിയെന്ന് സംശയിക്കുന്ന ആളാണ് ഗാംഗ് ടെ. സെപ്തംബര്‍ 22ന് മൊയ് റാംഗ്തെം ആനന്ദ് സിങ്ങും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

 

 

Tags: Kuki terrorist groupMyanmar TerroristsBangladesh terroristsManipur violenceNIAterrorist groups
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

Kerala

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

പുതിയ വാര്‍ത്തകള്‍

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.