Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദി നേതാക്കളും പ്രവര്‍ത്തിച്ചു: എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 09:37 pm IST
in India

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ബംഗ്ലദേശ്, മ്യാന്‍മാര്‍ തീവ്രവാദഗ്രൂപ്പുകളും ഭാരതത്തിലെ ചില തീവ്രവാദിനേതാക്കളും പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഐഎ. ഇത് വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും മണിപ്പൂരിലെ വിവിധ വംശങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക എന്നതും ലക്ഷ്യമാണെന്ന് എന്‍ഐഎ പറയുന്നു.

ശനിയാഴ്ച കൂടി മ്യാന്‍മര്‍, ബംഗ്ലദേശ് തീവ്രവാദിസംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ ഒരു തീവ്രവാദിയെക്കൂടി എന്‍ഐഎ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. .

മ്യാന്‍മറിലെയും ബംഗ്ലദേശിലെയും തീവ്രവാദികളെ കൂട്ടുപിടിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ സെയ് മിന്‍ലുന്‍ ഗാംഗ്ടെയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ദല്‍ഹിയിലേക്ക് കൊണ്ടുവന്നു. മണിപ്പൂരിലെ പ്രതിസന്ധി മുതലെടുത്ത് പരമാവധി അക്രമം അഴിച്ചുവിട്ട് ഇന്ത്യയിലെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക എന്നതാണ് ഇയാളുടെ ഗൂഡാലോചനയ്‌ക്ക് പിന്നില്‍.

ഇയാളെ എന്‍ ഐഎ ദല്‍ഹിയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുവന്നു. മ്യാന്‍മറിലെയും ബംഗ്ലദേശിലെയും തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ലക്ഷ്യം മണിപ്പൂരിലെ അസ്വാരസ്യം മുതലെടുത്ത് കൂടുതല്‍ കലാപം അഴിച്ചുവിടുക വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു. .

മണിപ്പൂരിലെ ക്വാക്ടയില്‍ ജൂണ്‍ 22ന് നടന്ന കാര്‍ബോംബ് സ്ഫോനടത്തിലെ മുഖ്യപ്രതി കൂടിയാണ് ഗാംഗ്ടെ. ജൂണ്‍ 22ന് മണിപ്പൂരിലെ ക്വാക്ടയിലെ ഒരു ചെറിയ പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ട സ്കോര്‍പിയോ എസ് യുവി പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം മണിപ്പൂരിലെ കലാപത്തിന് ശക്തികൂടാന്‍ കാരണമായി. ഈ ആക്രമണത്തിനും സ്ഫോടനത്തിനും പിന്നില്‍ പരിശീലനം ലഭിച്ച തീവ്രവാദ ശക്തികളുടെ കൈകളുണ്ടെന്ന് വ്യക്തമാണെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

സെയ് മിന്‍ലുന്‍ ഗാംഗ്ടെ ഏത് തീവ്രവാദഗ്രൂപ്പിലെ അംഗമാണെന്ന കാര്യം എന്‍ഐഎ വെളിപ്പെടുത്തിയിട്ടില്ല.

ചുരാചന്ദ് പൂരിലെ 25 കുക്കി സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുന്ന ഒരു ത്രിതല കരാറില്‍ കേന്ദ്രസര്‍ക്കാരുമായി ഒപ്പുവെച്ചിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ സൈന്യം, മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ എന്നീ മൂന്ന് സംവിധാനങ്ങളുമായി ഏറ്റുമുട്ടില്ലെന്നും എല്ലാവരും പ്രത്യേകം നിശ്ചയിക്കപ്പെട്ട ക്യാമ്പുകളില്‍ കഴിയുമെന്നും ആയുധങ്ങള്‍ നിരീക്ഷണവിധേയമായി സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിക്കുമെന്നും സമ്മതിച്ചിരുന്നു. എന്നാല്‍ ഇതില്‍ ചില തീവ്രവാദി സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കുന്ന ത്രിതലകരാറില്‍ ഒപ്പുവെച്ചെങ്കിലും അത് ലംഘിച്ച് മണിപ്പൂരിലെ അക്രമങ്ങളില്‍ ഏര്‍പ്പെട്ടതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

മ്യാന്‍മറിലെയും ബംഗ്ലദേശിലെയും തീവ്രവാദി സംഘങ്ങള്‍ ഭാരതത്തിലെ ഒരു വിഭാഗം തീവ്രവാദനേതാക്കളുമായും ഗൂഡാലോചന നടത്തി വിവിധ വംശീയ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം നടത്താനും ശ്രമിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു.

കഴിഞ്ഞ ഒമ്പത് ദിവസത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാമത്തെ കുറ്റവാളിയെന്ന് സംശയിക്കുന്ന ആളാണ് ഗാംഗ് ടെ. സെപ്തംബര്‍ 22ന് മൊയ് റാംഗ്തെം ആനന്ദ് സിങ്ങും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

 

 

Tags: Manipur violenceNIAterrorist groupsKuki terrorist groupMyanmar TerroristsBangladesh terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

Kerala

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.