Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ള് വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം: ബിഎംഎസ്

കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിന് ടോഡിബോര്‍ഡ് രൂപികരിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ സര്‍ക്കാര്‍ കേരളാ ടോഡി എന്ന ഓമനപേരു നല്കി നയം ഉണ്ടാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 10:24 pm IST
in Kerala

ആലപ്പുഴ: പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ ആശ്രയിച്ചു കഴിയുന്ന  തൊഴിലാളികളുടെ പ്രതിസന്ധികള്‍ പരിഹരിക്കാത്ത സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മേഖലയെ തകര്‍ക്കുമെന്ന് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന കമ്മിറ്റി. വിദേശ മദ്യ വിപണിയെ പരിപോഷിപ്പിക്കുന്നതിനാണ് പതിയ മദ്യ നയം നടപ്പാക്കിയിരിക്കുന്നത്.

കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിന് ടോഡിബോര്‍ഡ് രൂപികരിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ സര്‍ക്കാര്‍ കേരളാ ടോഡി എന്ന ഓമനപേരു നല്കി നയം ഉണ്ടാക്കി. എന്നാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ മദ്യനയത്തിലൂടെ വിദേശമദ്യം സംസ്ഥാനത്ത് ഒഴുക്കാനാണ് ശമിക്കുന്നത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ള് ബ്രാന്‍ഡ്‌ചെയ്ത് വില്ക്കുന്നത് കള്ള് ഷാപ്പുകളുടെ തകര്‍ച്ചയെ ബാധിക്കും.

പുതിയ ബാറുകള്‍ക്ക് അനുമതി നല്കുന്നത് ബാര്‍ ലോബികളെ സഹായിക്കാനാണ്. അടുത്ത പാര്‍ലമെന്റെ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബാര്‍ ലോബികളുമായി ഉണ്ടാക്കിയ ധാരണയുടെ ഫലമാണ് പുതിയ മദ്യനയം. തെങ്ങ് ചെത്താന്‍ തൊഴിലാളികള്‍ ഇല്ലാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. തൊഴിലാളികളെ സംരക്ഷിക്കാനുള്ള ഒരുനിര്‍ദേശവും പുതിയ അബ്ക്കാരി നയത്തിലില്ല. സംസ്ഥാനത്ത് കള്ളു ഷാപ്പുകളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്.

5901 കള്ളുഷാപ്പുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ലൈസന്‍സുള്ളത് 3600 ഷാപ്പുകള്‍ക്കാണ്. ഇതില്‍ ഇരുനൂറ്റമ്പതോളം ഷാപ്പുകള്‍ അടഞ്ഞു കിടക്കുകയാണ്. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. കള്ള് ചെത്ത് വ്യവസായത്തെ തകര്‍ത്ത് വിദേശ മദ്യ ലോബികളെ സഹായിക്കുന്ന നയത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശശി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍, ബി. രാജശേഖരന്‍, വി.എന്‍. രവീന്ദ്രന്‍, എ.സി. കൃഷ്ണന്‍, എ.ഡി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ബിഎംഎസ്‌കള്ള് ഷാപ്പ്policyToddyകള്ള് നയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തിയിലെ മദ്യശാലകള്‍ തുടര്‍ച്ചയായി 5 ദിവസം പ്രവര്‍ത്തിക്കില്ല

Kerala

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

Kerala

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം, ഒന്നാം തീയതിയും മദ്യം നല്‍കാം

Kerala

ചിറ്റൂര്‍ മേഖലയില്‍ വീണ്ടും കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; സിപിഎം നേതാക്കളുടേത് ഉള്‍പ്പെടെയുള്ള 15 ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.