Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുക്കാൻ ഉന്നതരുടെ ഒത്താശ

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്.

ഷാലി മുരിങ്ങൂര്‍ by ഷാലി മുരിങ്ങൂര്‍
Jul 17, 2023, 11:18 am IST
in Thrissur
dummy

dummy

FacebookTwitterWhatsAppTelegramLinkedinEmail

ചാലക്കുടി: നാല് പതിറ്റാണ്ടിലധികം താമസിച്ച സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍. തിരുമുടിക്കുന്ന് പയ്യപ്പിള്ളി പരേതനായ കുഞ്ഞുവറീതിന്റെ മക്കളായ റോസി, മേരി, എല്‍സി, ലിസി എന്നിവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. ഇവരുടെ ബന്ധു ഇരിഞ്ഞാലക്കുട മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഈ മാസം 18 ന് ഇവര്‍ താമസിക്കുന്ന ഷീറ്റ് മേഞ്ഞ ചെറിയ വീട് അടക്കം 17 പേര്‍ക്കായി ഭാഗം വെക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.  

സ്വന്തം അച്ഛന്‍ പണം കൊടുത്ത് സ്ഥലം വാങ്ങിയതിന്റെ എല്ലാ രേഖകളും ഇവരുടെ കൈവശം ഉള്ളപ്പോഴാണ് ഒരു രേഖയുമില്ലാത്ത ബന്ധുവിനടക്കം സ്ഥലം പങ്കുവെച്ച് കൊടുക്കേണ്ടി വരുന്നത്. പാവങ്ങളായ ഈ കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലാത്തതാണ് ഇവരുടെ ഗതികേട്. ആകെയുള്ള ഈ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നാല്‍ പിന്നെ മരണം മാത്രമേ തങ്ങളുടെ മുന്നിലുള്ളുവെന്ന് സഹോദരിമാര്‍ പറയുന്നു. ഇതില്‍ മേരി കുറച്ചുനാളുകളായി അസുഖബാധിത കൂടിയാണ്. 

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഇവര്‍ നിയമ പോരാട്ടത്തിലാണ്. ഇതിനിടയില്‍ കുഞ്ഞുവറീതും ഭാര്യയും ഇവരുടെ ഒരു മകളും മരിച്ചു. വല്ലപ്പോഴും കിട്ടുന്ന ചെറിയ കൂലിപ്പണിയെടുത്താണ് ഈ സഹോദരിമാര്‍ ജീവിക്കുന്നത്. 

മറ്റൊരു വ്യക്തിക്ക് വിറ്റ സ്ഥലത്തിന് വരെ ഭാഗം വേണമെന്നെല്ലാമാണ് ഇവരുടെ ബന്ധു നല്‍കിയ കേസില്‍ ആവശ്യപ്പെട്ടിരിക്കുന്നതത്രെ. കയറിക്കിടക്കാന്‍ മറ്റൊരു ഇടമില്ലാത്ത ഈ പാവപ്പെട്ട സഹോദരിമാരെ സഹായിക്കുവാന്‍ ആരെങ്കിലും തയ്യാറാവണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഇല്ലാത്ത രേഖകള്‍ ഹാജരാക്കിയുമാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയ ബന്ധു നിയമ നടപടികളുമായി മൂന്നോട് പോകുന്നതെന്ന് പറയുന്നു. 

നിലവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവരുടെ സ്ഥലം തട്ടിയെടുക്കാന്‍ ചില ഉന്നതരാണ് ഇവരുടെ ബന്ധുവിന് വേണ്ട ഒത്താശ  നല്‍കിവരുന്നതെന്നും സഹോദരിമാര്‍ ആരോപിക്കുന്നു. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചാണ് കേസിനുള്ള രേഖകള്‍ കൈവശപ്പെടുത്തിയതെന്നും പാവങ്ങളായ തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും സഹോദരങ്ങളായ റോസിയും എല്‍സിയും പരിതപിക്കുന്നു.  

Tags: courtlandSisters
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈബ്രിഡ് കഞ്ചാവ് : ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

എം.ആര്‍ അജിത് കുമാറിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയില്ല: വിജിലന്‍സ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം

Kerala

വക്കം ഷാഹിന വധക്കേസ് : പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും ജീവപര്യന്തം തടവും പിഴയും

Kerala

യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം: പ്രതിക്ക് കഠിന തടവും പിഴയും

Kerala

ദമ്പതികളുടെ കൊലപാതകം മകന്റെ മരണം സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ

പുതിയ വാര്‍ത്തകള്‍

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies