Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളെജുകളിലെ 45 ഹൗസ് സര്‍ജന്‍മാര്‍ ഹിമാചലില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി

ടൂറിസ്റ്റുകളായി ഹിമാചല്‍പ്രദേശിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളെജുകളിലെ 45 ഹൗസ് സര്‍ജന്‍മാര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. ഇവരുടെ നില സുരക്ഷിതമാണെന്ന് ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചു.

Janmabhumi Online by Janmabhumi Online
Jul 10, 2023, 06:43 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ടൂറിസ്റ്റുകളായി  ഹിമാചല്‍പ്രദേശിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളെജുകളിലെ 45 ഹൗസ് സര്‍ജന്‍മാര്‍  വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. ഇവരുടെ നില സുരക്ഷിതമാണെന്ന് ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചു.  തൃശൂരില്‍ നിന്നുള്ള 18 പേരും സുരക്ഷിതരാണെന്ന് അവരുടെ യാത്ര സംഘടിപ്പിച്ച ടൂര്‍ ഓപ്പറേറ്ററും കളമശേരിയിലെ 27 ഡോക്ടര്‍മാരും സരുക്ഷിതരാണെന്ന് എറണാകുളം ജില്ലാ കളക്ടറും അറിയിച്ചു. 

എറണാകുളം കളമശേരി മെഡിക്കല്‍ കോളെജില്‍ നിന്നുള്ള 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്നുള്ള 18 പേരുമാണ് ഹിമാചലില്‍ കുടുങ്ങിയത്.  ഇവരിൽ 18 പേർ മണാലിയിലും മറ്റുള്ളവർ കൊക്സറിലുമാണ് കുടുങ്ങിക്കിടക്കുന്നത്. ഞായറാഴ്ച ഉച്ചവരെ ഇവരെ ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീട് ഇവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. പൊടുന്നനെയുള്ള മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമാണ് ഹൗസ് സര്‍ജന്മാര്‍ മണാലിയിൽ കുടുങ്ങിയത്.കേരളത്തിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരാണ് മലയാളി ഡോക്ടര്‍മാരെ ഇവിടെ എത്തിച്ചത്. തൃശൂരിൽ നിന്നുള്ള 18 പേരെ സുരക്ഷിത ക്യാംപുകളിലേക്ക് മാറ്റിയതായി ട്രാവൽ ഏജൻസി അറിയിച്ചു.  കളമശേരി മെഡിക്കല്‍ കോളെജിലെ 27 ഡോക്ടര്‍മാരും സുരക്ഷിതരാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. കുടുങ്ങി കിടക്കുന്ന മലയാളികളെ സുരക്ഷിതമയി തിരികെ കൊണ്ടുവരാൻ ദുരന്ത നിവാരണ സേനയുടെ അടക്കം സഹായം തേടിയിട്ടുണ്ട്.  

ഈ സംഘത്തിന് പുറമെ  ട്രക്കിങ്ങിന് പോയ രണ്ടു മലയാളി യുവാക്കളും വെള്ളപ്പൊക്കത്തില്‍ പെട്ടിട്ടുണ്ട്. ഇവരെ ഇതുവരെയും ബന്ധപ്പെടാനായിട്ടില്ല. വര്‍ക്കല സ്വദേശി യാക്കൂബ്, കൊല്ലം സ്വദേശി സെയ്ദലവി എന്നിവര്‍ മണാലിക്ക് സമീപം തോഷില്‍ കുടുങ്ങിയിരിക്കുകയാണ്. മുഴുവന്‍ മലയാളികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ്ങ് സുഖു ഉറപ്പ് നല്‍കി.  

Tags: floodഹിമാചല്‍ പ്രദേശിവെള്ളപ്പൊക്കഹിമാചല്‍ പ്രദേശ്മണാലിമിന്നല്‍പ്രളയം45 ഹൗസ് സര്‍ജന്‍മാര്‍തൃശൂര്‍ മെഡിക്കല്‍ കോളെജ്കളമശ്ശേരി മെഡിക്കല്‍ കോളേജ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

Kerala

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

കാലടി വാര്‍ഡിലെ ജനസദസ് സതീഷ് ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Thiruvananthapuram

കാലടിയിലെ വെള്ളക്കെട്ടിന് പരിഹാരമില്ലേ

Kerala

കാലാവസ്ഥാ വ്യതിയാനം: കേരളം ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനം, ആന്ധ്രാപ്രദേശ് കടുത്ത ചൂടിലേക്കും, പഠന റിപ്പോർട്ട്

India

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാടിന് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ് : 944.80 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി നീട്ടി

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തും മുന്‍പ് ഐസോടോപ്പ് പഠനം നടത്തും, സുരക്ഷാ പരിശോധനയ്‌ക്ക് സംയുക്ത സമിതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് വനംമന്ത്രി

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പന്‍ഷന്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് മന്ത്രി ഗണേഷ് കുമാറെന്ന് അറിഞ്ഞില്ല; മറുപടി നല്‍കാതിരുന്ന ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും

കൃഷ്ണകുമാറും ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ ആരോപണം വ്യാജം

ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും, മാംസാഹാര ഭക്ഷണശാലകൾക്കും നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies