Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രഹസ്യരേഖാ കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്തു, ഉപാധികളില്ലാതെ വിട്ടയച്ചു

ട്രംപിനെതിരെ 37 കേസുകളിലും മിയാമി കോടതി കുറ്റം ചുമത്തി.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Jun 14, 2023, 02:47 pm IST
in US
FacebookTwitterWhatsAppTelegramLinkedinEmail

മിയാമി (എപി) – വൈറ്റ് ഹൗസിൽ നിന്നും രഹസ്യ രേഖകൾ നീക്കം ചെയ്തതിനു  തന്റെ പേരിൽ സ്വീകരിച്ച നിയമ നടപടികളിൽ താൻ കുറ്റക്കാരനല്ലെന്ന് മിയാമി കോടതിയിൽ  ഡൊണാൾഡ് ട്രംപ്. .തന്റെ പ്രചാരണത്തെ പിന്നോട്ടടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രീയ എതിരാളികള്‍ തന്നെ അന്യായമായി ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച ട്രംപ്, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും  ആവർത്തിച്ചു.  .
2024 ല്‍ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രംപ് നേരിടുന്ന രണ്ടാമത്തെ ക്രിമിനല്‍ കേസാണിത്. 2016 ലെ പ്രചാരണത്തിനിടെ  സ്‌റ്റോമി ഡാനിയേല്‍സിന് രഹസ്യം പുറത്തു പറയാതിരിക്കാന്‍ കൈക്കൂലി നല്‍കിയതിനുള്ള കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട് .

ഫെഡറൽ ആരോപണങ്ങളിൽ ജഡ്ജിയെ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡന്റായ   ട്രംപിനെതിരെ 37 കേസുകളിലും മിയാമി കോടതി കുറ്റം ചുമത്തി. കോടതിയില്‍ ഹാജരായ മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തുവെങ്കിലും  കുറ്റവിമുക്ത ഹര്‍ജി നല്‍കിയതിനാൽ അദ്ദേഹത്തെ വിട്ടയച്ചു. 45 മിനിറ്റ് നീണ്ട നടപടി ക്രമത്തിന് ശേഷമാണ് ട്രംപിനെ വിട്ടയച്ചത്. കേസില്‍ സഹപ്രതിയായ അദ്ദേഹത്തിന്റെ മുന്‍ സഹായി വാള്‍ട്ട് നൗട്ടയും കോടതിയില്‍ ഹാജരായിരുന്നു

 വിദേശ യാത്രാ ഉപാധികള്‍ ഒന്നും വെക്കാതെയാണ് മുന്‍ ഡൊണാള്‍ഡ് ട്രംപിനു  കോടതി വിടാന്‍ കോടതി അനുവദിച്ചത്.ട്രംപ് വിമാനത്തില്‍ വിദേശത്തേക്ക് രക്ഷപെടുമെന്ന് കരുതുന്നില്ലെന്നു പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു . സ്വകാര്യ വിമാനം സ്വന്തമായുള്ള ട്രംപിന് ഇപ്പോഴും യുഎസ് രഹസ്യ വിഭാഗത്തിന്റെ സംരക്ഷണം ഉണ്ട്. അതേസമയം മുന്‍ പ്രസിഡന്റിനോടും കൂട്ടുപ്രതി വാള്‍ട്ട് നൗട്ടയോടും കേസിന്റെ വസ്തുതകള്‍ തമ്മില്‍ ചര്‍ച്ച ചെയ്യരുതെന്ന് മജിസ്ട്രേറ്റ് ജഡ്ജി ജോനാഥന്‍ ഗുഡ്മാന്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി താന്‍ തിരിച്ചറിഞ്ഞതായി ജഡ്ജി പറഞ്ഞു. കേസിനെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും അഭിഭാഷകര്‍ മുഖേനയായിരിക്കണമെന്നും ജഡ്ജി പറഞ്ഞു.

 കോടതിക്ക് പുറത്ത് ആയിരക്കണക്കിന് ട്രംപ് അനകൂലികളുടെ പ്രതിഷേധ പ്രകടനം നടന്നു.
കേസിന്റെ ഫലം എന്തായാലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപ് തള്ളിക്കളഞ്ഞ 49 പേജുള്ള കുറ്റപത്രത്തില്‍, അദ്ദേഹത്തിന്റെ പാം ബീച്ചിലെ വസതിയായ മാര്‍-എ-ലാഗോയില്‍ ബാള്‍റൂമിലും കുളിമുറിയിലും മറ്റും അടുക്കിവച്ചിരിക്കുന്ന  രേഖകള്‍ കണ്ടെത്തിയത്.
മോചനത്തിനുള്ള വ്യവസ്ഥയെന്ന നിലയില്‍, 44 പേജുള്ള കുറ്റപത്രത്തില്‍ ആറ് കുറ്റങ്ങള്‍ നേരിടുന്ന സഹപ്രതിയും സഹായിയുമായ വാള്‍ട്ട് നൗതയുമായി കേസ് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

2021 ജനുവരിയിൽ ഓഫീസ് വിട്ടശേഷം വൈറ്റ് ഹൗസിൽ നിന്ന് മാർ-എ-ലാഗോയിലേക്ക് കൊണ്ടുവന്ന നൂറുകണക്കിന് രഹസ്യ രേഖകൾ ട്രംപ് മനഃപൂർവം കൈവശം വെച്ചതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. ബാത്ത്റൂം, ബോൾറൂം, കിടപ്പുമുറി, ഷവർ എന്നിവയിൽ അദ്ദേഹം സൂക്ഷിച്ചിരുന്ന വസ്തുക്കളും ഉൾപ്പെടുന്നു. ആണവ പരിപാടികൾ, യുഎസ്, വിദേശ ഗവൺമെന്റുകളുടെ പ്രതിരോധം, ആയുധ ശേഷികൾ, പെന്റഗൺ “ആക്രമണ പദ്ധതി” എന്നിവയെക്കുറിച്ചുള്ള രേഖകളും ഇതിൽ ഉൾപ്പെടുന്നതാണ്  പ്രോസിക്യൂട്ടർമാർ പറയുന്നു

Tags: ഡൊണാള്‍ഡ് ട്രംപ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും

World

രണ്ടാഴ്ച കഴിഞ്ഞാല്‍ അമേരിക്കയുടെ ട്രഷറി പൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെന്‍; ഉലഞ്ഞ് ആഗോള വിപണി

World

ലൈംഗികാതിക്രമത്തില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉത്തരവാദിത്തമെന്ന് കോടതി

US

മന്‍ഹാട്ടന്‍ കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ കണ്ടു കോടതി ഉദ്യോഗസ്ഥര്‍ കരഞ്ഞുവെന്ന് ഡൊണാള്‍ഡ് ട്രംപ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies