Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്നകന്നത് സെവന്‍സ് ഫുട്ബോള്‍ മത്സര വേദിയില്‍ നിന്ന്

താന്‍ ഫുട്‌ബോള്‍ ആരാധകന്‍ മാത്രമല്ല കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളു കൂടിയാണെന്ന് പല വേദികളിലും മാമൂക്കോയ പറഞ്ഞിരുന്നു. മാത്രമല്ല പല പ്രദര്‍ശന മത്സരങ്ങളിലും പന്തുതട്ടാന്‍ ജഴ്‌സി ധരിച്ച് ഇറങ്ങിയിട്ടുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവില്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മാമൂക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 27, 2023, 05:00 am IST
in Kerala

ജയേഷ് മുള്ളത്ത്

മലപ്പുറം: ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ചിരുന്ന നടന്‍ മാമൂക്കോയ ഒടുവില്‍ നടന്നകന്നതും പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍  മത്സരവേദിയില്‍ നിന്ന്.  

താന്‍ ഫുട്‌ബോള്‍ ആരാധകന്‍ മാത്രമല്ല കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളു കൂടിയാണെന്ന് പല വേദികളിലും മാമൂക്കോയ പറഞ്ഞിരുന്നു. മാത്രമല്ല പല പ്രദര്‍ശന മത്സരങ്ങളിലും പന്തുതട്ടാന്‍ ജഴ്‌സി ധരിച്ച് ഇറങ്ങിയിട്ടുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവില്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മാമൂക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.

ഒരു ദുരന്തം ഉണ്ടായ മൈതാനത്തേക്ക് കാണികളെ ആകര്‍ഷിക്കാന്‍ ഒരു സെലിബ്രറ്റി അതിഥി വേണമെന്ന സംഘാടകരുടെ തീരുമാനമാണ് മാമൂക്കോയയില്‍ എത്തിയത്. ഒന്‍പത് ലക്ഷത്തിലേറെ രൂപ മുടക്കി പൂര്‍ണമായും ഇരുമ്പ് കൊണ്ടുള്ള ഗ്യാലറി ഒരുക്കി.മത്സരത്തില്‍ മാമുക്കോയയുടെ സാന്നിധ്യമുണ്ടാവുമെന്ന് അറിഞ്ഞ് സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തിരക്ക് മൈതാനത്ത് ഉണ്ടാക്കി.  

ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്ന മാമുക്കോയ അതെല്ലാം അവഗണിച്ചാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തിയത്. എട്ടരയ്‌ക്ക് തുടങ്ങാന്‍ നിശ്ചയിച്ച കളിക്ക് ഉദ്ഘാടകനായ മാമുക്കോയ 8.10ന് എത്തിയതടക്കം അദ്ദേഹത്തിന് ഫുട്‌ബോളിനോടുള്ള പ്രിയം വ്യക്തമാക്കുന്നതാണ്.

താര പരിവേഷ ജാഡകളില്ലാതെ തന്നെയാണ് മൈതാനത്തെത്തിയത്. തന്റെ ആരോഗ്യപരമായ കാരണം കൊണ്ട് കളി മുടങ്ങാതിരിക്കാന്‍ മാമുക്കോയ ശ്രദ്ധിച്ചു. പതിവിന് വിപരീതമായി മുഖത്ത് പ്രസന്നത പ്രകടമായിരുന്നില്ല. മത്സരത്തിന്റെ സംഘാടകരായ പൂങ്ങോട് ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങുമ്പോഴും തന്റെ ശാരീരിക ബുദ്ധിമുട്ട് അദ്ദേഹം പുറത്തുകാണിച്ചില്ല. സംഘാടകര്‍ ക്ഷണിച്ച് കസേരയില്‍ ഇരുത്തി കുറച്ചുകഴിഞ്ഞ് ശാരീരിക അസ്വസ്ഥത തോന്നിയ അദ്ദേഹം ആരേയും അറിയിക്കാതെ മൈതാനത്തിന്റെ പിറകിലേക്ക് ഇറങ്ങുകയായിരുന്നു. അവിടെ നിന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ബ്രസീല്‍ ആരാധകനായിരുന്ന അദ്ദേഹം ഫുട്‌ബോളിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ആയിരം നാവായിരുന്നു. പല വേദികളിലും സുഹൃത്തുകളോടുള്ള സ്‌നേഹ സംഭാഷണത്തിലും അത് പ്രകടമായിരുന്നു. മാമൂക്കോയയുടെ അവാസാനത്തെ പൊതുപരിപാടിയും ഫുട്‌ബോള്‍ മൈതാനമായത് വിധിയുടെ നിയോഗമാകാം.

Tags: keralafootballcinemamamukoya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.