Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖദറിനെ ലീഗുമായി ബന്ധിപ്പിച്ച് തൃശൂര്‍ എംഎല്‍എ ബാലചന്ദ്രന്‍; ‘ഇവനെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച തൃശൂര്‍ക്കാരെ..’ – പൊട്ടിത്തെറിച്ച് മാത്യു സാമുവല്‍

കഴിഞ്ഞ ദിവസം തൃശൂരിലെ സിപിഐ എംഎല്‍എ നിയമസഭയില്‍ നടത്തിയ പ്രസംഗം വിവാദമാവുന്നു. ഖദര്‍ എന്ന വാക്കിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ളതായിരുന്നു പി. ബാലചന്ദ്രന്‍ എംഎല്‍എയുടെ പ്രസംഗം. ആ പ്രസംഗം ഞാൻ കേട്ട് ചിരിച്ചു ഊപ്പാടായി എന്ന് ജേണലിസ്റ്റ് മാത്യു സാമുവല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 08:47 pm IST
in India

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശൂരിലെ സിപിഐ എംഎല്‍എ നിയമസഭയില്‍ നടത്തിയ പ്രസംഗം വിവാദമാവുന്നു. ഖദര്‍ എന്ന വാക്കിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ളതായിരുന്നു പി. ബാലചന്ദ്രന്‍ എംഎല്‍എയുടെ പ്രസംഗം.  

“നിങ്ങള്‍ ഇടുന്ന ഖദറിന് ഖാദി, ഖദര്‍ എന്ന പേരെങ്ങിനെ കിട്ടി എന്ന് പറയാമോ? അപ്പോഴാണ് ഖദറിന് ലീഗുമായുള്ള ബന്ധം മുസ്ലിം സമുദായവുമായുള്ള ബന്ധം കോണ്‍ഗ്രസിന് നന്നായി മനസ്സിലാകുകയുള്ളൂ.”.- ഇങ്ങിനെയാണ് പി. ബാലചന്ദ്രന്റെ പ്രസംഗം തുടങ്ങുന്നത്.  

“ആ പേര് (ഖദര്‍ എന്ന പേര്) കിട്ടിയതിന് ആലി സഹോദരന്മാരുടെ വീടിന്  ബന്ധമുണ്ട്. മഹാത്മാഗാന്ധിക്ക് ബന്ധമുണ്ട്. ആലി സഹോദരന്മാരുടെ വീട്ടില്‍ സ്വാതന്ത്ര്യസമരക്കാലത്ത് ഗാന്ധിജി പോകുമായിരുന്നു. അങ്ങിനെ വലിയ പെരുന്നാള്‍ ദിവസം. ലൈലത്തുള്‍ ഖാദിര്‍ ദിവസം. ആയിരം കുതിരകളെപ്പൂട്ടിയ തേരില്‍ സാക്ഷാല്‍ പൊന്നുതിരുമേനി വന്ന് ഭക്തജനങ്ങളെ തൊടുന്ന ദിവസം. നോമ്പെടുത്തവരെ തൊടുന്ന ദിവസം. അതാണ് ലൈലത്തുള്‍ ഖാദിര്‍ ദിവസം. ആ ദിവസം (പെരുന്നാള്‍ ദിവസം) ആലി സഹോദരന്മാരുടെ വീട്ടില്‍ ചെന്ന ഗാന്ധിജിക്ക് അവിടുത്തെ ചര്‍ക്കയില്‍ നൂറ്റ ഒരു വസ്ത്രം അവരുടെ അമ്മ കൊടുത്തു. എന്താണ് ഈ വസ്ത്രത്തിന്റെ വിശേഷമെന്ന്  ഗാന്ധിജി ചോദിച്ചു. ഇന്ന് ലൈലത്തുള്‍ ഖാദിറാണ്. ഞങ്ങളുടെ പെരുന്നാള്‍ ദിവസത്തെ ഏറ്റവും പുണ്യപ്പെട്ട ദിവസമാണ് എന്ന് പറഞ്ഞു. ഗാന്ധി ആ വസ്ത്രം നെഞ്ചോട് ചേര്‍ത്തു എന്നിട്ട് അതിന് ‘ഖദര്‍’ എന്ന പേര് നല്‍കി.”- ഇതാണ് ബാലചന്ദ്രന്‍ നടത്തിയ പ്രസംഗം.  

ഇതിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് നാരദാ ന്യൂസിന്റെ മാത്യു സാമുവല്‍ പ്രതികരിച്ചിരിക്കുന്നത്. 

മാത്യു സാമുവലിന്റെ പോസ്റ്റ് വായിക്കാം:

 “അദ്ദേഹത്തിന്റെ പേര്  പി ബാലചന്ദ്രൻ, അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി  എംഎൽഎയാണ്, തൃശ്ശൂരിൽ നിന്നും ആണ് തെരഞ്ഞെടുക്കപ്പെട്ടത്,  കഴിഞ്ഞദിവസം നിയമസഭയിൽ  ഇദ്ദേഹം ദീർഘ നാളായി  നടത്തിയ ഒരു ഗവേഷണം  അതൊരു പ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു, ഖദർ എന്ന വസ്ത്രം  അതിനു അങ്ങനെ ആ  ഒരു പേര് കിട്ടാൻ ഉണ്ടായ കാരണം…?  വലിയ പെരുന്നാൾ  സമയം ലൈലത്തുൽ ഖാദിർ  ദിവസം, ആയിരം കുതിരകളുമായിട്ട് തിരുമേനി വരുന്നു ( ഏത് എന്തു തിരുമേനിയാണെന്ന് അറിയില്ല) അവിടെ നിന്നിരുന്ന ഒരു സ്ത്രീ ഒരു പ്രത്യേക വസ്ത്രം എടുത്ത് ഗാന്ധിജിക്ക് കൊടുത്തു  ഗാന്ധിജിയോട് പറഞ്ഞു ഈ ദിവസത്തിന്റെ പ്രത്യേകത  ഗാന്ധിജി ആ വസ്ത്രം നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു, ആ “ഖാദിറാണ്”പിന്നെ “ഖദറായി” മാറിയത് ???????????????????? ഈ മലരൻ  പൊട്ടനാണോ ചെകിടനാണോ, മന്ദബുദ്ധി, etc  ഈ പറയുന്ന സംഭവങ്ങളൊക്കെ നിയമസഭയുടെ റെക്കോർഡിൽ ഉണ്ട്  ഇവനെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ച തൃശ്ശൂരുകാരെ  നിങ്ങളാണ് ഏറ്റവും വലിയ പൊട്ടന്മാർ…! (തൃശ്ശൂർ അറിയപ്പെടുന്നത് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് ) അവിടെനിന്നാണ് ഈ മരകഴുത വിജയിച്ചിരിക്കുന്നത്   സത്യം പറയട്ടെ ഇയാളുടെ ഫേസ്ബുക്ക് ടൈംലൈനിൽ ആ പ്രസംഗം ഞാൻ കേട്ട്  ചിരിച്ചു ഊപ്പാടായി ???????????? വെറും മരവാഴ”.  

ഇനി ആലി സഹോദരന്മാരെക്കുറിച്ച് വിക്കിപീഡിയ പറയുന്ന ചരിത്രത്തിലെ അവസാനഭാഗം കേള്‍ക്കുക. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത് മതേതരചിന്തയുള്ള മുസ്തഫ കെമാല്‍ പാഷ അധികാരത്തിലെത്തി. അതോടെ ഇന്ത്യയിലെ ഓട്ടോമന്‍ സാമ്രാജ്യം സ്വപ്നം കണ്ട മുസ്ലിം നേതാക്കള്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി അകന്നു. ഖിലാഫത്ത് പ്രസ്ഥാനം തകര്‍ന്നു. ആലി സഹോദരന്മാര്‍ ഗാന്ധിജിയുമായി അകന്നു. ഈ ആലി സഹോദരന്മാര്‍ പിന്നീട്  മുസ്ലിംലീഗിന്റെ ഭാഗമാവുകയും പാകിസ്ഥാന്‍ രൂപീകരണത്തിന് പ്രവര്‍ത്തിക്കുകയും ചെയ്തു. പാകിസ്ഥാന്‍ സൃഷ്ടിയ്‌ക്ക് കാരണമായ സ്ഥാപക പിതാക്കളില്‍പെട്ടവര്‍ എന്നാണ് വിക്കിപീഡിയ ആലി സഹോദരന്മാരെ വിശേഷിപ്പിക്കുന്നത്. 

Tags: മുസ്ലീംMuslim LeagueGandhijiമാത്യു സാമുവല്‍എംഎല്‍എ ബാലചന്ദ്രന്‍ബാലചന്ദ്രന്‍ആലി സഹോദരന്മാരുടെഖിലാഫത്ത് പ്രസ്ഥാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

മുസ്ലിം ലീഗില്‍ എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് , കെ.എം. ഷാജി വേങ്ങരയില്‍,പട്ടികയില്‍ 2 വനിതകള്‍

Kerala

ഥാർ ജീപ്പിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വേട്ട: മുസ്ലീംലീഗ് പ്രവർത്തകർ പൊലീസ് പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.