Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിസെപ് പദ്ധതി; അമല മെഡി. കോളജിന് കിട്ടാനുള്ളത് ഏഴര കോടിയിലധികം, ആശുപത്രിയുടെ പ്രവർത്തനം വൻ പ്രതിസന്ധിയിലേക്ക്

കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കല്‍ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതി വഴി ജീവനക്കാര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അമല മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 11:21 am IST
in Thrissur

തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ സഹായ പദ്ധതിയായ മെഡിസെപ്പ് വഴി അമല മെഡിക്കല്‍ കോളജിന് കിട്ടാനുള്ളത് 7,54,61,779 രൂപ. മൊത്തം 14,09,93,007 കോടി രൂപയുടെ ചികിത്സയാണ് അമലയില്‍ നടത്തിയത്. ഇതില്‍ 6,55,31,228 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ചികിത്സയ്‌ക്ക് പണം ചെലവാക്കി തുക കിട്ടാതെ വരുന്നതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് ആശുപത്രി നീങ്ങുന്നത്.

രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുന്നതിനുമുമ്പ് ഇന്‍ഷ്വറന്‍സ് തുകയുടെ അംഗീകാരം പോലും പലപ്പോഴും കിട്ടാറില്ലത്രേ. അതിനാല്‍ ആശുപത്രിയില്‍ നിന്നു തന്നെ പണം എടുക്കേണ്ട സാഹചര്യമാണ്. ഇത്തരത്തില്‍ കോടികളാണ് ഇപ്പോള്‍ തന്നെ ആശുപത്രിയുടെ ഫണ്ടില്‍ നിന്ന് ചെലവാക്കിയിരിക്കുന്നത്. കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കല്‍ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതി വഴി ജീവനക്കാര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അമല മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.  

2022 ജൂലൈ മുതലുള്ള കുടിശികയാണ് ലഭിക്കാനുള്ളത്. കിട്ടാനുള്ള തുകയ്‌ക്കുവേണ്ടി ബന്ധപ്പെട്ടവരെ വിളിച്ചാലും പ്രതികരണമൊന്നുമില്ല. നിരവധി ജീവനക്കാരാണ് ദിനംപ്രതി മെഡിസെപ് പദ്ധതി വഴി ചികിത്സയ്‌ക്കായി അമല ആശുപത്രിയിലെത്തുന്നത്. കോടികള്‍ കുടിശികയായതോടെ പദ്ധതി തുടര്‍ന്നു കൊണ്ടുപോകാനും സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഡയാലിസിസ് രോഗികളുടെ വിവരങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോര്‍ട്ടലില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. പക്ഷേ ഒരു സമയത്തു മാത്രമേ വിവരങ്ങള്‍ പരിശോധനയ്‌ക്കായി സമര്‍പ്പിക്കാന്‍ കഴിയുന്നുള്ളൂ. പിന്നീട് ക്ലെയിം നല്‍കാന്‍ വൈകിയെന്നു പറഞ്ഞ് ചികിത്സാ ചെലവ് നിഷേധിക്കുകയാണ് ഏജന്‍സി ചെയ്യുന്നത്.  

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ പദ്ധതി തന്നെ പണം നല്‍കാത്തതിന്റെ പേരില്‍ നിന്നു പോകുന്ന സ്ഥിതിയിലാണ്. കുടിശിക കൂടുന്തോറും ആശുപത്രിക്ക് ഇത് വഹിക്കാന്‍ പറ്റാതാകും. ഇതോടെ പദ്ധതി തന്നെ ഇടയ്‌ക്കുവച്ച് നിര്‍ത്തേണ്ടി വരും.

കുടിശിക കൊടുത്തു തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധുനിക ചികിത്സയുള്ള അമല പോലുള്ള ആശുപത്രികളില്‍ പദ്ധതി തുടരാനാകും.

Tags: ഇന്‍ഷുറന്‍സ്MedisepAmala Medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്: ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; പോളിസി കാലയളവ് 2 വർഷം

Kerala

മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രണ്ടാം ഘട്ടം; കൂടുതല്‍ പരിഷ്‌കരണത്തോടെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനം; വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala

മെഡിസെപ്പ്: സര്‍ക്കാര്‍ വിഹിതം പരിഗണനയിലില്ലെന്ന് മന്ത്രി; ബാലഗോപാല്‍ രാജിവയ്‌ക്കണമെന്ന് ഫെറ്റോ

Health

മെഡിസെപ്പില്‍ ഇതുവരെ 2.87 ലക്ഷം പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍

ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. .ഇന്‍ഷൂറന്‍സ് കലാവധി അവസാനിച്ചതായുള്ള രേഖ
Kerala

കെഎസ്ആര്‍ടിസി ബസ് യാത്ര പേടിസ്വപ്‌നമാകുന്നു; സര്‍വ്വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.