Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീന; ആത്മവിശ്വാസം കൈമുതലാക്കി ക്രൊയേഷ്യ; ആദ്യ സെമി ഇന്ന് രാത്രി

അഞ്ച് കളികളില്‍ നിന്ന് നാല് ഗോളടിച്ച് മികച്ച ഫോമിലുള്ള മെസ്സിയെ പിടിച്ചുകെട്ടുക എന്നതാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 08:54 am IST
in Football

ദോഹ: ലോക കിരീടമെന്ന വരള്‍ച്ച അവസാനിപ്പിച്ച് ലോകത്തിന്റെ നെറുകയിലെത്താന്‍ രാജകുമാരന്‍… കഴിഞ്ഞവട്ടം കൈവിട്ടത് കൈപ്പിടിയിലൊതുക്കാനൊരു മാന്ത്രികന്‍… ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനലിന് ഇന്ന് അരങ്ങൊരുങ്ങുമ്പോള്‍ ലോകഫുട്‌ബോളിന്റെ നടുമുറ്റത്തേക്ക് കയറിയിരിക്കാന്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും  മുഖാമുഖമെത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.  

അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ക്രൊയേഷ്യ ബ്രസീലിനെയും ഷൂട്ടൗട്ടുകളില്‍ കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചെത്തിയത്. 4-3-3 ശൈലിയിലാകും കോച്ച് അര്‍ജന്റീന ടീമിനെ മൈതാനത്ത് വിന്യസിക്കുക. മുന്നേറ്റത്തില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് ഇറങ്ങും. ഗോള്‍വലയ്‌ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസ് ഉറപ്പ്. പ്രതിരോധത്തില്‍ മൊളിന, റൊമേരോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫികോ, മധ്യനിരിയില്‍ സൂപ്പര്‍ പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍ എന്നിവരുമെത്തും.  

അഞ്ച് കളികളില്‍ നിന്ന് നാല് ഗോളടിച്ച് മികച്ച ഫോമിലുള്ള മെസ്സിയെ പിടിച്ചുകെട്ടുക എന്നതാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ജൂലിയന്‍ അല്‍വാരസ് രണ്ട് ഗോളും അടിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ഒമ്പത് ഗോടിച്ചു അഞ്ചെണ്ണം വഴങ്ങി. എതിരാളികളുടെ പ്രസ്സിങ്ങ് ഗെയിമില്‍ പ്രതിരോധം ആടിയുലയുന്നതാണ് അര്‍ജന്റീനയെ കുഴക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറിലും അത് പ്രകടമായിരുന്നു.

അതേസമയം ക്രൊയേഷ്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയയപ്പെടുത്തി എത്തിയ അവര്‍ സ്വപ്നം കാണുന്നത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. കളിയുടെ അവസാന നിമിഷം വരെ വീറോടെ പൊരുതാനുള്ള കഴിവാണ് അവരെ വ്യത്യസ്തമാക്കുന്നത്. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ അത് കണ്ടു. തുടര്‍ച്ചയായ രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ ജയിച്ച് വരുന്ന ക്രോട്ടുകളുടെ ഏറ്റവും വലിയ കരുത്ത് ലൂക്കാ മോഡ്രിച്ച് എന്ന പ്ലേമേക്കറും ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറുമാണ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് ലിവാകോവിച്ച്. കഴിഞ്ഞ രണ്ട് ഷൂട്ടൗട്ടിലും മിന്നുന്ന പ്രകടനം നടത്തിയ ലിവാകോവിച്ചാണ് ക്രോട്ടുകളെ സെമിയിലേക്ക് നയിച്ചത്.  

ഇന്നും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടാല്‍ അര്‍ജന്റീനയേക്കാള്‍ സാധ്യത ക്രൊയേഷ്യക്കു തന്നെയാകും. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ആറ് ഗോളടിച്ച അവര്‍ വഴങ്ങിയത് മൂന്നെണ്ണം. കെട്ടുറപ്പുള്ള പ്രതിരോധം അവരുടെ കരുത്തുകുട്ടും. രണ്ട് ഗോളടിച്ച ക്രമാരിച്ചിനായിരിക്കും ഗോളടിക്കാനുള്ള ചുമതല. പെരിസിച്ചും പസാലിച്ചും മികച്ച താരങ്ങളുമാണ്.

Tags: Argentinaഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ക്രൊയേഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചു: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

Kerala

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍ ,മത്സര തീയതി ഉടന്‍ പ്രഖ്യാപിക്കും

Kerala

അര്‍ജന്റീന ഫുട്ബാള്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയില്‍

Kerala

മെസി കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.