Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണീര്‍ വാര്‍ത്ത് നെയ്മറും കൂട്ടരും കളം വിട്ടു

1-1 സമനിലയിലായതോടെ പെന‍ാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോല്‍പിച്ചു. ക്രൊയേഷ്യ നാല് പെനാല്‍റ്റി കിക്കുകളും ഗോളാക്കിയപ്പോള്‍ ബ്രസീല്‍ രണ്ട് പെനാല്‍റ്റി തുലച്ചു.

Janmabhumi Online by Janmabhumi Online
Dec 9, 2022, 11:58 pm IST
in Football
കണ്ണീര്‍ വാര്‍ത്ത് നെയ്മര്‍; ക്രൊയേഷ്യയുടെ ആഹ്ളാദം

കണ്ണീര്‍ വാര്‍ത്ത് നെയ്മര്‍; ക്രൊയേഷ്യയുടെ ആഹ്ളാദം

FacebookTwitterWhatsAppTelegramLinkedinEmail

ദോഹ: ലോകകപ്പില്‍ നിന്നും ക്രൊയേഷ്യയോട് 5-3 ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ബ്രസീലിന്റെ നെയ്മറും കൂട്ടരും കണ്ണീരോടെ ഖത്തറിലെ സ്റ്റേഡിയം വിട്ടു. ബ്രസീല്‍ ആരാധകര്‍ മുഴുവന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. 105ാം മിനിറ്റില്‍ മാജിക് ഗോളിന് ബ്രസീലിനെ മുന്നിലെത്തിച്ചപ്പോള്‍ കൈവന്നുവെന്ന് കരുതിയ വിജയം കൈവിട്ടുപോയതാണ് നെയ്മറെ സങ്കടപ്പെടുത്തിയത്. 

നെയ്മറുടെ മാജിക് ഗോള്‍ കാണാം

വെറം 40 ലക്ഷം പേരുള്ള ക്രൊയേഷ്യ എന്ന രാജ്യം വീണ്ടും ലോകത്തെ ഞെട്ടിച്ച് സെമിയിലേക്ക് കടന്നിരിക്കുന്നു. 2018ലെ ലോകകപ്പില്‍ റണ്ണറപ്പായ ക്രൊയേഷ്യന്‍ ടീമിനെ നയിച്ച ലുകാ മോഡ്രിക് തന്നെ ഇക്കുറിയും ക്രൊയേഷ്യന്‍ പോരാട്ടത്തിന്റെ കപ്പിത്താനായി നിന്നും ബ്രസീല്‍ പോരാട്ടത്തിന്റെ മുനയൊടിച്ചു. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപായിരുന്ന ക്രൊയേഷ്യ സെമിയില്‍ കടന്നിരിക്കുകയാണ്. ക്രൊയേഷ്യ തുടര്‍ച്ചയായി രണ്ടാം തവണയാണ് സെമിയില്‍ കടക്കുന്നത്. 

1-1 സമനിലയിലായതോടെ പെന‍ാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോല്‍പിച്ചു. ക്രൊയേഷ്യ നാല് പെനാല്‍റ്റി കിക്കുകളും ഗോളാക്കിയപ്പോള്‍ ബ്രസീല്‍ രണ്ട് പെനാല്‍റ്റി തുലച്ചു. ആദ്യം പെനാല്‍റ്റി കിക്കെടുത്ത റൊഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യല്‍ ഗോളി ഡൊമിനി് ലിവാകോവിച്ച് തടഞ്ഞു. നാലാമത്തെ പെനാല്‍റ്റി കിക്കെടുത്ത മാര്‍ഗിനോസും പോസ്റ്റിലടിച്ച് തുലച്ചു.  അതേ സമയം ക്രൊയേഷ്യയുടെ നിക്കോള വ്ലാസിക്, ലൊവ്റോ മാജെര്‍, ലുക മൊഡ്രിക്, മിസ്ലാവ് ഒര്‍സിക് എന്നിവര്‍ പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി.  

ആദ്യ 90 മിനിറ്റ് കളിച്ച ശേഷം ആരുംഗോളടിക്കാത്തതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈം കളിക്കുന്നതിനിടിയിലാണ് 105ാം മിനിറ്റില്‍ ബ്രസീലിന്റെ മാജിക് ലോകം കണ്ടത്.  ബ്രസീല്‍ സ്വതസിദ്ധമായ സാംബ ചുവടുകളിലൂടെ ഒരു കൊടുങ്കാറ്റു പോലെയായിരുന്നു ആ ഗോള്‍. നെയ്മറുടെ മാജിക്കിലൂടെ പിറന്ന ഗോള്‍. ക്രൊയേഷ്യയുടെ മികവാര്‍ന്ന ഗോളിയെക്കൂടി വെട്ടിച്ചാണ് നെയ്മര്‍ ആ ഗോള്‍ നേടിയത്. പക്ഷെ പോരാളികളായ ക്രൊയേഷ്യയുടെ പെക്ടോവിച് 117 മിനിറ്റില്‍ ഗോള്‍ മടക്കി. പിന്നീടാണ് പെനാല്‍റ്റി കിക്കില്‍ ക്രൊയേഷ്യ ബ്രസീലിന്റെ കുതിപ്പ് അവസാനിപ്പിച്ചത്.  നെയ്മറും കൂട്ടരും കണ്ണീരോടെയാണ് ദോഹയിലെ സ്റ്റേഡിയം വിട്ടത്. 

Tags: footballബ്രസില്‍Dohaനെയ്മര്‍ലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ 2022ബ്രസീല്‍ ആരാധകര്‍ക്രൊയേഷ്യഖത്തര്‍ ലോകകപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

World

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

News

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

Kerala

കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ.നജ്മുദ്ദീന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ ചിത്രം “കണ്ണപ്പ” തിയേറ്ററുകളിൽ

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; വമ്പൻ ആക്ഷൻ രംഗങ്ങളൊരുക്കി അൻപറിവ്‌ മാസ്റ്റേഴ്സ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ

എസ്എഫ്ഐ കേന്ദ്രീകരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭയത്തിന്റെയും ബലപ്രയോഗത്തിന്റെയും ഇടങ്ങളാക്കി മാറ്റി

മതപരിവർത്തനം മൂലം ഏറ്റവും കൂടുതൽ നഷ്ടം ക്രിസ്തുമതത്തിന് ; ക്രിസ്തുമത അനുയായികളുടെ എണ്ണത്തിലെ കുറവ് ആശങ്കാജനകം : പ്യൂ റിസർച്ച് റിപ്പോർട്ട്

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല ; ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies