Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അറുപതിന്റെ തിളക്കവുമായി ‘ബ്രദേഴ്‌സ് അന്തിക്കാട്’

ക്ഷേത്രങ്ങളില്‍ അയ്യപ്പന്‍ വിളക്ക് ദിവസം വാഴപ്പിണ്ടി കൊണ്ട് അമ്പലം തയ്യാറാക്കാനുള്ള കാല്‍നാട്ട് കര്‍മ്മാണ് ആദ്യം . അതിന് ശേഷം അമ്പലം നിര്‍മ്മിക്കും. 5 അമ്പലത്തിലായി അയ്യപ്പസ്വാമി, മാളികപ്പുറത്തമ്മ, കൊച്ചു കടുത്ത സ്വാമി, കരുമല സ്വാമി, വാവര്‍ സ്വാമി എന്നിവരെ കുടിയിരുത്തും.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Dec 4, 2022, 02:46 pm IST
in Thrissur
ബ്രദേഴ്‌സ് അന്തിക്കാട് അയ്യപ്പന്‍ വിളക്ക് സംഘം

ബ്രദേഴ്‌സ് അന്തിക്കാട് അയ്യപ്പന്‍ വിളക്ക് സംഘം

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: അറുപത് വര്‍ഷത്തോളമായി ക്ഷേത്രങ്ങളില്‍ അയ്യപ്പന്‍ വിളക്കുകള്‍ക്ക് മുന്‍നിരയിലുള്ളവരാണ് ‘ബ്രദേഴ്‌സ് അന്തിക്കാട് ‘ സംഘം. തലമുറകള്‍ മാറി വരുമ്പോഴും ഈ സംഘത്തിന്റെ പേരിനും വിളക്ക് ആഘോഷങ്ങളുടെ ആവേശത്തിനും ഇന്നും ഒട്ടും കുറവ് വന്നിട്ടില്ല. സര്‍ക്കാര്‍ ജോലിക്കാരടക്കം വിവിധ മേഖലയിലുള്ളവരാണ് ബ്രദേഴ്‌സ് അന്തിക്കാട് എന്ന അയ്യപ്പന്‍ വിളക്ക് സംഘത്തിലുള്ളത്. 

ആദ്യകാലത്ത് ആറ്റുപുറത്ത് നാരായണന്‍ നായര്‍, ആറ്റുപുറത്ത് ഉണ്ണികൃഷ്ണന്‍, വെളുത്താട്ടില്‍ ഭാസ്‌കരന്‍ നായര്‍, പുറക്കോട്ട് സുബ്രഹ്മണ്യന്‍, പുറക്കോട്ട് വേലായുധന്‍ നായര്‍ എന്നിവരായിരുന്നു ബ്രദേഴ്‌സ് അന്തിക്കാടിനെ നയിച്ചിരുന്നത്. നാളിതു വരെയായി 1500 ലധികം സ്ഥലത്ത് അയപ്പന്‍ വിളക്കിന് ഇവര്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇവര്‍ അയ്യപ്പന്‍ വിളക്കുമായി ബന്ധപ്പെട്ട് പങ്കെടുത്തു വരുന്നുണ്ട്. ദല്‍ഹി, മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ മകരവിളക്ക് സമയത്ത് ഇവര്‍ വിളക്കിനായി എത്താറുണ്ട്. ഇപ്പോഴത്തെ സംഘത്തില്‍ 25 പേരാണുള്ളത്. അരുണ്‍കുമാര്‍ ആറ്റുപുറത്താണ് ഇവരുടെ സാരഥിയിപ്പോള്‍.

ക്ഷേത്രങ്ങളില്‍ അയ്യപ്പന്‍ വിളക്ക് ദിവസം വാഴപ്പിണ്ടി കൊണ്ട് അമ്പലം തയ്യാറാക്കാനുള്ള കാല്‍നാട്ട് കര്‍മ്മാണ് ആദ്യം . അതിന് ശേഷം അമ്പലം നിര്‍മ്മിക്കും. 5 അമ്പലത്തിലായി അയ്യപ്പസ്വാമി, മാളികപ്പുറത്തമ്മ, കൊച്ചു കടുത്ത സ്വാമി, കരുമല സ്വാമി, വാവര്‍ സ്വാമി എന്നിവരെ കുടിയിരുത്തും. 7 അമ്പലമുണ്ടെങ്കില്‍ ഗണപതിക്കും, സുബ്രഹ്മണ്യനും കൂടി ഇടമുണ്ടാകും. വിളക്ക് നടക്കുന്ന സ്ഥലത്തേക്ക് മറ്റ്  ഇടങ്ങളില്‍ നിന്നാണ് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഈ സമയം ബ്രദേഴ്‌സ് അന്തിക്കാടിന്റെ ഉടുക്കു പാട്ടിന്റെ അകമ്പടിയില്‍ കോമരങ്ങള്‍ ഉറഞ്ഞ് തുള്ളും. 14 പേരടങ്ങുന്ന ഇവരുടെ ഇപ്പോഴത്തെ ശാസ്താംപാട്ട് സംഘത്തെ നയിക്കുന്നത് അരുണ്‍കുമാര്‍ ആറ്റുപുറത്ത്, എ.എസ്. രാജന്‍, ഇ. രമേശന്‍, രഘു നല്ലയില്‍, കെ.ഡി. പ്രേമന്‍ തുടങ്ങിയവരാണ്. അനീഷ്, ഉണ്ണി തൃത്തല്ലൂര്‍, ഉണ്ണികൃഷ്ണന്‍, ജിതിന്‍ എന്നിവരാണ് കോമരങ്ങള്‍.

രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പിന് ശേഷം പുലര്‍ച്ചെ 3 മണി വരെ അയ്യപ്പ ചരിതം കഥ ഉടുക്ക് കൊട്ടി പാടും. പാല്‍ക്കിണ്ടി എഴുന്നള്ളിപ്പിന് ശേഷം ‘വെട്ടും തടയും’ കഴിയുന്നതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യ കാലങ്ങളില്‍ അയ്യപ്പന്‍ വിളക്ക് നടത്താനായി ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍ വാഴപ്പിണ്ടി അടക്കമുള്ളവ ഭാരവാഹികള്‍ കരുതിയിട്ടുണ്ടാകും. എന്നാല്‍ കാലം മാറിയതോടെ ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടു വരുന്നതും പരിപാടി കഴിഞ്ഞാല്‍ അമ്പലം പണിതയിടം വൃത്തിയാക്കി കൊടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ പലയിടത്തും ഇവര്‍ ചെയ്തു കൊടുക്കുന്നുണ്ട്. സാധനങ്ങളെല്ലാം പുറമെ നിന്ന് പണം കൊടുത്താണ് ഇവര്‍ സംഘടിപ്പിക്കുന്നത്. 5 അമ്പലം പണിയണമെങ്കില്‍ 110 പിണ്ടി വേണം. ഒരു വാഴപ്പിണ്ടിക്ക് 120 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്. കാറളം, തൊട്ടിപ്പാള്‍ തുടങ്ങിയ മേഖലയില്‍ നിന്നാണ് ഇവ എത്തിക്കുന്നത്, കവുങ്ങിന്‍ പൂക്കുലക്ക് 300, കുരുത്തോല 1 പട്ടക്ക് 120, പൂക്കുല 200 എന്നിങ്ങനെയാണ് നല്‍കേണ്ടി വരുന്നത്.

അയ്യപ്പന്‍ വിളക്കുകള്‍ മാത്രമായി നടത്തിയിരുന്ന കാലം പോയതോടെ പലയിടത്തും ആനപ്പൂരവും, പഞ്ചവാദ്യവും എന്നിങ്ങനെ പലതും ഇതോടൊപ്പം  നടത്തി വരുന്നുണ്ട്. രാത്രി മുതല്‍ പുലര്‍ച്ചെ വരെയുള്ള ശാസ്താംപാട്ടിന് കാണികളും തീരെയില്ലെന്ന പരിഭവവും ഇവര്‍ക്കുണ്ട്. എങ്കിലും കാലങ്ങളായി പൈതൃകങ്ങളെ  ഭക്തിയോടെ കാത്തു സൂക്ഷിക്കാന്‍ ബ്രദേഴ്‌സ് അന്തിക്കാടിന്റെ സംഘത്തിനൊപ്പം ചേരുന്നവരിലൂടെയാണ് അടിപതറാതെ ഇവര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

Tags: Ayyappan vilakkuBrothers Anthikadu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും

Article

വിശ്വാസപരമായ ദൃഡത ചിലര്‍ക്ക് മാത്രം മതിയോ ? ക്ഷേത്രവിശ്വാസികള്‍ ആത്മപരിശോധന ചെയ്യേണ്ട സമയമായിരിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies