Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദുപണ്ഡിറ്റായി രാഹുല്‍; ‘ജയ് സീതാ രാം’ എന്നാണ് വിളിക്കേണ്ടതെന്ന് ഉപദേശം; രാമന്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞവരല്ലേ കോണ്‍ഗ്രസെന്ന് സ്മൃതി ഇറാനി

ആര്‍എസ്എസും ബിജെപിയും ജയ് സീത റാം എന്ന് സീതയുടെ പേര് കൂടി ചേര്‍ത്ത് വിളിക്കണമെന്ന് രാഹുല്‍ഗാന്ധി. രാമന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ശ്രീരാമനെപ്പറ്റിയും സനാതന ധര്‍മ്മത്തെപ്പറ്റിയും ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. "- സ്മൃതി ഇറാനി

Janmabhumi Online by Janmabhumi Online
Dec 3, 2022, 06:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിയതോടെ വീറോടെയും വാശിയോടെയും ഹിന്ദുത്വം സംബന്ധിച്ച കാര്യങ്ങളില്‍ ഒരു പണ്ഡിതനെപ്പോലെ ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഉപദേശം നല്‍കുകയാണ് രാഹുല്‍ഗാന്ധി.  

ആര്‍എസ്എസും ബിജെപിയും എന്തുകൊണ്ട് ജയ് ശ്രീറാം എന്ന് വിളിക്കുന്നു എന്ന ചോദ്യമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. ജയ് ശ്രീറാം എന്നല്ല വിളിക്കേണ്ടത്, പകരം ജയ് സീത റാം എന്ന് സീതയുടെ പേര് കൂടി ചേര്‍ത്ത് വിളിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി ആര്‍എസ്എസിനും ബിജെപിയ്‌ക്കും നല്‍കിയ ഉപദേശം.  

“സീതയ്‌ക്ക് സംഘടനയിലേക്ക് വരാന്‍ കഴിയുന്നില്ല. സീതയെ മാറ്റിക്കളഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ആര്‍എസ്എസിനോട് പറയുകയാണ്- മൂന്നു മുദ്രാവാക്യങ്ങളും ഉപയോഗിക്കു- ജയ് ശ്രീറാം, ജയ് സീതാ രാം,, ഹേ റാം”- ഇതാണ് രാഹുല്‍ നല്‍കിയിരിക്കുന്ന വിദഗ്ധോപദേശം.  

“ശ്രീരാമന്‍ നല്ലവനാണ്. സമൂഹത്തെ ഒന്നിപ്പിച്ച വ്യക്തിയാണ്. കര്‍ഷകരെ സ്നേഹിച്ചിരുന്നു”- രാഹുല്‍ഗാന്ധി ശ്രീരാമനെ പ്രകീര്‍ത്തിച്ചുകൊണ്ട് പറഞ്ഞു. ശ്രീരാമന്റെ ഭക്തനെപ്പോലെയുള്ള രാഹുലിന്റെ പ്രസ്താവനയ്‌ക്ക് തക്കതായ മറുപടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നല്‍കിയത്.  “രാമജന്മഭൂമി പ്രശ്നം ഉണ്ടായപ്പോള്‍ 2007ല്‍ സുപ്രീംകോടതിയില്‍ ശ്രീരാമന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് . 2007ല്‍ മന്‍മോഹന്‍ സിങ്ങ് നയിക്കുന്ന  യുപിഎ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്തില്ലേ?”- സ്മൃതി ഇറാനി ചോദിച്ചു. “പാര്‍സിക്കാരനായ അച്ഛനും ക്രിസ്ത്യന്‍ മതക്കാരിയായ അമ്മയും ഉള്ള രാഹുലിനെപ്പോലെ ഉള്ള ഒരാള്‍ സനാതന ധര്‍മ്മത്തില്‍ താല്‍പര്യം എടുക്കുന്നതില്‍ സന്തോഷം ഉണ്ട്. പക്ഷെ തന്റെ രാഷ്‌ട്രീയത്തിലെ നിരാശ അദ്ദേഹം പലപ്പോഴും സനാതന ധര്‍മ്മവുമായി കൂട്ടിക്കെട്ടുന്നുണ്ട്. സങ്കുചിതമായ കാഴ്ചപ്പാടില്‍ ഞങ്ങളുടെ ദൈവത്തെ കാണാതിരുന്നാല്‍ നല്ലത്. രാമജന്മഭൂമി പ്രശ്നം വന്നപ്പോള്‍ രാമന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ശ്രീരാമനെപ്പറ്റിയും സനാതന ധര്‍മ്മത്തെപ്പറ്റിയും ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. “- സ്മൃതി ഇറാനി തിരിച്ചടിച്ചു.  

Tags: Rahul Gandhiശ്രീരാമന്‍രാമക്ഷേത്രംജയ്ശ്രീറാംsmriti iraniമന്‍മോഹന്‍ സിങ്ജയ് ശ്രീറാംസ്മൃതി ഇറാനിഭാരത് ജോഡോ യാത്രജയ് സീതാ രാം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ; രാഹുൽ നേരിട്ട് വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ : പോകാൻ തയ്യാറാകാതെ രാഹുൽ

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

Kerala

വയനാട്ടിൽ രാഹുലും പ്രിയങ്കയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി: എം വി ഗോവിന്ദന്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)
India

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies