Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധൂര്‍ത്ത്, പാഴ്‌ചെലവ്; ക്ഷേമ പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങുന്നു, ആഡംബര കാറുകള്‍ക്കും അനാവശ്യകോടതി വ്യവഹാരങ്ങള്‍ക്കും ചെലവിട്ടത് കോടികള്‍

സുപ്രീം കോടതിയില്‍ ലൈഫ് അഴിമതിക്കേസ് സിബിഐ അന്വേഷണം തടയാനുള്ള ഹര്‍ജിയില്‍ വക്കീല്‍ ഫീസായി 60 ലക്ഷത്തോളം കൊടുത്തു. ഗവര്‍ണര്‍ക്കെതിരേയുള്ള നിയമോപദേശത്തിനു മാത്രം 49.90 ലക്ഷം ചെലവായി. സര്‍ക്കാര്‍ പ്രതിയല്ലെന്നു വാദിക്കുന്ന സ്വര്‍ണക്കടത്തു കേസില്‍ കപില്‍ സിബലിന് ഒരു സിറ്റിങ്ങിന് 15.50 ലക്ഷമാണ് ഫീസ്.

Janmabhumi Online by Janmabhumi Online
Nov 26, 2022, 10:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളടക്കം മുടങ്ങുന്നതിലേക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത്. ആഡംബര കാറുകള്‍ക്കും അനാവശ്യകോടതി വ്യവഹാരങ്ങള്‍ക്കും ചെലവിട്ടത് കോടികള്‍. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ 55 ലക്ഷം ഗുണഭോക്താക്കള്‍ ദുരിതത്തിലായി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും വിദേശ യാത്രകള്‍ക്കു ചെലവാക്കിയത് കോടികളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ തൊഴുത്തു പണിയാന്‍ മാത്രം 45 ലക്ഷം. സര്‍ക്കാരിനെതിരേയുള്ള വിധികളില്‍ അപ്പീലിനും മറ്റുമായി നല്കുന്ന വക്കീല്‍ ഫീസ് തന്നെ വന്‍ തുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഹൈക്കോടതിയില്‍ 19 കേസുകള്‍ വാദിക്കാന്‍ 8.72 കോടിയാണ് കൊടുത്തത്. അഭിഭാഷകരുടെ താമസത്തിനും മറ്റുമായി നാലു ലക്ഷത്തോളം രൂപയും നല്കി. സുപ്രീം കോടതിയിലെ ചെലവിനു പുറമേയാണിത്.  

സുപ്രീം കോടതിയില്‍ ലൈഫ് അഴിമതിക്കേസ് സിബിഐ അന്വേഷണം തടയാനുള്ള ഹര്‍ജിയില്‍ വക്കീല്‍ ഫീസായി 60 ലക്ഷത്തോളം കൊടുത്തു. ഗവര്‍ണര്‍ക്കെതിരേയുള്ള നിയമോപദേശത്തിനു മാത്രം 49.90 ലക്ഷം ചെലവായി. സര്‍ക്കാര്‍ പ്രതിയല്ലെന്നു വാദിക്കുന്ന സ്വര്‍ണക്കടത്തു കേസില്‍ കപില്‍ സിബലിന് ഒരു സിറ്റിങ്ങിന് 15.50 ലക്ഷമാണ് ഫീസ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാര്‍ക്കും മറ്റുമായി 18 കാറാണു വാങ്ങിയത്. കൂടാതെ ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് നിരവധി പേരെ പിന്‍വാതിലിലൂടെ താത്കാലികമായി നിയമിച്ചതില്‍ കോടികളാണ് ദൈനംദിന ചെലവിനത്തില്‍ കുത്തനെ കൂടിയത്. പൊതുഭരണ വകുപ്പില്‍ മാത്രം 300 പേരെയാണ് താത്കാലികമായി നിയമിച്ചത്.  

ചെലവുകള്‍ക്കു നിയന്ത്രണമില്ലാതായതോടെ വാര്‍ധക്യകാല, വിധവ, കര്‍ഷകത്തൊഴിലാളി, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഓണം കഴിഞ്ഞു വിതരണം ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‌കേണ്ട ജിഎസ്ടി വിഹിതവും മുടങ്ങി. നെല്ലു സംഭരണം നിലച്ചു.

Tags: keralawelfare schemessuspension
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

Kerala

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

Kerala

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

Kerala

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുതുക്കി, അടുത്ത അഞ്ച് ദിവസംകേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies