Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജിഹാദിനെ തുറന്നുകാണിക്കുന്ന പുസ്തകമെഴുതിയ ഐബി ഉദ്യോഗസ്ഥന്‍ ആര്‍.എന്‍. കുല്‍ക്കര്‍ണിയുടെ മരണം കൊലപാതകമോ? കാറിടിച്ച് കൊന്നതാര്?

സിസിടിവി ക്യാമറയിലാണ് കാര്‍ അദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ കുര്‍ക്കര്‍ണിക്ക് നേരെ പാഞ്ഞടുക്കുന്നതായി കണ്ടെത്തിയത്. ഈ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.ഇസ്ലാമിക ജിഹാദിനെ തുറന്നുകാണിക്കുന്ന പുസ്തകമെഴുതിയ ആര്‍.എന്‍.കുല്‍ക്കര്‍ണിയുടെ മരണത്തിന് പിന്നില്‍ ആര്?

Janmabhumi Online by Janmabhumi Online
Nov 7, 2022, 06:34 pm IST
in India
ആര്‍.എന്‍. കുല്‍ക്കര്‍ണി എഴുതിയ പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആര്‍.എന്‍. കുല്‍ക്കര്‍ണി എഴുതിയ പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇസ്ലാമിക ജിഹാദിനെ തുറന്നുകാണിക്കുന്ന പുസ്തകമെഴുതിയ വ്യക്തിയാണ് ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനായ ആര്‍.എന്‍.കുല്‍ക്കര്‍ണി. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തിന്റെ കാറിടിച്ചുള്ള മരണം വെറും വാഹന അപകടവാര്‍ത്തയായാണ് ആദ്യം കണക്കാക്കിയിരുന്നത്. മൈസൂരില്‍ പതിവുള്ള സായാഹ്ന നടത്തത്തിന് പോയതാണ് കുല്‍ക്കര്‍ണി. മൈസൂരിലെ മാനസ ഗംഗോത്രി പ്രദേശത്ത് വെച്ചായിരുന്നു കാറിടിച്ച് മരിച്ചത്. കാര്‍ നിര്‍ത്താതെ പോയി. ആദ്യം കരുതിയത് പതിവുപോലെ അപകടം സംഭവിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതെന്നാണ് എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന കാര്യം വെളിപ്പെട്ടത്.  

ഇന്‍റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്‍റ് ഡയറക്ടറായി വിരമിച്ച അദ്ദേഹത്തിന്റെ മരണം 83ാം വയസ്സിലായിരുന്നു. സിസിടിവി ക്യാമറയിലാണ് കാര്‍ അദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ കുര്‍ക്കര്‍ണിക്ക് നേരെ പാഞ്ഞടുക്കുന്നതായി  കണ്ടെത്തിയത്. ഈ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 2000ലാണ് ഇദ്ദേഹം ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നും വിരമിച്ചത്.  

കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും വെളിപ്പെടുത്താനാവാത്ത കുറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മൈസൂര്‍ എസ് പി ചന്ദ്രഗുപ്ത പറയുന്നു. പക്ഷെ ആരാണ് കൊലപാതകി? ഇദ്ദേഹേം വീട് വെച്ചതിന് അടുത്ത് ഭൂമി കയ്യേറി വീടുവെച്ച അയല്‍വാസിയോ? അതോ മറ്റേതെങ്കിലും ശക്തികളുടെ ആസൂത്രണ കൊലപാതകമോ? വൈകാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എത്തും.  

ഇസ്ലാമിക ജിഹാദിനെ തുറന്നുകാണിക്കുന്ന ആര്‍.എന്‍.കുല്‍ക്കര്‍ണി എഴുതിയ രണ്ട് പുസ്തകങ്ങളുടെ പുറംചട്ടകള്‍

അതിന് മുന്‍പ് കുല്‍ക്കര്‍ണിയുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യം പറയാം. അദ്ദേഹം ഇസ്ലാമിക ജിഹാദിനെതിരെ ഇദ്ദേഹം രണ്ട് പുസ്തകങ്ങള്‍ രചിച്ച വ്യക്തിയാണ്. അതും ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍. ഒന്ന് ‘ഇന്ത്യയിലെ തീവ്രവാദത്തിന്റെ മുഖങ്ങള്‍’ (Facets of Terrorism in India) എന്ന പുസ്തകമാണ്. രണ്ടാമത്തേത് ദേശീയ മനസാക്ഷിയുടെ പാപം'(Sin of National Conscience) എന്ന പുസ്തകമാണ്. ആദ്യത്തെ പുസ്തകത്തില്‍ ഇന്ത്യയില്‍ രണ്ട് തരം തീവ്രവാദങ്ങള്‍ ഉണ്ടെന്ന് കുല്‍ക്കര്‍ണി പറയുന്നു. ഒന്നാമത്തേത് നക്സലുകള്‍ ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദമാണെങ്കില്‍ രണ്ടാമത്തേത് ജിഹാദി തീവ്രവാദമാണ്. ഈ രണ്ട് തീവ്രവാദങ്ങളും ഇന്ത്യയില്‍ ആഴത്തില്‍ വേരാഴ്‌ത്തിയിട്ടുണ്ടെന്നും ഇവയെ പിഴുതെറിയണമെങ്കില്‍ രാജ്യത്തെ ഓരോ പൗരനും കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ക്കണമെന്നും കുല്‍ക്കര്‍ണി എഴുതുന്നു.  

അള്ളായുടെ വഴിയിലൂടെയുള്ള ജിഹാദ് (ജിഹാദ് ഫി സബീലില്ല) എന്ന സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയില്‍ ഇസ്ലാമിക ഭരണവും അതിന്റെ വളര്‍ച്ചയും ഉണ്ടായതെന്നും കുല്‍ക്കര്‍ണി പുസ്തകത്തില്‍ പറയുന്നു. ആയിരം വര്‍ഷങ്ങള്‍ നീണ്ട ഇസ്ലാമിക ഭരണത്തില്‍ ഇന്ത്യ ഉടനീളം ജിഹാദ് എന്തെന്ന് അനുഭവിച്ചറിഞ്ഞെന്ന് കുല്‍ക്കര്‍ണി എഴുതന്നു.  

“ഇന്ത്യയിലെ ആളുകളെ ഹിന്ദു എന്ന വിളിക്കുന്നത് ചരിത്രപരമായ കാരണങ്ങളാലും വിദേശ ആക്രമണങ്ങളും മൂലമാണ്. വിവിധ ആക്രമണകാരികളില്‍ മുസ്ലിങ്ങള്‍ മാത്രമാണ് ഇന്ത്യയെ അവരുടെ വീടാക്കി മാറ്റിയത്. മതകലാപത്തിലൂടെയാണ് അവര്‍ അത് സാധ്യമാക്കിയത്. ഇസ്ലാമിലെ രാഷ്‌ട്രീയ ചിന്തയോ അവരുടെ മതമോ എന്തെന്നറിയാതെ ഇന്ത്യയിലെ ഹിന്ദുക്കള്‍ അവരുമായി ചേര്‍ന്നിണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. 1947ലെ പാകിസ്ഥാന്‍ രൂപീകരണം ജിഹാദിന്റെ മറ്റൊരു മുന്നേറ്റമായിരുന്നു. ഇപ്പോഴും പാകിസ്ഥാന്‍ തന്നെയാണ് ജിഹാദിന്റെ കേന്ദ്രബിന്ദു. കശ്മീരാണ് അതിന്റെ യുദ്ധഭൂമി. ഇതിനെയാണ് ഇസ്ലാമിക തീവ്രവാദം എന്ന് പാശ്ചാത്യരാജ്യങ്ങളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.” – കുല്‍ക്കര്‍ണിയുടെ ഒരു പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്നു. 

Tags: Jihadആര്‍.എന്‍. കുല്‍ക്കര്‍ണിഐബി ഉദ്യോഗസ്ഥന്‍ ആര്‍.എന്‍. കുല്‍ക്കര്‍ണികൊലപാതകംലോകാരോഗ്യ സംഘടനപുസ്തകംofficer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

Kerala

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി

Kerala

ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം

Thiruvananthapuram

വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തി: അക്കൗണ്ട് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies