Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സുറിനാം, മൗറേഷ്യസ്, ഗയാന, സേഷെല്‍സ് :ഏഴ് രാജ്യങ്ങള്‍ക്ക് നായകരായി ഭാരതീയ വംശജര്‍

ഇതുവരെ 31 പേര്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഭരണം കയ്യാളിയിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Oct 25, 2022, 09:58 pm IST
in World
ഋഷി സുനക്, വേവല്‍ രാംകലവന്‍,Pravind Jugnauth,António Costa

ഋഷി സുനക്, വേവല്‍ രാംകലവന്‍,Pravind Jugnauth,António Costa

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബ്രിട്ടന്‍ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റെടുത്തതോടെ ഭാരതീയ വംശജര്‍ ഭരണം നിയന്ത്രിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഏഴായി. ബിട്ടനു പുറമെ പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സുറിനാം, മൗറേഷ്യസ്, ഗയാന, സേഷെല്‍സ് എന്നീ രാജ്യങ്ങളുടെ തലപ്പത്ത് ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാവുന്നവരാണ്.  മൗറേഷ്യയുടെ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥും പ്രസിഡന്റ്  പൃഥ്വിരാജ്‌സിംഗ് രൂപനും ഇന്ത്യന്‍ വംശജരാണ്.  മൗറീഷ്യസയുടെ ഭരണം പ്രസിഡന്റും പ്രധാനമന്ത്രിയുമായി ഏഴുപേര്‍ ഇന്ത്യന്‍ വംശജരായുണ്ട്. മൗറീഷ്യസിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്‌ട്ര പിതാവുമായ സീവൂസാഗൂര്‍ രാംഗൂലം ആണ് വിദേശ രാജ്യത്ത് ഭരണത്തിലേറിയ ആദ്യ ഇന്ത്യന്‍ വംശന്‍. അദ്ദേഹത്തിന്റെ മകന്‍ നവീചന്ദ്ര രാംഗൂലം 2005 മുതല്‍ 2014 വരെ മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായിരുന്നു.

Prithvirajsing,Chan Santokhi,Irfaan Ali Halimah Yacob

സീഷെല്‍സിലെ പ്രസിഡന്റ് വേവല്‍ രാംകലവന്റെ പൂര്‍വികര്‍ ബീഹാറില്‍ നിന്ന് കുടിയേറിയവരാണ്. സിംഗപ്പൂര്‍ പ്രസിഡണ്ടാണ് ഹലീമ യാക്കൂബ് ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയായ ഹലീമ. ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലിയാണ് ആ രാജ്യത്തിന്റെ തലവനാകുന്ന ആദ്യ മുസഌം. സുറിനാം പ്രസിഡന്റ് ചാന്‍ സന്തോഹിയാണ് രാഷ്‌ട്രത്തലവാനായ മറ്റൊരു ഭാരത വംശജന്‍. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി  ആന്റോണിയ കോസ്റ്റയുടെ അമ്മ  ഗോവക്കാരിയായിരുന്നു.

നിലവില്‍ ഏഴു രാജ്യങ്ങള്‍ക്കാണ്  ഭാരതവംശജര്‍ ഭരണതലപ്പത്തെങ്കിലും ഇതുവരെ 31 പേര്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഭരണം കയ്യാളിയിട്ടുണ്ട്. മലേഷ്യ, ഫിജി, ട്രനിനാഡ്, ഐയര്‍ലന്റ് എന്നീ രാജ്യങ്ങളുടെ തലവന്മാരായി ഇന്ത്യന്‍ വംശജര്‍ ഇരുന്നു.

ഇതില്‍ രണ്ട് കേരള വംശജരുമുണ്ട്. കാല്‍ നൂറ്റാണ്ടോളം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദും മൂന്നര വര്‍ഷം സിംഗപ്പൂര്‍ പ്രസിഡന്‍രായിരുന്ന ദേവന്‍ നായരും

Tags: ഋഷി സുനക്സിംഗപ്പൂര്‍Britain
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

World

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

World

വായെടുത്താൽ കള്ളം മാത്രം ! പാകിസ്ഥാനിൽ തീവ്രവാദ ക്യാമ്പുകൾ ഉണ്ടെന്ന് നിഷേധിച്ച പാക് മന്ത്രി അതൗല്ലയുടെ വായടപ്പിച്ച് ബ്രിട്ടീഷ് അവതാരക 

World

യൂറോപ്പിൽ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നു : ബ്രിട്ടനിൽ നവജാത ശിശുക്കളുടെ പേരുകളിൽ ഒന്നാം സ്ഥാനം മുഹമ്മദിന് ; കാനഡയിൽ 12 ഓളം പള്ളികൾ മസ്ജിദുകളാക്കി

India

ബ്രിട്ടനിലെ ചാള്‍സ് രാജാവ് കാന്‍സര്‍ ചികിത്സയ്‌ക്കായി ബെംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് മെഡിക്കല്‍ സെന്ററില്‍

പുതിയ വാര്‍ത്തകള്‍

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

രാജ്യസുരക്ഷ: 88 ശതമാനം ഭാരതീയരും മോദിക്കൊപ്പമെന്ന് സര്‍വേ

കൊട്ടിയൂരിൽ ചോതി വിളക്ക് തെളിഞ്ഞു, ആചാരപ്പെരുമയിൽ പെരുമാൾക്ക് നെയ്യാട്ടം

വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ, ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍

കാര്‍ഷിക കെടുതി: കേന്ദ്ര പദ്ധതി പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയിലെ അനന്തുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു. നിലമ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സമീപം

വിങ്ങലായി അനന്തു: വകുപ്പുകളുടെ അനാസ്ഥയുടെ ഇര; തലയൂരാന്‍ കെഎസ്ഇബി പ്രസ്താവനയുമായി രംഗത്ത്‌

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം: നിയന്ത്രണം ഇന്ന്‌ അർധരാത്രി മുതൽ, ‘ലൈറ്റ് ഫിഷിങ്’ ഉൾപ്പെടെ വിലക്ക്

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; മഴ മുന്നറിയിപ്പുകൾ അറിയാം..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies