Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം; സഞ്ജുവിന് പ്രശംസാപ്രവാഹം; യുവിയെപ്പോലെയെന്ന് സ്‌റ്റെയ്ന്‍

തബ്രിസ് ഷംസി പന്തെറിയാനെത്തിയപ്പോള്‍ ബോളര്‍ക്ക് മോശം ദിവസമാണെന്നു സഞ്ജുവിന് അറിയാമായിരുന്നു. സഞ്ജുവിന് യുവിയുടെ കഴിവുണ്ട്. മുപ്പതിലധികം റണ്‍സ് വേണ്ടപ്പോള്‍ ആറു സിക്‌സുകളടിക്കാനും സാധിക്കും. സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Janmabhumi Online by Janmabhumi Online
Oct 7, 2022, 10:17 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിലെ മലയാളി താരം സഞ്ജു സാംസണിന്റെ ഗംഭീര പ്രകടനത്തെ പുകഴ്‌ത്തി ക്രിക്കറ്റ് ലോകം. സഞ്ജു മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ പോലെയാണ്. യുവിയുടെയത്രയും കഴിവുണ്ട് സഞ്ജുവിനെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. സഞ്ജുവിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗും രംഗത്തെത്തി.  

മത്സരത്തില്‍ കഗിസോ റബാദ നോ ബോള്‍ എറിഞ്ഞപ്പോള്‍ അങ്ങനെ ചെയ്യല്ലേ എന്നാണു എനിക്കു തോന്നിയത്. കാരണം മികച്ച ഫോമിലുള്ള സഞ്ജുവിനെക്കുറിച്ചു നിങ്ങള്‍ക്ക് അറിയില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ട്. അവസാന ഓവറുകളില്‍  ബൗണ്ടറികള്‍ കണ്ടെത്താനുള്ള സഞ്ജുവിന്റെ കഴിവ് അവിശ്വസനീയമാണ്. മത്സര ശേഷം സ്റ്റെയ്ന്‍ പ്രതികരിച്ചു.

തബ്രിസ് ഷംസി പന്തെറിയാനെത്തിയപ്പോള്‍ ബോളര്‍ക്ക് മോശം ദിവസമാണെന്നു സഞ്ജുവിന് അറിയാമായിരുന്നു. സഞ്ജുവിന് യുവിയുടെ കഴിവുണ്ട്. മുപ്പതിലധികം റണ്‍സ് വേണ്ടപ്പോള്‍ ആറു സിക്‌സുകളടിക്കാനും  സാധിക്കും. സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന്റേത് ധീരമായ ശ്രമമായിരുന്നെന്നും നിലവാരമുള്ള ഇന്നിങ്‌സാണെന്നും സേവാഗ് ട്വിറ്ററില്‍ കുറിച്ചു. സഞ്ജുവിന്റെ ആക്രമണോത്സുകമായ ബാറ്റിങ്ങിനു കയ്യടി അര്‍ഹിക്കുന്നുണ്ടെന്നാണു മുഹമ്മദ് കൈഫ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസത്തെ ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ മികച്ച പ്രകടമായിരുന്നു സഞ്ജു കാഴ്ച വച്ചത്. 49 പന്തില്‍ 50 റണ്‍സെടുത്ത സഞ്ജു അവസാന ഓവറുകളില്‍ ആഞ്ഞടിച്ചെങ്കിലും ഇന്ത്യക്ക് ഒന്‍പത് റണ്‍സിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.  

മഴ കാരണം മത്സരം 40 ഓവറായി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിളിച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍. ഡേവിഡ് മില്ലറുടെയും (75 നോട്ടൗട്ട്) ഹെന്റിച്ച് ക്ലാസന്റെയും (74 നോട്ടൗട്ട്) അര്‍ധ സെഞ്ചറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ നേടിയത്. 250 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് 240തെന്ന സ്‌കോറേ കണ്ടെത്താനായുള്ളു.  

ആദ്യത്തെ 10 ഓവറില്‍ 41 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നേടാനായത്. ഷാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്ക നാലിന് 110 എന്ന നിലയില്‍ തകര്‍ന്നു. മില്ലറും ക്ലാസനും ചേര്‍ന്നുള്ള 139 റണ്‍സിന്റെ 5-ാം വിക്കറ്റ് കൂട്ടുകെട്ടാണ് അവരെ കരകയറ്റിയത്. അവസാന 5 ഓവറില്‍ 54 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.  

മറുപടി ബാറ്റിങ്ങില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനടക്കം നിരാശയാണ് സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ (4), ശുഭ്മന്‍ ഗില്‍ (3), ഋതുരാജ് ഗെയ്ക്വാദ് (19), ഇഷന്‍ കിഷന്‍ (20) എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ നില. ശ്രേയസ് അയ്യരും (50) സഞ്ജുവും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ 67 റണ്‍സ് നേടി. ആറാം വിക്കറ്റില്‍ ഠാക്കൂറും സഞ്ജുവും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 31 പന്തില്‍ 33 റണ്‍സ് കണ്ടെത്തിയ ഷാര്‍ദൂല്‍ 38-ാം ഓവറില്‍ പുറത്തായി.

Tags: indiaSanju Samsonആഫ്രിക്ക
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

World

ഭാരതത്തിലേക്ക് ചാവേറുകളെ അയക്കുമെന്ന് ബംഗ്ലാദേശ് മതനേതാവ്

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)
India

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

India

ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ; ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും മടിക്കില്ല ; പാക് ഭീകരനേതാക്കൾ

India

ഇന്ത്യ സജ്ജമാക്കിയത് 36 യുദ്ധക്കപ്പലുകളും 7 ഡിസ്ട്രോയറുകളും അന്തർവാഹിനികളും ; ഉത്തരവ് കിട്ടിയിരുന്നെങ്കിൽ കറാച്ചി തുറമുഖം തുടച്ചു നീക്കുമായിരുന്നു

പുതിയ വാര്‍ത്തകള്‍

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

താരങ്ങളെ താല്‍ക്കാലികമായി മാറ്റാം ഐപിഎല്‍ മാനദണ്ഡങ്ങളിലെ തിരുത്തലുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies