Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോളി സൊറാബ്ജിയുടെ ശിഷ്യന്‍; പദ്മനാഭസ്വാമി ക്ഷേത്രക്കേസിലും മുത്തലാക്കിലും സുപ്രധാന വിധി; നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി യു.യു. ലളിത്

2ജി സ്‌പെക്ട്രം കേസില്‍ അദ്ദേഹമാണ് സിബിഐക്കു വേണ്ടി ഹാജരായത്. 2014 ആഗസ്ത് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. അയോധ്യക്കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ അംഗമാക്കിയെങ്കിലും അഭിഭാഷകനായിരുന്ന കാലത്ത്, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനു വേണ്ടി അയോധ്യയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹാജരായിരുന്നതിനാല്‍ അയോധ്യ ബഞ്ചില്‍ നിന്ന് അദ്ദേഹം പിന്‍മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 05:55 pm IST
in India

ന്യൂദല്‍ഹി: അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത് 1957 നവംബര്‍ ഒന്‍പതിനാണ് ജനിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍  ജഡ്ജിയായിരുന്ന യു.ആര്‍. ലളിതിന്റെ മകനാണ്. യു.യു. ലളിത് 83ല്‍ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു.

86ല്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. 86 മുതല്‍ 92 വരെ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജിക്കൊപ്പം പ്രവര്‍ത്തിച്ചു. മികച്ച അഭിഭാഷകനെന്ന് പേരെടുത്ത അദ്ദേഹത്തെ 2004 ഏപ്രില്‍ 29ന് സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി പ്രഖ്യാപിച്ചു. നിരവധി സുപ്രധാന കേസുകളില്‍ ഹാജരായിട്ടുള്ള അദ്ദേഹം 2011ല്‍ സിബിഐയുടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി.

2ജി സ്‌പെക്ട്രം കേസില്‍ അദ്ദേഹമാണ് സിബിഐക്കു വേണ്ടി ഹാജരായത്. 2014 ആഗസ്ത് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. അയോധ്യക്കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ അംഗമാക്കിയെങ്കിലും  അഭിഭാഷകനായിരുന്ന കാലത്ത്, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനു വേണ്ടി അയോധ്യയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹാജരായിരുന്നതിനാല്‍ അയോധ്യ ബഞ്ചില്‍ നിന്ന് അദ്ദേഹം പിന്‍മാറി.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരിക്കാനുള്ള അവകാശം തിരുവിതാംകൂര്‍ കൊട്ടാരത്തിനാണെന്ന സുപ്രധാന വിധി പ്രഖ്യാപിച്ച രണ്ടംഗ ബെഞ്ചിലെ അംഗമായിരുന്നു. 2020 ജൂലൈ 13നായിരുന്നു ചരിത്രപ്രധാനമായ ആ വിധി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക വൃത്തിയില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെയാളാകും ലളിത്. 71ല്‍ 13-ാമത് ചീഫ് ജസ്റ്റിസ് എസ്.എം. സിക്രിയാണ് ആദ്യത്തെയാള്‍. അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയെന്ന കാരണത്താല്‍ അഡീഷണല്‍ ജസ്റ്റിസായിരുന്ന യു. ആര്‍. ലളിതിനെ സ്ഥിരം ജഡ്ജിയാക്കാന്‍ പോലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിസമ്മതിച്ചിരുന്നു.

Tags: justiceയു.യു. ലളിത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭയമോ പക്ഷപാതമോ ഇല്ലാതെ ജോലി ചെയ്‌തെന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസ്

Kerala

ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി ഹൈക്കോടതി

Kerala

ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

Kerala

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Kerala

‘ഇരക്കൊപ്പം എന്ന് പറയുമ്പോഴും, തെറ്റ് ചെയ്യാത്തവര്‍ക്ക് നീതി കിട്ടേണ്ടേ’യെന്ന് നടി വീണാ നായര്‍, ‘അയാളും ഒരു ഇരയാണ്’

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.