Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദ്യ റൗണ്ടില്‍ ഋഷി സുനകിന് വിജയം-കിട്ടിയത് 88 വോട്ടുകള്‍ ; ബോറിസ് ജോണ്‍സന് ശേഷം ബ്രിട്ടനില്‍ വരുമോ ഇന്ത്യക്കാരനായ പ്രധാനമന്ത്രി

ബോറിസ് ജോണ്‍സണ്‍ രാജിവെച്ച ശേഷം പ്രധാനമന്ത്രി പദത്തിലേക്കള്ള സ്ഥാനാര്‍ത്ഥികളുടെ വോട്ടെടുപ്പില്‍ ആദ്യ റൗണ്ടില്‍ വിജയം ഇന്ത്യക്കാരനായ ഋഷി സുനകിന്. ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനാണ് സുനക്. ഋഷി സുനകിന് 88 വോട്ടുകള്‍ ലഭിച്ചു.

Janmabhumi Online by Janmabhumi Online
Jul 13, 2022, 11:32 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ രാജിവെച്ച ശേഷം പ്രധാനമന്ത്രി പദത്തിലേക്കള്ള സ്ഥാനാര്‍ത്ഥികളുടെ  വോട്ടെടുപ്പില്‍ ആദ്യ റൗണ്ടില്‍ വിജയം ഇന്ത്യക്കാരനായ ഋഷി സുനകിന്. ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനാണ് സുനക്.  

ഇപ്പോഴത്തെ വിലയിരുത്തല്‍ പ്രകാരം ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്ത് നിന്നും വിരമിച്ച ബോറിസ് ജോണ്‍സണ് പകരം  പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനാണ് കൂടുതല്‍  സാധ്യത.  

ഋഷി സുനകിന് 88 വോട്ടുകള്‍ ലഭിച്ചു. പെന്നി മൊര്‍ഡോണ്ടിന് 67ഉം ലിസ് ട്രസിന് 50ഉം വോട്ടുകള്‍ ലഭിച്ചു. ഇത് മനോഹരമായ റിസള്‍ട്ടാണെന്ന് മുതിര്‍ന്ന എംപി ടോം ടുഗെന്‍ന്ദാത് ട്വീറ്റ് ചെയ്തു.  

ജൂലായ എട്ടിന് ഋഷി സുനക് താന്‍ പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്.  

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പ്രൊട്ടോകോളുകളും ലംഘിച്ച് രഹസ്യമായി മദ്യസത്കാരങ്ങള്‍ നടത്തിയതും ഡപ്യൂട്ടി ചീഫ് വിപ്പായ ക്രിസ് പിഞ്ചറിനെതിരായ ലൈംഗികാരോപണങ്ങളെ ന്യായീകരിച്ചതുമാണ്  പ്രധാനമന്ത്രിപദത്തില്‍ നിന്നും ബോറിസ് ജോണ്‍സണ്‍ രാജിവെയ്‌ക്കേണ്ടിവന്നത്.  . ബ്രിട്ടീഷുകാര്‍ ഇന്ന് ഏറ്റവും വിലമതിക്കുന്നത് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനകിനെയാണ്.  

ലളിത ജീവിതം, ആഡംബരപ്രിയതയോടുള്ള വിമുഖത, സത്യസന്ധത ഇതെല്ലാമാണ് ഋഷി സുനകിന്റെ മുഖമുദ്രകള്‍.

കോവിഡ് മഹാമാരിക്കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ഒരു രക്ഷാപാക്കേജ് അവതരിപ്പിച്ച സുനകിന്റെ നടപടി ഏറെ പ്രശംസ നേടിയിരുന്നു.  നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഋഷി സുനക്.  

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്‌ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്‌ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.

Tags: Britainboris johnsonഋഷി സുനക്യുകെ ചാന്‍സലര്‍ റിഷി സുനക്ബ്രിട്ടനില്‍ പ്രധാനമന്ത്രി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍
India

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

India

ഓക്സ്ഫോര്‍ഡ് ഇന്ത്യ ഫോറം പ്രഭാഷണം: രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

World

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

World

വായെടുത്താൽ കള്ളം മാത്രം ! പാകിസ്ഥാനിൽ തീവ്രവാദ ക്യാമ്പുകൾ ഉണ്ടെന്ന് നിഷേധിച്ച പാക് മന്ത്രി അതൗല്ലയുടെ വായടപ്പിച്ച് ബ്രിട്ടീഷ് അവതാരക 

പുതിയ വാര്‍ത്തകള്‍

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies