Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമന്‍ നമ്പി, അമരനായ പോരാളി

1812 മാര്‍ച്ച് 25ന് ഗണപതി വട്ടത്തിന് (സുല്‍ത്താന്‍ ബത്തേരി) അടുത്തുള്ള കുറിച്യാട് വനമേഖലയിലാണ് രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ പോരാട്ടമാരംഭിച്ചത്. നികുതിപിരിവുകാരായ ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചായിരുന്നു തുടക്കം. കുപ്പാടിയിലെ ബ്രിട്ടീഷ് സൈനിക പോസ്റ്റ് ആക്രമിച്ച് മുഴുവന്‍ വെള്ളക്കാരെയും കൊലപ്പെടുത്തി. ശേഷം പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തി. ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ആ പുണ്യസങ്കേതത്തില്‍ വച്ച് വട്ടത്തൊപ്പിക്കാരെ ആട്ടിപ്പായിക്കാനുള്ള പോരാട്ടത്തില്‍ ഇറങ്ങാന്‍ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തു.

കെ. സജീവന്‍ by കെ. സജീവന്‍
Jul 5, 2022, 09:35 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

”ഇനിമേല്‍ വയനാട് ബ്രിട്ടീഷ് മുക്തമായിരിക്കും. പാക്കത്ത് രാജാവാകും നമ്മുടെ ഭരണാധികാരി.” കാലം തരിച്ചുനിന്ന ആ പ്രഖ്യാപനം പിറന്നത് രണ്ട് നൂറ്റാണ്ട് അപ്പുറം 1812 ഏപ്രില്‍ 12ന്.  വീരപഴശ്ശി സൃഷ്ടിച്ച പോരാട്ടങ്ങളുടെ അലയൊലികളില്‍ തുടര്‍ന്ന ഗോത്ര പോരാട്ടങ്ങളുടെ തുടര്‍ച്ചയായി നടന്ന വിപ്ലവങ്ങളുടെ വിജയം.

അവര്‍ക്കൊരു നായകന്‍, കുറുമ ഗോത്രത്തലവനായ രാമന്‍ നമ്പി. കലാപങ്ങളെ സ്വാതന്ത്ര്യസമരമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചവര്‍ ഐതിഹാസികമായ ആ ഗോത്ര പോരാട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ കാലം അവയെ തിരിച്ചുപിടിക്കുകയാണ്. വയനാട് പൈതൃക സംരക്ഷണ കര്‍മ സമിതി സെക്രട്ടറിയും ഗ്രന്ഥകാരനുമായ വി.കെ. സന്തോഷ് കുമാറാണ് കുറുമ ഗോത്രത്തലവനായ രാമന്‍ നമ്പിയെന്ന സമരനായകനെ, അദ്ദേഹത്തിന്റെ വീരമൃത്യുവിന് 210 വര്‍ഷം പിന്നിടുമ്പോള്‍, രാജ്യത്തിന് പരിചയപ്പെടുത്തിയത്.

അജ്ഞാതമായ ഏതോ കുഴിമാടത്തില്‍ ശിരസ്സില്ലാത്ത ആ ശരീരം അടക്കം ചെയ്തിട്ടുണ്ടാവും. ആ ധീരന്റെ  പോരാട്ടങ്ങളില്‍ പ്രചോദിതരായി നിരവധിപേര്‍ അധിനിവേശ വിരുദ്ധസമരത്തില്‍ പങ്കാളികളായിട്ടുണ്ടാവും. രാമന്‍ നമ്പിക്കു ശേഷം 1820 വരെയും ശക്തമായ പോരാട്ടം നടന്നു എന്നതിന് തെളിവുകളുണ്ട്.

1812 മാര്‍ച്ച് 25ന് ഗണപതി വട്ടത്തിന് (സുല്‍ത്താന്‍ ബത്തേരി) അടുത്തുള്ള കുറിച്യാട് വനമേഖലയിലാണ് രാമന്‍ നമ്പിയുടെ നേതൃത്വത്തില്‍ പോരാട്ടമാരംഭിച്ചത്. നികുതിപിരിവുകാരായ ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചായിരുന്നു തുടക്കം. കുപ്പാടിയിലെ ബ്രിട്ടീഷ് സൈനിക പോസ്റ്റ് ആക്രമിച്ച് മുഴുവന്‍ വെള്ളക്കാരെയും കൊലപ്പെടുത്തി.  ശേഷം പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തി. ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ആ പുണ്യസങ്കേതത്തില്‍ വച്ച് വട്ടത്തൊപ്പിക്കാരെ ആട്ടിപ്പായിക്കാനുള്ള പോരാട്ടത്തില്‍ ഇറങ്ങാന്‍ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തു.  

പ്രക്ഷോഭകാരികള്‍ താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, പാല്‍ചുരം തുടങ്ങിയ വയനാട് അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി. അധികാരം പിടിച്ചെടുത്ത ഗോത്രപോരാളികള്‍ക്കെതിരെ വെള്ളക്കാരന്‍ ആക്രമണമഴിച്ചുവിട്ടു. കുടുംബാംഗങ്ങളെ ബന്ദികളാക്കുകയോ വധിക്കുകയോ ചെയ്തു. വീടുകള്‍ അഗ്നിക്കിരയാക്കി. താമസിയാതെ വയനാടിന്റെ സമ്പൂര്‍ണ്ണമായ നിയന്ത്രണം കമ്പനി സൈന്യം ഏറ്റെടുത്തു.

പിന്നീട് കമ്പനി സൈന്യം രാമന്‍ നമ്പിയുടെ മകനെയും കുടുംബാംഗങ്ങളെയും ബന്ദികളാക്കി കുടക് സൈനിക പോസ്റ്റില്‍ താമസിപ്പിച്ചു. വിവരമറിഞ്ഞ് രാമന്‍ നമ്പി വിശ്വസ്തരായ ആളുകളോടൊപ്പം കുടക് പോസ്റ്റ് ആക്രമിച്ചു. ആ ആക്രമണത്തിന്റെ അന്ത്യത്തില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് 1812 ഏപ്രില്‍ 30ന് രാമന്‍ നമ്പി വീരമൃത്യു വരിച്ചു.  

Tags: tribal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Kerala

ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ

Kerala

പാലക്കാട് ആദിവാസി കോളനിയില്‍ 3 കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

Kerala

അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ നിന്നും കാണാതായ 4 മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി, തട്ടിക്കൊണ്ടു പോയത് മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരി

Kerala

കൊല്ലത്ത് ആദിവാസി യുവതി വനത്തില്‍ മരിച്ച നിലയില്‍, ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

സിനിമാ മേഖലയിലെ ചൂഷണം : നിയമനിര്‍മാണം വേഗത്തിലാക്കണമെന്ന് കോടതി

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

ഏഴു വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കോഴിക്കോട്ട് രണ്ടു മംഗലാപുരം സ്വദേശികൾ പിടിയില്‍

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies