Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിആര്‍ നല്‍കിയിരുന്നെങ്കില്‍ ഗായകന്‍ കെകെയെ രക്ഷിക്കാമായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍

നെഞ്ചില്‍ അസ്വസ്ഥതയുണ്ടായ ഉടന്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റിസസറ്റേഷന്‍- ആശുപത്രി ചികിത്സ കിട്ടുംമുമ്പ് കൃത്രിമശ്വാസം നല്‍കി തലച്ചോറിനെ സജീവമാക്കി നിര്‍ത്തുന്ന സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന പ്രക്രിയ) ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ. കെ.കെ കുഴഞ്ഞുവീണ ഉടന്‍ തന്നെ സിപിആര്‍ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

Janmabhumi Online by Janmabhumi Online
Jun 2, 2022, 11:16 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: നെഞ്ചില്‍ അസ്വസ്ഥതയുണ്ടായ ഉടന്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റിസസറ്റേഷന്‍- ആശുപത്രി ചികിത്സ കിട്ടുംമുമ്പ് കൃത്രിമശ്വാസം നല്‍കി തലച്ചോറിനെ സജീവമാക്കി നിര്‍ത്തുന്ന സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന പ്രക്രിയ) ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ. കെ.കെ കുഴഞ്ഞുവീണ ഉടന്‍ തന്നെ സിപിആര്‍  നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

പിടി ഐ എന്ന വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ സ്വകാര്യ അഭിമുഖത്തിലാണ് ഡോക്ടറുടെ ഈ വെളിപ്പെടുത്തല്‍. കെ.കെയ്‌ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ ഉടൻ തന്നെ സി.പി.ആർ നൽകിയിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.  

കെ.കെയുടെ ഹൃദയത്തിൽ നിരവധി ബ്ലോക്കുകളുണ്ടായിരുന്നുവെങ്കിലും എന്നാല്‍ അതിന് ഇന്നു വരെ ചികിത്സയ്‌ക്ക് വിധേയനായിട്ടില്ല. പ്രധാന ബ്ലോക്ക് ഇടത്തേ രക്തവാഹിനിക്കാണ്. മറ്റ് രക്തവാഹിനികളിലും ഉപരക്തധമിനികളിലും നിരവധി ചെറിയ ചെറിയ ബ്ലോക്കുകളുണ്ടായിരുന്നു. ഏറെ നാളായി ഹൃദ്രോഗബാധിതനായിരുന്നു.  അതേസമയം, ഹൃദയസ്തംഭനമാണ് ഗായകന്റെ മരണകാരണമെന്നും ‍ഡോക്ടര്‍ പറയുന്നു. ഇത് തന്നെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.  

എന്താണ് സിപിആര്‍?

വലതുകൈപ്പത്തി മയങ്ങിക്കിടക്കുന്ന ആളുടെ നെഞ്ചിന്റെ നടുവില്‍ കമഴ്‌ത്തി വയ്‌ക്കുക. ഇതിനു മുകളില്‍ ഇടതു കൈ വിരലുകള്‍ വലതു കൈവിരലുകളില്‍ പിണച്ചു വച്ച് അമര്‍ത്തിക്കൊടുക്കുക. ഇങ്ങനെ അമര്‍ത്തുന്നത് 30ളം തവണ നല്‍കുക. ഇതിലൂടെ ആളുകള്‍ തിരികെ വരാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ അമര്‍ത്തുമ്പോള്‍ തീരെ പതുക്കെയും എന്നാല്‍ കൂടുതല്‍ ബലത്തോടെയുമാകരുത്. കൂടുതല്‍ ബലം പ്രയോഗിച്ചാല്‍ വാരിയെല്ലുകള്‍ക്കു വരെ അപകടം വരാം.

ഇത് 30 തവണ ചെയ്ത ശേഷം ഇദ്ദേഹത്തിന്റെ ശ്വസനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്‌ക്കണം. സ്വയം ശ്വസിച്ചില്ലെങ്കില്‍ വായക്കു ചുറ്റും കര്‍ച്ചീഫോ മറ്റോ വച്ച് ഉള്ളിലേയ്‌ക്ക് ഊതിക്കൊടുക്കുക. അതായത് കൃത്രിമ ശ്വാസം നല്‍കുക. ഇത് രണ്ടു തവണ ചെയ്ത ശേഷം വീണ്ടും നെഞ്ചില്‍ അമര്‍ത്തുക. ഇതിലൂടെ അത്ര കഠിനമല്ലാത്ത പ്രശ്‌നമെങ്കില്‍ ആള്‍ തിരികെ വരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇതിനു ശേഷം എത്രയും പെട്ടെന്ന് ആളെ ആശുപത്രിയില്‍ എത്തിയ്‌ക്കുക.

Tags: കെകെsingerസിപിആര്‍ബോളിവുഡ് ഗായകന്‍ കെകെമിന്നല്‍ ഹൃദയാഘാതംമിന്നല്‍ ഹൃദയാഘാത ലക്ഷ്ണങ്ങള്‍കൃഷ്ണകുമാര്‍ കുന്നത്ത്lifeലോകാരോഗ്യ സംഘടനHeart attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ നിസാരമായി കരുതരുത് : കരുതിയിരിയ്‌ക്കുക

Music

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരണം: ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

പത്തനംതിട്ടയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

പുതിയ വാര്‍ത്തകള്‍

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

ഇസ്ലാമിനെ അപമാനിച്ചെന്ന് പറഞ്ഞ് ശർമിഷ്ഠയെ ഉടൻ അറസ്റ്റ് ചെയ്തു : സനാതന ധർമ്മത്തെ പരിഹസിക്കുന്ന ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് ?

ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന; എബിവിപിക്ക് 60 ലക്ഷത്തിലധികം അംഗങ്ങള്‍

ജാഗ്രത വേണം: അഞ്ചുവര്‍ഷത്തിനിടെ 1034 തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഗാസയുടെ അവസ്ഥയിലെന്ന് പാക് പ്രധാനമന്ത്രി

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

അർധരാത്രിയിലെ കൂടിക്കാഴ്ച; രാഹുൽ മാങ്കൂട്ടത്തിലിനെ ശാസിക്കുമെന്ന് വി.ഡി സതീശൻ, അൻവറിന്റെ പോരാട്ടത്തിനൊപ്പമെന്ന് രാഹുൽ

നിലമ്പൂരിൽ കേരള കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി

കൊച്ചിയില്‍ നടന്ന കോന്‍ക്വര്‍ എച്ച്പിവി ആന്‍ഡ് കാന്‍സര്‍ കോണ്‍ക്ലേവില്‍ മോഡറേറ്റര്‍ ഡോ. അനൂപ് കൃഷ്ണന്‍ 
സംസാരിക്കുന്നു. ഡോ. ജീന ബാബുരാജ്, ഡോ. രമ പി., ഡോ. കെ. ചിത്രതാര, ഡോ. ആഗ്‌നസ് മാത്യു, ഡോ. ലിസമ്മ 
ജോസഫ്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ എന്നിവര്‍ സമീപം

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies