Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസനയുടെ പ്രകൃതം

ഉപാസന കൊണ്ട് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ അമ്പലവാസി ആകണമെന്നോ, എന്നും തേങ്ങാ ഉടയ്‌ക്കണമെന്നോ ഒന്നുമല്ല. ഈ നിലനില്പിലെ തന്റെ സ്ഥാനമെന്തെന്ന് ഉപാസകന് ബോധ്യപ്പെട്ടിട്ടുണ്ട്.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
May 4, 2022, 06:00 am IST
in Samskriti

മനുഷ്യസ്വഭാവത്തെ അവന്റെ വികാരം നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴത് അത്രത്തോളം പ്രബലമല്ല. എങ്കിലും ഇന്നും മനുഷ്യനെ സ്വാധീനിക്കുന്ന തീവ്രമായ ഘടകമാണത്. ഭൗതീകശരീരത്തെ ഉല്‍ക്കടമായ അവസ്ഥയില്‍ എത്തിയ്‌ക്കാന്‍, പലരും പ്രാപ്തരല്ല. ഉന്നതമായൊരു മാനസികാവസ്ഥയില്‍ ചിലര്‍ക്കു മാത്രമേ മാറ്റമില്ലാതെ നില്ക്കാനാവുന്നുള്ളൂ. പൊതുവേ ഊര്‍ജപരമായൊരു പരമായ തീവ്രത, ആരുമനുഭവിക്കുന്നില്ല. എന്നാല്‍ വികാരത്തെ വളരെയധികം തീവ്രമാക്കാം. പ്രണയത്തിലല്ലെങ്കില്‍, കോപത്തിലെങ്കിലും നിങ്ങളുടെ വികാരം തീവ്രമാണ്. ഞാന്‍ നിങ്ങളെ ആക്ഷേപിച്ചാല്‍, ആ രാത്രി ഉറങ്ങാനാവാത്തവിധം നിങ്ങള്‍ വൈകാരിക തീവ്രതയിലാവും.

വികാരത്തെ മാധുര്യമുള്ളതും അത്ഭുതകരവുമാക്കാം. അതേപോലെ അപ്രിയവും ഭീകരവുമാക്കാം. മാധുര്യമുള്ളതാക്കാന്‍ നിങ്ങള്‍ പരിശീലിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വികാരത്തെ നിഷേധാത്മകതയില്‍ നിന്ന് മാധുര്യമുള്ളതാക്കാന്‍ പര്യാപ്തമായ മാര്‍ഗമാണ് ഉപാസന. നോക്കൂ, പ്രണയിക്കുന്നവര്‍ ലോകത്ത് നടക്കുന്ന ഒന്നിലും താല്പര്യം പ്രകടിപ്പിക്കുന്നില്ല. വികാരത്തെ സ്വീകാര്യമാക്കിക്കൊണ്ട് അവര്‍ ജീവിതത്തെ ആനന്ദദായകമാക്കി.

പ്രണയത്തിന്റെ, പതിന്മടങ്ങിലേറെ മെച്ചപ്പെട്ട രൂപമാണ് ഭക്തി. നിങ്ങള്‍ പ്രണയത്തിലായാല്‍ പ്രണയിക്കുന്നയാള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെയല്ലെങ്കില്‍ ഒടുവിലത് പ്രതിസന്ധിയിലായിതീരും. അതു കൊണ്ടാണ് എല്ലാവരും ദൈവത്തെ തിരഞ്ഞെടുത്തത്. അതൊരു പ്രേമബന്ധം മാത്രമല്ല, ദൈവത്തിന്റെ പ്രതികരണം ആരും പ്രതീക്ഷിക്കുന്നുമില്ല. അപ്പോള്‍ നിങ്ങളുടെ ജീവിതം അതിമനോഹരമാവുന്നു. കാരണം, നിങ്ങളുടെ വികാരം മാധുര്യമുള്ളതായിരിക്കുന്നു. ആ മാധുര്യത്തില്‍ ഭക്തര്‍ വളരുന്നു.

ഉപാസന കൊണ്ട് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ അമ്പലവാസി ആകണമെന്നോ, എന്നും തേങ്ങാ ഉടയ്‌ക്കണമെന്നോ ഒന്നുമല്ല. ഈ നിലനില്പിലെ തന്റെ സ്ഥാനമെന്തെന്ന് ഉപാസകന് ബോധ്യപ്പെട്ടിട്ടുണ്ട്.

ബ്രഹ്മാണ്ഡം അതിവിശാലമാണ്. അതിന്റെ തുടക്കമോ ഒടുക്കമോ നിങ്ങള്‍ക്കറിയില്ല. കോടാനുകോടി ക്ഷീരപഥങ്ങളുണ്ട്. വിശ്വപ്രപഞ്ചത്തില്‍ ഈ സൗരയൂഥം ഒരു ചെറിയ ബിന്ദുവാണ്. സൗരയൂഥം തന്നെ അപ്രത്യക്ഷമായാലും ശ്രദ്ധിക്കപ്പെടില്ല. ഈ ചെറിയ സൗരയൂഥത്തില്‍ ഭൂമി അതിലും ചെറിയ ഒരു ബിന്ദുവാണ്. അതില്‍ നിങ്ങള്‍ ജീവിക്കുന്ന നഗരം അത്യന്തം സൂക്ഷ്മമാണ്. അവിടെ ജീവിക്കുന്ന നിങ്ങള്‍ വലിയ മനുഷ്യനും! ഇത് കാഴ്‌ച്ചപാടിലെ വൈകല്യമാണ്. ഇതു കൊണ്ടുമാത്രമാണ് നിങ്ങളില്‍ അല്‍പവും ഭക്തിയില്ലാതിരിക്കുന്നത്.

ശുഷ്‌കാന്തിയോടെയും കരുതലോടെയും നിങ്ങള്‍ ചുറ്റുപാടിനെ ശ്രദ്ധിക്കാന്‍ പഠിച്ചാല്‍, ഒരണുവിനെ പോലും അതിന്റെ സമ്പൂര്‍ണതയില്‍ ഗ്രഹിക്കാനാവില്ലെന്നത് നിങ്ങള്‍ക്ക് ബോധ്യപ്പെടും. എല്ലാം നമ്മുടെ ബൗദ്ധികതയ്‌ക്കും ഉപരിയാണ്. നിങ്ങളെക്കാളുപരിയാണ് എല്ലാമെങ്കില്‍, സ്വാഭാവികമായി നിങ്ങളൊരു ഭക്തനായി മാറും.

Tags: പരിസ്ഥിതിആരാധനാലയ നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രകൃതിയുടെയും ചേതനയുടെയും പാരസ്പര്യം

Kerala

ഉഷ്ണതരംഗം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് കേരളത്തില്‍; കഴിഞ്ഞ ആറുമാസത്തില്‍ മരണപ്പെട്ടത് 120 പേര്‍

Samskriti

പ്രകൃതിയുടെ ആത്മീയഭാവമായി ചിങ്ങഞ്ചിറ

Samskriti

വാസ്തുശാസ്ത്രം പ്രകൃതിയുടെ തത്ത്വങ്ങള്‍

India

വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാതെ ബോട്ടണി പ്രൊഫസറായി വിരമിച്ച 79 വയസ്സുള്ള ഹേമ സനെ; പക്ഷിക്കൂടുകള്‍ക്കായി വീടും തൊടിയും

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.