Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“വാങ്ക് വിളിയുടെ കച്ചേരിയാണോ ഇവിടെ? ലൗഡ് സ്പീക്കറുകള്‍ വലിച്ചു താഴെയിടൂ…ഇല്ലെങ്കില്‍ മെയ് 4ന് വിവരമറിയും”: രാജ് താക്കറെ

ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും വലിച്ചു താഴെയിട്ടില്ലെങ്കില്‍ മെയ് നാല് മുതല്‍ വിവരമറിയുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) രാജ് താക്കറെയുടെ അന്ത്യശാസനം. ഏറെ ആശങ്കകളോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് മെയ് ഒന്ന് ഞായറാഴ്ച പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് അന്ത്യശാസനം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 12:23 am IST
in India

ഔറംഗബാദ്: ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും വലിച്ചു താഴെയിട്ടില്ലെങ്കില്‍ മെയ് നാല് മുതല്‍ വിവരമറിയുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) രാജ് താക്കറെയുടെ അന്ത്യശാസനം. ഏറെ ആശങ്കകളോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് മെയ് ഒന്ന് ഞായറാഴ്ച പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് അന്ത്യശാസനം നല്‍കിയത്.

മെയ് 3നകം ലൗഡ് സ്പീക്കറുകള്‍ നീക്കാത്ത പള്ളികള്‍ക്ക് മുന്നില്‍ ഇരട്ട് മൈക്കുകള്‍ വെച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തന്റെ രാഷ്‌ട്രീയം ഒന്നുകൂടി ഉറപ്പിക്കാന്‍ അദ്ദേഹം മെയ് ഒന്നിന് മഹാരാഷ്‌ട്ര ദിനത്തോടനുബന്ധിച്ച് ഔറംഗബാദില്‍ റാലി പ്രഖ്യാപിച്ചത്. തന്റെ പൊതുയോഗം ഔറംഗബാദില്‍ അവസാനിക്കില്ലെന്നും അടുത്തത് മറാത്ത് വാഡയിലും പിന്നീട് വിദര്‍ഭയിലും ഇതുപോലെ യോഗങ്ങള്‍ നടക്കുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ചു.

ശിവസേനയ്‌ക്ക് ഏറെ ഭയാശങ്കകള്‍ ജനിപ്പിക്കുന്നതാണ് രാജ് താക്കറെയുടെ റാലി. ഹിന്ദുത്വത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശിവസേന എന്‍സിപി, കോണ്‍ഗ്രസ് എന്നിവയുമായി കൂട്ടുചേര്‍ന്ന് ഭരിയ്‌ക്കാന്‍ തുടങ്ങിയതോടെ തുടര്‍ച്ചയായ ന്യൂനപക്ഷ പ്രീണനം നടത്തുകയായിരുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശിവസേനയുടെ ഈ ശ്രമത്തെ ഇവിടെ ഉത്തര്‍പ്രദേശിലേതുപോലെ യോഗികളില്ല, ഭോഗികള്‍ മാത്രമേയുള്ളൂ എന്നായിരുന്നു രാജ് താക്കറേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ശരത് പവാറിന് ഹിന്ദുക്കളോട് അലര്‍ജി

ഹിന്ദുക്കളോട് അലര്‍ജിയുള്ള നേതാവാണ് ശരത് പവാറെന്നും രാജ് താക്കറെ പറഞ്ഞു. ഇതുവരെ ശിവജി മഹാരാജ് എന്ന വാക്ക് അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍ നിന്നും പുറത്തുവന്നിട്ടില്ല.Â

തന്റെ പ്രസംഗത്തില്‍ എന്‍സിപി നേതാവ് ശരത് പവാറിനെയും രാജ് താക്കറെ വിമര്‍ശിച്ചു. മഹാരാഷ്‌ട്രയില്‍ വിഷം കലര്‍ത്തുന്ന ജാതി രാഷ്‌ട്രീയം കൊണ്ടുവന്നത് ശരത് പവാറാണെന്നും രാജ് താക്കറെ വിമര്‍ശിച്ചു.

Tags: ഔറംഗബാദ് റാലിശരത് പവാര്‍ഉദ്ധവ് താക്കറെരാജ് താക്കറെമുസ്ലിം പള്ളികള്‍മഹാരാഷ്ട്ര നവനിര്‍മ്മാണ സേനവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംരാജ് താക്കറേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും

India

മോദിയടെ കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ വിദേശത്തും ഇന്ത്യയിലും ആകാശം തൊടുന്നു: പ്രഫുല്‍ പട്ടേല്‍

World

ഇറാനില്‍ മതവിശ്വാസം കുറയുന്നു; അരലക്ഷം പള്ളികള്‍ പൂട്ടി; 60 ശതമാനം പേര്‍ക്കും നോമ്പും നിസ്‌ക്കാരവുമില്ല

India

യഥാര്‍ത്ഥ ശിവസേന ആരെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്ന റാലിയുമായി ഏക് നാഥ് ഷിന്‍ഡെ പക്ഷം; രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ

India

ഉദ്ദവ് താക്കറെയ്‌ക്ക് സുപ്രീംകോടതിയിലും തിരിച്ചടി; ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡേ ഗ്രൂപ്പിന് നല്കിയത് മരവിപ്പിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.