Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സഹ പരിശീലകന് വിലക്ക്; പന്തിനും താക്കൂറിനും കനത്ത പിഴ; പെരുമാറ്റച്ചട്ടം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി

മത്സരത്തിനിടെ പരിശീലകനെ ഗ്രൗണ്ടിലേക്ക് വിടരുതെന്നാണ് ചട്ടം. വിവാദത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. മത്സരത്തില്‍ ദല്‍ഹി 15 രണ്‍സിന് പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 01:05 pm IST
in Cricket

മുംബൈ: മത്സരത്തിനിടെ അംപയര്‍ക്കെതിരകെ പ്രതിഷേധിച്ച ദല്‍ഹി ക്യാപിറ്റല്‍ താരങ്ങള്‍ക്കും സഹ പരിശീലകനുമെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ. ക്യാപ്റ്റന്‍ ഋഷഭ് പന്തിന് മാച്ച് ഫീയുടെ 100 ശതമാനവും ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറിന് 50 ശതമാനവും പിഴ ചുമഴ്‌ത്തി. പന്തിന്റെ നിര്‍ദേശ പ്രകാരം കളിക്കാരെ തിരികെ വിളിക്കാന്‍ ഗ്രൗണ്ടിലേയ്‌ക്കിറങ്ങിയ സഹപരിശീലകന്‍ പ്രവീണ്‍ ആംറെയ്‌ക്ക് മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും ലഭിച്ചു.  

മത്സരത്തിന്റെ അവസാന ഓവറില്‍ രാജസ്ഥാന്‍ താരം ഓബാദ് മക്കോയ് എറിഞ്ഞ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചില്ല. ഇതോടെ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ക്രീസില്‍ ഉണ്ടായിരുന്ന ബാറ്റ്‌സ്മാന്‍മാരായ റോവ്മന്‍ പവലിനോടും, കുല്‍ദീപ് യാദവിനോടും ഗ്രൗണ്ടില്‍ നിന്ന് മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ തിരിച്ച് വരാന്‍ കൂട്ടാക്കിയില്ല. ഇതൊടോപ്പം ടീമിന്റെ സഹപരിശീലകനായ പ്രവീണ്‍ ആംറെയെ മൈതാനത്തേക്ക് പറഞ്ഞ് വിട്ടത് കൂടുതല്‍ വിവാദത്തിന് കാരണമായി.  

ഈ സീസണില ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രാജസ്ഥാന്‍ ഇന്നലെ നേടിയത്. എന്നാല്‍ ഡല്‍ഹിയും ഒപ്പത്തിന് എത്തി. അവസാന ഓവറില്‍ 36 റണ്‍സ് വേണമായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍.   ആക്രമിച്ച് കളിച്ച പവല്‍ മൂന്ന് പന്തില്‍ മൂന്ന് സിക്‌സര്‍ പായിച്ചു. എന്നാല്‍ ഇതില്‍ മൂന്നാമത്തെ പന്തിന്റെ ഉയരമായിരുന്നു പ്രശ്‌നം. നോബോളിനായി പവലും, ഒപ്പം കുല്‍ദീപും ഫീല്‍ഡ് അമ്പയര്‍മാരായ നിതിന്‍ മോനോനോടും, നിഖില്‍ പട്‌വര്‍ദധയോടും അപ്പീല്‍ ചെയ്തു. നോബോള്‍ വിളിക്കാനോ ,തേര്‍ഡ് അമ്പയറിലേക്ക് വിടാനോ തയ്യാറായില്ല. ഇതോടെ ഋഷഭ് പന്തിന്റെ നേതൃത്വത്തില്‍  ഡല്‍ഹി താരങ്ങള്‍ ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധിച്ചു. സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബൗണ്ടറി ലൈനിന് അരികിലേക്ക് വന്ന ഋഷഭ് പന്ത് അമ്പയറോട് കയര്‍ക്കുകയും ചെയ്യുന്നുണ്ട്.

മത്സരത്തിനിടെ പരിശീലകനെ ഗ്രൗണ്ടിലേക്ക് വിടരുതെന്നാണ് ചട്ടം. വിവാദത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. മത്സരത്തില്‍ ദല്‍ഹി 15 രണ്‍സിന് പരാജയപ്പെട്ടു. അംപയര്‍ നിതിന്‍ മേനോനെതിരെയും കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.  

Tags: നിരോധനംdelhiIPLരാജസ്ഥാന്‍ റോയല്‍സ്ഡല്‍ഹി ക്യാപിറ്റല്‍സ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.