Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരൗലിയില്‍ നടന്നത് വര്‍ഗീയ സംഘര്‍ഷമല്ല; ഹിന്ദു സംഘടനയുടെ മോട്ടോര്‍ സൈക്കിള്‍ റാലിക്കു നേരേ കല്ലേറുണ്ടായത് പള്ളിക്കു സമീപത്തു നിന്നെന്ന് എഫ്‌ഐആര്‍

മോട്ടോര്‍ സൈക്കിള്‍ റാലി മുസ്ലീം ആധിപത്യമുള്ള പ്രദേശത്തു കൂടി കടന്നുപോകുമ്പോള്‍ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ തീവെപ്പും അക്രമവും നടന്നു.

Janmabhumi Online by Janmabhumi Online
Apr 6, 2022, 12:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ജയ്പൂര്‍: കരൗലിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്ത്. ഹിന്ദുസംഘടന അംഗങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കലാപം നടത്താന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ റാലി പള്ളിയിടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ അതിനു നേരേ പ്രകോപനമില്ലാത്തെ പെട്ടെന്ന് കല്ലേറുണ്ടായെന്നും പോലീസ് വ്യക്തമാക്കുന്നു. ഹിന്ദു സംഘടന നടത്തിയ ബൈക്ക് റാലി പള്ളിക്കു സമീപം എത്തിയതോടെ  മേല്‍ക്കൂരയില്‍ നിന്ന് കല്ലെറ് ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് 100 മുതല്‍ 150 വരെ ആളുകള്‍ ജിമ്മില്‍ നിന്ന് ഇറങ്ങി ആക്രമണം നടത്തിയതോടെയാണ് ലാത്തി ചാര്‍ജ്ജ് ഉണ്ടായതെന്നും പോലീസ്.  

പള്ളിക്കു സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കല്ലേറ് നടന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ ബി.ജെ.പി.യുടെ പ്രതിനിധി സംഘം പോലീസിലെയും ഭരണത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്.  രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഹിന്ദു പുതുവര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റാലിക്ക് മാര്‍ക്കറ്റിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.  

മോട്ടോര്‍ സൈക്കിള്‍ റാലി മുസ്ലീം ആധിപത്യമുള്ള പ്രദേശത്തു കൂടി കടന്നുപോകുമ്പോള്‍ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ തീവെപ്പും അക്രമവും നടന്നു.

‘കലാപത്തിന് പ്രേരിപ്പിക്കുന്നവരെ വെറുതെ വിടില്ല, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിയമവാഴ്ച പാലിക്കുമെന്ന്  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകം മൂന്നംഗ സമിതിയെ രൂപീകരിച്ചു. എം.എല്‍.എമാരായ ജിതേന്ദ്ര സിംഗ്, റഫീഖ് ഖാന്‍, കരൗലി ജില്ലയുടെ ചുമതലയുള്ള ലളിത് യാദവ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. ഇവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Tags: മുസ്ലിങ്ങള്‍പോലീസ്പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്Rallyകരോലി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി മോദി ഗുജറാത്തിലെത്തി : വഡോദരയിൽ റോഡ് ഷോ നടത്തി

World

ബലൂചിസ്ഥാനിൽ സൈന്യത്തെ പിന്തുണച്ച് നടത്തിയ റാലിക്ക് നേരെ ഗ്രനേഡ് ആക്രമണം, ഒരാൾ മരിച്ചു ; 10 പേർക്ക് പരിക്കേറ്റു

India

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

Kerala

അർദ്ധരാത്രി വിളിച്ചാലും സമാധാനം പുനഃസ്ഥാപിക്കാൻ മുസ്ലീം ലീഗ് ഓടിയെത്തും ;  സൗഹാർദത്തിനാണ് മുൻഗണനയെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies