Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഭിനയമല്ല ഈ ‘ ആക്ടിങ്ങ് ‘; ടാക്സി ഡ്രൈവർമാർ അന്നം തേടുന്നത് ഇങ്ങനെ, വായ്പ തിരിച്ചടവ് ബാധ്യതയാകുന്നു

കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ വിറ്റവരും ഉണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 28, 2022, 11:17 am IST
in Kerala
ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത്

ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത്

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂർ: ആക്ടിങ്ങ് ഡ്രൈവർ എന്ന പേരിൽ നാട്യങ്ങളില്ലാതെ അതിജീവനം നടത്തുന്ന ഒരു വിഭാഗം ഡ്രൈവർമാരുണ്ട്. പകരക്കാരനായോ ചുരുങ്ങിയ ദിവസത്തേക്കോ ജോലി ചെയ്യാനെത്തുന്ന ഡ്രൈവർമാരാണിവർ. ഇത്തരം ഡ്രൈവർമാർക്ക് നിരവധി ജോലി സാധ്യതകളും, ഇവരെ ആവശ്യമുള്ളവരും വർദ്ധിച്ചു വരികയാണ്.

ടാക്സി കാറുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് കൊവിഡ് നാളുകൾ ദുരിതപൂർണമായിരുന്നു. ഓട്ടം നിലച്ചതോടെ ടാക്സികളുടെ ഉടമസ്ഥരും കൂടിയായ പല ഡ്രൈവർമാരും നട്ടം തിരിഞ്ഞു. വീണ്ടും പൊതു ഗതാഗതമടക്കം എല്ലാ മേഖലയും സജീവമായെങ്കിലും ഡ്രൈവർമാരിൽ കുറെ പേർ ആക്ടിങ്ങ് ഡ്രൈവർമാരായിട്ടാണ് ഇപ്പോൾ തങ്ങളുടെ അന്നം തേടുന്നത്. വാഹനങ്ങളുടെ വായ്പ തിരിച്ചടവാണ് പലരെയും ആക്ടിങ്ങ് ഡ്രൈവർ ജോലിക്ക് പ്രേരിപ്പിച്ചത്.

കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ വിറ്റവരും ഉണ്ട്. മറ്റു ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി ഇവരിൽ പലരും ആക്ടിങ്ങ് ഡ്രൈവറായി ജോലി നോക്കുന്നു.  

ടാക്സി ഡ്രൈവർമാർ മറ്റു ടാക്സി കാറുകളിൽ ആക്റ്റിങ്ങ് ജോലികൾ ചെയ്യുന്നത് ബാറ്റ അടിസ്ഥാനത്തിലാണ്. 100 രൂപയുടെ ഓട്ടത്തിന് 25 രൂപയാണ് ആക്ടിങ്ങ് ഡ്രൈവർമാർക്ക് മിക്കയിടത്തും ശമ്പളമായി നൽകുന്നത്. എന്നാൽ സ്വകാര്യ വ്യക്തികളുടെ കാറുകളിൽ ആക്ടിങ്ങ് ജോലി ചെയ്യാനാണ് പൊതുവെ ഡ്രൈവർമാർക്കിഷ്ടമെന്ന് 35 വർഷമായി ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത് പറയുന്നു. മിനിമം 250 രൂപയും ബാക്കി ഓരോ മണിക്കൂറിന് 100 രൂപയും അതിനു മുകളിലും വാങ്ങുന്ന ഡ്രൈവർമാരുണ്ട്. സ്വന്തം വാഹനത്തിൽ സഞ്ചരിക്കാമെന്നതും, പ്രൊഫഷണൽ ഡ്രൈവർമാരുടെ വിദഗ്ധമായ ഡ്രൈവിംഗിലുള്ള സുരക്ഷിതത്വവും പലരെയും ആക്ടിങ്ങ് ഡ്രൈവർമാരെ നിയോഗിക്കാൻ പ്രേരണ നൽകുന്നതിൽ മുഖ്യ ഘടകമെന്നും ആക്ടിങ്ങ് ഡ്രൈവർ കൂടിയായ രമേഷ് പറഞ്ഞു.

Tags: keraladriverTaxi service
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച ഡ്രൈവറെ പിരിച്ചു വിട്ടു

Kerala

മലാപ്പറമ്പ് പെണ്‍വാണിഭ കേസ് : പ്രതികളായ പൊലീസ് ഡ്രൈവര്‍മാരില്‍ ഒരാളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ ആയത്തൊളള ഖമേനി സര്‍ക്കാര്‍ സ്ഥാപിച്ച 'ഇസ്രയേല്‍ ക്ലോക്ക്' (ഇടത്ത്)

ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ ഇറാന്‍ ടെഹ്റാനില്‍ സ്ഥാപിച്ച ‘ഇസ്രയേല്‍ ക്ലോക്ക്’ തകര്‍ത്തു; എന്താണ് ഇസ്രയേല്‍ ക്ലോക്ക്?

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: 2 ഇടങ്ങളിലായി സംസ്‌കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കാന്‍ കനിവ് തേടി മകന്‍

Biju Menon Suresh Gopi Ottakomban movie stills

പാലാക്കാര്‍ ഒരിക്കല്‍ക്കൂടി ജൂബിലി കൂടും!, തിരുനാള്‍ പുനരാവിഷ്‌കരിക്കുന്നത് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുവേണ്ടി

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

കടലാസ് കാര്‍ഡേ വിട, കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റുഡന്‌റ് കണ്‍സഷന്‍ കാര്‍ഡുകളും ഡിജിറ്റലാവുന്നു

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ പിഴവ് : മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies