Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കള്ളപ്പണം വെളുപ്പിക്കല്‍: ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറേയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ 6.45 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് (ഇഡി) കണ്ടുകെട്ടി.

Janmabhumi Online by Janmabhumi Online
Mar 22, 2022, 10:58 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് (ഇഡി) കണ്ടുകെട്ടി.

താക്കറെയുടെ ഭാര്യ രശ്മി താക്കറേയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. ശ്രീധര്‍ പടങ്കറിന്റെ കമ്പനിയായ ശ്രീ സായിബാബ ഗൃഹനിര്‍മ്മിതി പ്രൈ. ലി എന്ന കമ്പനിയുടെ 6.45 കോടി വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനി 258 കിലോ സ്വര്‍ണ്ണം നല്‍കിയതിന് ഏകദേശം 84.5 കോടി നിരോധിച്ച നോട്ടുകള്‍ വാങ്ങിയെന്ന കേസുമായി ഇതിന് ബന്ധമുണ്ട്. ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ താനെ വര്‍ത്തക് നഗറിലെ നീലാംബരി എന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകളും കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.. കേസന്വേഷണം പുരോഗമിക്കുകയാണ്.  

മുംബൈ കേന്ദ്രമായ പുഷ്പക് ഗ്രൂപ്പിന്റെ ഉടമ മഹേഷ് പട്ടേല്‍ പുഷ്പക് ഗ്രൂപ്പ് ഓഫ് കമ്പികളുടെ ഫണ്ടുകള്‍ വഴിതിരിച്ച് വിട്ടതും ഇഡി കണ്ടെത്തി. ഇത്തരം ഇടപാടുകളിലൊന്നില്‍ പുഷ്പക് റിയാല്‍റ്റി ഡവലപര്‍ 20.02 കോടി രൂപ നന്ദകിഷോര്‍ ചതുര്‍വേദിയുടെ കമ്പനികളിലൊന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പണം പിന്നീട് രശ്മി താക്കറെയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ കമ്പനിയായ ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയുടെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ നിക്ഷേപിച്ചു. നന്ദകിഷോര്‍ ചതുര്‍വേദി ഒരു പിടി ഷെല്‍ കമ്പനികള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഷെല്‍കമ്പനികളിലൊന്നായ ഹംസഫര്‍ ഡീലര്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരു വായ്പ എന്ന നിലയില്‍ മറ്റൊരു 30 കോടി രൂപയും ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. മഹേഷ് പട്ടേല്‍ നന്ദകിഷോര്‍ ചതുര്‍വേദിയുമായി ബന്ധപ്പെട്ട് വഴിതിരിച്ചുവിട് പണം ഒടുവില്‍ ശ്രീധറിന്റെ ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയേല്ക്ക് എത്തിയെന്ന് ഇഡി പറയുന്നു.

നേരത്തെ പുഷ്പക് ബുള്ളിയന്റെ പ്രൊമോട്ടറുടെ 21.46 കോടിയും ഇഡി കണ്ടുകെട്ടിയിരുന്നു. രണ്ടു ജ്വല്ലറി സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 84.5 കോടി നിരോധിത പണം നിക്ഷേപിച്ചിട്ടുണ്ട്.

Tags: ശ്രീധര്‍ പടങ്കര്‍ശ്രീ സായിബാബ ഗൃഹനിര്‍മ്മിതിപുഷ്പക് ബുള്ളിയന്‍കേസ്നീലാംബരി റിയല്‍ എസ്റ്റേറ്റ് പദ്ധതിസാമ്പത്തിക തട്ടിപ്പ്ഇഡിമഹാരാഷ്ട്രപണംUddhav ThackerayShiv Senaരശ്മി താക്കറേ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

India

ഉദ്ധവ് താക്കറെയും ഫഡ്‌നാവിസും ചര്‍ച്ച നടത്തി

India

പ്രചരിക്കുന്നത് അടിസ്ഥാനരഹിതം : മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ

India

മഹാസഖ്യത്തിലെ പോര് രൂക്ഷം; നഷ്ടമേറെ തങ്ങള്‍ക്കെന്ന് ഉദ്ധവ്ശിവസേന, ശിവസേന വഴി പിരിഞ്ഞേക്കും

India

ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി; ഇത് കാലം കരുതിവച്ച കാവ്യനീതി

പുതിയ വാര്‍ത്തകള്‍

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

.

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies