Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഗ്ലോബ്മാസ്റ്ററും, ഉക്രൈനില്‍ വ്യോമസേനയും രക്ഷാദൗത്യത്തിനിറങ്ങുന്നു; ഇതുവരെ തിരിച്ചെത്തിച്ചത് 2212 പേരെ

ഒരേസമയം രണ്ട് ഹെലികോപ്റ്റര്‍, ടാങ്ക്, മറ്റ് ആയുധനങ്ങള്‍, സര്‍വ്വ സന്നാഹങ്ങളുമായി 102 പട്ടാളക്കാര്‍ എന്നിവ വഹിക്കാന്‍ ഗ്ലോബ് മാസ്റ്ററിന് സാധിക്കും. അടിയന്തര രക്ഷാദൗത്യ നടപടിയില്‍ 320-ലേറെ പേരെ വഹിച്ച് പറന്നുയരാനും കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 04:15 pm IST
in India

ന്യൂദല്‍ഹി : ഉക്രൈന്‍ നഗരങ്ങളിലെ റഷ്യന്‍ ഷെല്ലാക്രമണം കടുത്തതോടെ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നു. വ്യോമസേനയുടെ തന്നെ അഭിമാനമായ ഗ്ലോബ്മാസ്റ്റര്‍ ഉപയോഗിച്ചാണ് ഇന്ത്യയിപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ യുക്രൈനിലേക്ക് അയക്കുന്നത്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്. എത്രയും പെട്ടന്ന് തന്നെ വ്യേമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ ഉക്രൈന്‍ രക്ഷാദൗത്യത്തിന് സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാദൗത്യങ്ങള്‍ക്ക് ഏറ്റവും ഉതകുന്നതാണ് ഗ്ലോബ്മാസ്റ്റര്‍. അതേസമയം എത്ര ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ രക്ഷാദൗത്യത്തിന് അയക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലോബ്മാസ്റ്റര്‍ വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് സി17 ഗ്ലോബ്മാസ്റ്റര്‍ കകക വിമാനങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്.  

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയതിന് പിന്നാലെ ഇന്ത്യക്കാരെ രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിക്കുന്നതിനും ഗ്ലോബ്മാസ്റ്ററാണ് ഉപയോഗിച്ചത്. അവശ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേരെ വഹിക്കാന്‍ കഴിയുമെന്നതാണ് ഗ്ലോബ് മാസ്റ്ററിന്റെ പ്രധാന പ്രത്യേകത. ഒരേസമയം രണ്ട് ഹെലികോപ്റ്റര്‍, ടാങ്ക്, മറ്റ് ആയുധനങ്ങള്‍, സര്‍വ്വ സന്നാഹങ്ങളുമായി 102 പട്ടാളക്കാര്‍ എന്നിവ വഹിക്കാന്‍ ഗ്ലോബ് മാസ്റ്ററിന് സാധിക്കും. അടിയന്തര രക്ഷാദൗത്യ നടപടിയില്‍ 320-ലേറെ പേരെ വഹിച്ച് പറന്നുയരാനും കഴിയും. ഗ്ലോബ് മാസ്റ്റര്‍ കൂടി രക്ഷാദൗത്യത്തിന് രംഗത്തെത്തുന്നതോടെ അതിവേഗത്തില്‍ കൂടുതല്‍ പേരെ തിരിച്ചെത്തിക്കാന്‍ സാധിക്കും.  

റഷ്യ- ഉക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പൗരന്‍മാരെ ഉക്രൈനില്‍നിന്ന് തിരിച്ചെത്തിച്ച രാജ്യം ഇന്ത്യയാണ്. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ മിഷന്റെ ഭാഗമായി രണ്ട് വിമാനങ്ങള്‍ കൂടി ദല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നും ബുക്കാറെസ്റ്റില്‍ നിന്നുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് ദല്‍ഹിയിലെത്തിയത്. രണ്ടിലുമായി 434 പേര്‍ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്.  

Tags: റഷ്യUkraineindianവ്യോമസേനറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

World

പുടിന്റെ വസതിക്ക് നേരെ ഡ്രോണുകളയച്ച് വധിക്കാന്‍ ഉക്രൈന്‍ ശ്രമം; തകര്‍ത്ത് റഷ്യ ;മോദി അപലപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.