Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏത് യുദ്ധവും ജയിക്കാനുള്ള ആത്മവിശ്വാസം റഷ്യയില്‍ വളര്‍ത്തിയത് സിറിയന്‍ യുദ്ധം; അവിടെ പ്രയോഗിച്ചത് 162 ആയുധങ്ങള്‍

റഷ്യയെ ഏത് യുദ്ധവും ജയിക്കാന്‍ പ്രാപ്തരാക്കിയത് സിറിയന്‍ യുദ്ധമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അന്ന് ഐഎസ് ഐഎസിന്റെ നട്ടെല്ലൊടിക്കുന്നതിലും അമേരിക്കയുള്‍പ്പെടെയുള്ള സഖ്യസേനയുടെ സ്വാധീനത്തെ ചുരുട്ടിക്കെട്ടുന്നതിലും റഷ്യ വിജയിച്ചു. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസാദിനുവേണ്ടി 2015ല്‍ ആരംഭിച്ച യുദ്ധത്തില്‍ റഷ്യ 162 ആയുധങ്ങള്‍ പ്രയോഗിച്ച് കറ തീര്‍ന്നിരുന്നു.

Janmabhumi Online by Janmabhumi Online
Feb 24, 2022, 05:07 pm IST
in World
റഷ്യയുടെ ആര്‍മി, നേവി ദിനമായ ഫിബ്രവരി 23ന് നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന വ്ലാഡിമിര്‍ പുടിന്‍ (ഇടത്ത്) റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു(വലത്തേയറ്റം) എന്നിവര്‍

റഷ്യയുടെ ആര്‍മി, നേവി ദിനമായ ഫിബ്രവരി 23ന് നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന വ്ലാഡിമിര്‍ പുടിന്‍ (ഇടത്ത്) റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു(വലത്തേയറ്റം) എന്നിവര്‍

FacebookTwitterWhatsAppTelegramLinkedinEmail

വാഷിംഗ്ടണ്‍:റഷ്യയെ ഏത് യുദ്ധവും ജയിക്കാന്‍ പ്രാപ്തരാക്കിയത് സിറിയന്‍ യുദ്ധമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അന്ന് ഐഎസ് ഐഎസിന്റെ നട്ടെല്ലൊടിക്കുന്നതിലും അമേരിക്കയുള്‍പ്പെടെയുള്ള സഖ്യസേനയുടെ സ്വാധീനത്തെ ചുരുട്ടിക്കെട്ടുന്നതിലും റഷ്യ വിജയിച്ചു. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസാദിനുവേണ്ടി 2015ല്‍ ആരംഭിച്ച യുദ്ധത്തില്‍ റഷ്യ 162 ആയുധങ്ങള്‍ പ്രയോഗിച്ച് കറ തീര്‍ന്നിരുന്നു.

റഷ്യയുടെ ആര്‍മി, നേവി ദിനമായ ഫിബ്രവരി 23ന് റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗു റഷ്യന്‍ സേനയുടെ ഒടുവിലത്തെ നേട്ടങ്ങളെ ഏറെ പ്രകീര്‍ത്തിച്ചിരുന്നു. ‘ഞങ്ങള്‍ സിറിയയില്‍ 162 തരം ആധുനികവും കാലികവുമായ ആയുധങ്ങള്‍ പരീക്ഷിച്ചിരുന്നു. അതെല്ലാം ഉയര്‍ന്നതോതില്‍ ഫലപ്രാപ്തി കാണിച്ചുതന്നിരുന്നു. അതില്‍ ആകം പത്ത് ആയുധങ്ങള്‍ മാത്രമാണ് പ്രതീക്ഷിച്ച ഫലം കാണിക്കാതിരുന്നത്’- അദ്ദേഹം പറഞ്ഞു.

സിറിയന്‍ സര്‍ക്കാരിന് വേണ്ടി ഇടപെട്ടത് റഷ്യയുടെ സൈനിക ശക്തി തുറന്ന് കാട്ടാനുള്ള അപൂര്‍വ്വ അവസരമായി മാറി. 900 മൈലുകള്‍ അകലെയുള്ള സിറിയയിലെ ലക്ഷ്യസ്ഥാനങ്ങളില്‍ റഷ്യയില്‍ നിന്നും അയച്ച് ക്രൂസ് മിസൈലുകള്‍ കൃത്യമായ നാശം വിതച്ചിരിുന്നു. പുടിന്റെ 63ാം ജന്മദിനത്തിലായിരുന്നു ഈ ദീര്‍ഘദൂര ക്രൂസ് മിസ്സൈലിന്റെ ശക്തി പരീക്ഷിച്ചത്. റഷ്യയിലെ കേന്ദ്രങ്ങളില്‍ നിന്നും ബെയര്‍ ആന്റ് ബാക്ക്‌ഫയര്‍ ബോംബറുകള്‍ റഷ്യയുടെ വ്യോമസേന അയച്ചിരുന്നു. റഷ്യയുടെ ഒരേ യൊരു വിമാനവാഹിനിക്കപ്പല്‍ അഡ്മിറല്‍ കുസ്‌നെറ്റ്‌സൊവ് ആര്‍ടിക് സമുദ്രത്തില്‍ നിന്നും സിറിയന്‍ തീരുത്തുവരെ വ്യോമാക്രമണം നടത്താന്‍ പോയി.

‘സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതിന് റഷ്യയ്‌ക്ക് രണ്ട് ലക്ഷ്യമുണ്ടായിരുന്നു. ഒന്ന് സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ ആസാദിനെ പിന്തുണയ്‌ക്കല്‍. പക്ഷെ രണ്ടാമത്തേതായിരുന്നു പ്രധാനലക്ഷ്യം- യുഎസും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങളോട് ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള മുന്നറിയിപ്പ് നല്‍കല്‍. എന്നാല്‍ ഉക്രെയ്‌ന് പിന്നില്‍ യുഎസും യുറോപ്യന്‍ രാഷ്‌ട്രങ്ങളും നാറ്റോയും ശക്തമായി നിലയുറപ്പിച്ചതോടെ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടു.’- വാഷിംഗ്ടണിലെ കെന്നന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലക്‌സാണ്ടന്‍ ഗോള്‍ട്‌സ് പറയുന്നു.

സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതിന് റഷ്യയ്‌ക്ക് ചില രാഷ്‌ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു. 1991ല്‍ റഷ്യ ചിന്നഭിന്നമായപ്പോള്‍ അവര്‍ക്ക് ലോകത്തിലെ സൂപ്പര്‍ പവര്‍ എന്ന പദവി നഷ്ടമായി. അതോടെ അമേരിക്ക ലോകപൊലീസായി വിലസി. അമേരിക്ക ഇറാഖിനും യൂഗോസ്ലാവ്യയിലും ഇടപെട്ടു. മുല്ലപ്പൂവിപ്ലവം തൊട്ട് നിരവധി അറബ് രാഷ്‌ട്രങ്ങളില്‍ ഭരണകൂടങ്ങളെ അട്ടിമറിച്ചു. എന്നാല്‍ പുടിന്‍ നിശ്ശബ്ദം റഷ്യയുടെ സൈനിക ശക്തിയെ ആധുനികവല്‍ക്കരിക്കുന്നതിന് മുന്‍ഗണന നല്‍കി. അതുവരെ റഷ്യയെ വീണ്ടും ആഗോള കരുത്തിന്റെ പ്രതീകമാക്കി ലോകത്തിന് മുന്നില്‍ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. സിറിയന്‍ യുദ്ധം റഷ്യയുടെ അതിര്‍ത്തിയില്‍ നിന്നും ഏറെ അകലെയുള്ള കേന്ദ്രത്തില്‍ ഫലപ്രദമായി ആക്രമണം നടത്താനുള്ള ശേഷി റഷ്യയ്‌ക്ക് നല്‍കിയെന്ന് വെര്‍ജിനിയയിലെ സിഎന്‍എ തിങ്ക്ടാങ്ക് പ്രതിരോധ വിദഗ്ധന്‍ ദമിത്രി ഗോരെന്‍ബര്‍ഗ് പറയുന്നു. ഇത് ലോകത്തിന് മുന്നില്‍ വലിയൊരു താക്കീതായിരുന്നു. ‘അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് ചെറിയൊരു ഓപ്പറേഷനായിരുന്നു. എന്നാല്‍ പല വിദഗ്ധരും അവര്‍ക്ക് ശേഷിയുണ്ടെന്ന് കരുതുന്നതിനേക്കാള്‍ അധികമായിരുന്നു അത്’- ഗോരെന്‍ബര്‍ഗ് പറഞ്ഞു.

ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ പ്രയോഗിക്കുക വഴി യൂറോപ്പിലെ ഉള്ളറകളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്രമണം എത്തിക്കാന്‍ കഴിഞ്ഞു എന്ന യുഎസ് കാണിച്ചുകൊടുത്തു.

Tags: നാറ്റോVladimir Putinസെര്‍ഗി ഷൊയ്ഗുറഷ്യUkraineSyriaഇസ്ലാമിക് സ്റ്റേറ്റ്യുഎസ്യുദ്ധംmilitaryറഷ്യ- ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

Kerala

ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുളള മലയാളി യുവാവിനോട് വീണ്ടും യുദ്ധമുഖത്ത് എത്താന്‍ റഷ്യന്‍ പട്ടാളത്തിന്റെ നിര്‍ദ്ദേശം

World

ഈസ്റ്ററിനോടനുബന്ധിച്ച് യുക്രെയിനുമായി താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

World

ഉക്രൈന് നല്‍കിയ സാമ്പത്തിക സഹായം മുഴുവന്‍ തിരിച്ചടയ്‌ക്കേണ്ടെന്ന് യുഎസ്

World

പുടിന്റെ കാറിന് തീപിടിച്ചു; വധശ്രമമെന്നു സംശയം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies