Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സന്ദീപ് വധക്കേസ്: അറസ്റ്റിലായവരെല്ലാം സിപിഎമ്മുകാര്‍; പഴി ആര്‍എസ്എസിനും

2021 ഡിസംബര്‍ രണ്ടിനാണ് ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായവര്‍ സന്ദീപിനെ കൊലക്കത്തിക്കിരയാക്കിയത്. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമല്ല, വ്യക്തി വിരോധമാണെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്കിയിരുന്നു. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായവരെല്ലാം സജീവ സിപിഎം പശ്ചാത്തലമുള്ളവരാണ്. ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, കാസര്‍കോട് സ്വദേശി മുഹമ്മദ് മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരാണ് പ്രതികള്‍.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Feb 23, 2022, 09:48 am IST
in Pathanamthitta

പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തവരെല്ലാം സജീവ സിപിഎം-ഡിവൈഎഫ്ഐക്കാര്‍. പക്ഷേ ഇക്കാര്യം വ്യക്തമായിട്ടും കൊലക്കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള  ആസൂത്രിത ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമാണ് ദേശാഭിമാനി കഴിഞ്ഞ ദിവസം നല്കിയ രക്തസാക്ഷികളുടെ പട്ടിക.  

2021 ഡിസംബര്‍ രണ്ടിനാണ് ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായവര്‍ സന്ദീപിനെ കൊലക്കത്തിക്കിരയാക്കിയത്. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമല്ല, വ്യക്തി വിരോധമാണെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്കിയിരുന്നു. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായവരെല്ലാം സജീവ സിപിഎം പശ്ചാത്തലമുള്ളവരാണ്. ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, കാസര്‍കോട് സ്വദേശി മുഹമ്മദ് മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരാണ് പ്രതികള്‍.  

ഇവരില്‍ ജിഷ്ണു നേരത്തേ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറഞ്ഞാണ് കൊലക്കുറ്റം ആര്‍എസ്എസിനു മേല്‍ സിപിഎം കെട്ടിയേല്‍പ്പിക്കുന്നത്. എന്നാല്‍, സംഭവത്തിന് ഒരു വര്‍ഷം മുമ്പ് യുവമോര്‍ച്ചയില്‍നിന്ന് ഇയാളെ പുറത്താക്കിയതാണ്. പിന്നീട് ജിഷ്ണു സിപിഎം പ്രവര്‍ത്തകനായി. സിപിഎം കുടുംബമാണ് ഇയാളുടേത്. നാലാം പ്രതി മുഹമ്മദ് മന്‍സൂര്‍ കാസര്‍കോട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമാണ്. 2019ല്‍ കാസര്‍കോട് കുമ്പള പോലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും 2021ല്‍ മഞ്ചേശ്വരത്ത് ബൈക്ക് മോഷണക്കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.  

കേസിലെ മറ്റൊരു പ്രതിയായ പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നന്റേതും പാര്‍ട്ടി കുടുംബമാണ്, ഇയാള്‍ ഡിവൈഎഫ്ഐക്കാരനും. നന്ദു അജിത്, വിഷ്ണുകുമാര്‍ എന്നിവര്‍ കൊല്ലപ്പെട്ട സന്ദീപിന്റെ വീടിനടുത്തുതന്നെയുള്ളവരാണ്. ഇവര്‍ ഇരുവരുടെയും കുടുംബം പരമ്പരാഗതമായി സിപിഎം പ്രവര്‍ത്തകരാണ്. നന്ദു റെഡ് വോളന്റിയറാണ്. ഇത്തരത്തില്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പോലീസ് അറസ്റ്റു ചെയ്തതും. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുന്നത്.

Tags: ആര്‍എസ്എസ്cpmകൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.