Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പന്നിയെ കൊല്ലാന്‍ പഞ്ചായത്തിന് അധികാരം നല്‍കണമെന്ന് കര്‍ഷകര്‍, നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ രാത്രി മാത്രമേ വെടിവെയ്‌ക്കാനാവൂ

നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ കെണി വെച്ചോ, വിഷം കൊടുത്തോ, പടക്കം ഉപയോഗിച്ചോ, വൈദ്യുതി ഉപയോഗിച്ചോ കൊല്ലരുത്. വെടി വെയ്‌ക്കല്‍ മാത്രമാണ് ഏക പോംവഴി.

Janmabhumi Online by Janmabhumi Online
Feb 12, 2022, 10:17 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: പന്നികളെ നശിപ്പിക്കുന്ന ചുമതല പൂര്‍ണമായും ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലാക്കണമെന്ന് പെരുവെമ്പ് സംയുക്ത കര്‍ഷക സമിതി ആവശ്യപ്പെട്ടു. ഒന്നാം വിളയ്‌ക്ക് കനത്തമഴയും പന്നിയുടെ ആക്രമണവും മൂലം 50 ശതമാനത്തിലധികം നഷ്ടം സംഭവിച്ച കര്‍ഷകര്‍ വനംവകുപ്പ് ജീവനക്കാരോട് തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു.  

പെരുവമ്പ് ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി, പെരുവമ്പ് പഞ്ചായത്ത് സംയുക്ത പാടശേഖര സമിതി എന്നിവയുടെ പങ്കാളിത്തത്തോടെ വനംവകുപ്പ് റേഞ്ച് ഓഫീസറന്മാരെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിലായിരുന്നു ഇത്. പെരുവമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്താണ് യോഗം വിളിച്ചുചേര്‍ത്തത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഭിലാഷ്, അസി.റേഞ്ച് ഓഫീസര്‍ പി. സന്ദീപ് എന്നിവര്‍ അവരുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ രാത്രി മാത്രമേ വെടിവെയ്‌ക്കാനാവൂ.

തോക്ക് ലൈസന്‍സുള്ള വ്യക്തികളിലധികവും സീനിയര്‍ സിറ്റിസണ്‍ ആയതിനാല്‍ അവര്‍ പിന്മാറുകയാണ്. പാലക്കാട് റൈഫിള്‍ ക്ലബില്‍ നിന്നാണ് അഞ്ച് ചെറുപ്പക്കാരെ വെടി വെയ്‌ക്കാനായി കിട്ടിയിരിക്കുന്നത് . ഒരാള്‍ക്ക് പരമാവധി 50 വെടിയുണ്ട മാത്രമേ ലഭിയ്‌ക്കൂ. നിലവിലുള്ള ഉത്തരവ് പ്രകാരം പന്നിയെ കെണി വെച്ചോ, വിഷം കൊടുത്തോ, പടക്കം ഉപയോഗിച്ചോ, വൈദ്യുതി ഉപയോഗിച്ചോ കൊല്ലരുത്. വെടി വെയ്‌ക്കല്‍ മാത്രമാണ് ഏക പോംവഴി. വനംവകുപ്പ് നിയമപ്രകാരം അനധികൃതമായി കൊന്നാല്‍ കേസെടുക്കാന്‍ നിര്‍ബന്ധിതരാവും. ഇതാണ് കര്‍ഷകരെ പ്രകോപിതരാക്കിയത്. പന്നിശല്യത്തില്‍ നിന്ന് പഞ്ചായത്തിനെ മോചിപ്പിയ്‌ക്കാന്‍ ഫോറസ്റ്റിനോടൊപ്പം കൈ കോര്‍ത്ത് ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പ്രസിഡന്റ് പറഞ്ഞു.  

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പന്നി, മയില്‍ എന്നിവ മൂലം 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പെരുവമ്പിലെ 25 പാടശേഖരങ്ങളിലും പന്നിശല്യം രൂക്ഷമാണെന്ന് സംയുക്ത പാടശേഖര സമിതി സെക്രട്ടറി അയ്യപ്പന്‍ പറഞ്ഞു. യോഗതീരുമാനങ്ങള്‍ സ്ഥലം എംഎല്‍എ, സര്‍ക്കാര്‍ എന്നിവര്‍ക്ക് നല്‍കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

കൃഷ്ണന്‍കുട്ടി, കെ. മോഹനന്‍, തങ്ക പ്രകാശന്‍, എം. മൂസ, രവീന്ദ്രന്‍ കാരയ്‌ക്കാട്, കൃഷി അസിസ്റ്റന്റ് സാജിത ബാനു, ശ്രീനിവാസന്‍, എ. മഞ്ജുഷ, പാടശേഖര സമിതി സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags: പാലക്കാട്കര്‍ഷകര്‍Wild boar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പന്നിശല്യത്തിന് അടിയന്തര നടപടി വേണമെന്ന് ഞാണ്ടൂര്‍ക്കോണത്തുകാര്‍

Kerala

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു; സമീപത്ത് കാട്ടുപന്നിയും ചത്ത നിലയിൽ

Kerala

സര്‍ക്കാര്‍ വെടിവെക്കാന്‍ വൈദഗ്ധ്യമുള്ളവരെ തേടുന്നു, ജനവാസ മേഖലയിലെ കാട്ടുപന്നി ശല്യം പരിഹരിക്കാന്‍

Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി പാഞ്ഞുകയറി

Kerala

കാട്ടുപന്നിക്കായി സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; അപകടം ആറ്റിൽ നിന്നും മിന്ന് പിടിച്ച് മടങ്ങവേ

പുതിയ വാര്‍ത്തകള്‍

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

നായികയായി പാക് നടി; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ അവകാശവാദം തള്ളി ഇറാൻ

12 ദിവസത്തെ യുദ്ധം ഫലപ്രദമായി അവസാനിപ്പിച്ചു, ഇസ്രായേലും ഇറാനും തമ്മിൽ പൂർണ്ണമായ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴ, ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies