Saturday, June 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിസ്മയകേസ് വിചാരണ തുടങ്ങി; സ്വര്‍ണം കുറഞ്ഞതിന് പത്താംദിനം കിരണ്‍ മകളെ ഉപദ്രവിച്ചെന്ന് പിതാവ്

വിവാഹതലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല എന്നും വേറെ കാറുവേണം എന്നും മകളോട് ആവശ്യപ്പെട്ടു. വിവാഹദിവസം തന്നെ വേറെ കാറുവാങ്ങിനല്‍കാം എന്നും താന്‍ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി മൊഴി നല്‍കി.

Janmabhumi Online by Janmabhumi Online
Jan 11, 2022, 11:40 am IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: വിസ്മയ കേസില്‍ വിസ്താരത്തിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത് മുമ്പാകെ ഇന്നലെ തുടക്കമായി. ആദ്യദിനത്തില്‍ വിസ്മയയുടെ  പിതാവ് ത്രിവിക്രമന്‍ നായരെ ഒന്നാം സാക്ഷിയായി വിസ്തരിച്ചു.

മാട്രിമോണിയല്‍ വഴി വന്ന വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് കിരണിന്റെ പിതാവ് അയാളുടെ മകള്‍ക്ക് 101 പവന്‍ സ്ത്രീധനം നല്‍കി എന്നും നിങ്ങള്‍ എന്തു നല്‍കും എന്നും ചോദിച്ചതായി ത്രിവിക്രമന്‍നായര്‍ മൊഴിനല്കി. താനും 101 പവന്‍ സ്വര്‍ണവും 1.20 ഏക്കര്‍ സ്ഥലവും ഒരു കാറും നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ കോവിഡ് കാരണം 80 പവന്‍ മാത്രമേ തനിക്ക് നല്‍കാന്‍ കഴിഞ്ഞുള്ളുവെന്നും ടയോട്ട യാരിസ് കാറാണ് താന്‍ വാങ്ങിയതെന്നും മൊഴിനല്‍കി.

വിവാഹതലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല എന്നും വേറെ കാറുവേണം എന്നും മകളോട് ആവശ്യപ്പെട്ടു. വിവാഹദിവസം തന്നെ വേറെ കാറുവാങ്ങിനല്‍കാം എന്നും താന്‍ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി മൊഴി നല്‍കി. തുടര്‍ന്ന് വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ സ്വര്‍ണം ലോക്കറില്‍ വെക്കാനായി തൂക്കിനോക്കിയപ്പോള്‍ അളവില്‍ കുറവു കണ്ടതിനെ തുടര്‍ന്ന് കിരണ്‍ വിസ്മയയെ ഉപദ്രവിച്ചതായും ഫോണില്‍ കിരണ്‍ വിളിച്ചപ്പോള്‍ താന്‍ മകളുമായി സംസാരിച്ചുവെന്നും മകള്‍ കരഞ്ഞുകൊണ്ട് തന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകണമെന്നു പറഞ്ഞുവെന്നും സാക്ഷി മൊഴിനല്‍കി.

കിരണിന്റെ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡായിരുന്ന പ്രസ്തുത സംഭാഷണം സൈബര്‍ പരിശോധനയില്‍ ലഭിച്ചത് തുറന്ന കോടതിയില്‍ കേള്‍പ്പിക്കുകയും സാക്ഷി തന്റെയും കിരണിന്റെയും വിസ്മയയുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തു.

തുടര്‍ന്ന് ഓണ സമയത്ത് വിസ്മയയെ കാറില്‍ സഞ്ചരിക്കവെ കിരണ്‍ കാറിന്റെ കാര്യം പറഞ്ഞ് ഉപദ്രവിച്ചു. വിസ്മയ ചിറ്റുമല ഒരു വീട്ടില്‍ അഭയം തേടി. ഫോണില്‍ വിവരമന്വേഷിച്ച തന്നോട് കിരണ്‍ മോശമായി സംസാരിച്ചു. അന്ന് താനും ഭാര്യയും കൂടി കിരണിന്റെ വീട്ടില്‍ ചെന്നപ്പോള്‍ കിരണിനു കൊടുക്കാമെന്നു പറഞ്ഞത് മുഴുവന്‍ കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്നാണ് പറഞ്ഞത്.

ജനുവരി 11ന് മകന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്നു മനസിലാക്കി തങ്ങള്‍ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിനുപോലും കിരണോ ബന്ധുക്കളോ വന്നില്ല എന്നും സാക്ഷി മൊഴി നല്‍കി. മാര്‍ച്ച് 25ന് അപ്രകാരം ചര്‍ച്ചയ്‌ക്കിരിക്കെ 17ന് മകള്‍ കിരണിനൊപ്പം വീട്ടിലേക്ക് പോയി എന്നും അതിനുശേഷം കിരണ്‍ വിളിച്ചുകൊണ്ടു പോയത് സ്‌നേഹംകൊണ്ടല്ല കേസ് ഒഴിവാക്കാനാണെന്ന് ബോധ്യപ്പെട്ടതായി ത്രിവിക്രമന്‍നായര്‍ മൊഴിനല്കി.  

ത്രിവിക്രമന്‍നായരുടെ കേസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജി. മോഹന്‍രാജ്, നീരാവില്‍ അനില്‍കുമാര്‍, ബി. അഖില്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി. പ്രതാപചന്ദ്രന്‍പിള്ളയും ഹാജരായി.

Tags: കൊലപാതകംവിചാരണക്കോടതിvismaya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിസ്മയയെ ഓസ്ട്രേലിയയിൽ വച്ച് കാണാതായി:മോഹൻലാലിന്റെ ശ്വാസം നിലച്ചു പോയ സംഭവം പങ്കിട്ട് സംവിധായകൻ

Kerala

വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ ഡി ജി പി

Entertainment

അന്ന് ‘വിസ്മയ, ,ഇന്ന് ഷഹന ;സ്ത്രീധന ആത്മഹത്യയിൽ പേരുകൾ മാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല’

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇറാനെതിരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണം : ഇസ്രായേലിന് സിപിഎമ്മിന്റെ താക്കീത് ; മോദി സർക്കാർ വിഷയത്തിൽ ഇടപെടണമെന്ന് നിർദേശം

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

മൊസാദ് പടയൊരുക്കിയത് ഇറാന്റെ മണ്ണിൽ തന്നെ ; രഹസ്യ ആക്രമണത്താവളം ഒരുക്കി , ആയുധം നിറച്ചു

ഇനിയും മിസൈല്‍ തൊടുത്തുവിട്ടാല്‍ ടെഹ്‌റാന്‍ കത്തിച്ചു കളയും; മുന്നറിയിപ്പുമായി ഇസ്രായേല്‍

ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ടെഹ്റാൻ നടുങ്ങുന്നു ; ഇറാനിലെ സഞ്ജാൻ നഗരത്തിൽ തീപിടുത്തം , ഇറാനിയൻ ജനതയ്‌ക്ക് സന്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രി 

‘ ഇസ്രായേലിന്റെ എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടു , വനിതാ പൈലറ്റ് പിടിക്കപ്പെട്ടു ‘;  ഇറാന്റെ അവകാശവാദത്തെ നിഷേധിച്ച് ഐഡിഎഫ്

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies