Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂരിഭാഗം ഇന്ത്യക്കാരും വാക്‌സിനെടുത്തിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നുണവാദം പൊളിയുന്നു

ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നുണബോംബ് വീണ്ടും. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി പറഞ്ഞത് ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കിയിട്ടില്ലെന്നായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 03:28 pm IST
in India

ന്യൂദല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നുണബോംബ് വീണ്ടും. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി പറഞ്ഞത് ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കിയിട്ടില്ലെന്നായിരുന്നു.  

മോദി സര്‍ക്കാര്‍ വിരുദ്ധ ചാനലായ എന്‍ഡിടിവി നല്‍കിയ  ഇന്ത്യയുടെ വാക്‌സിനേഷന്‍ ഫോര്‍മുലയായിരുന്നു തന്റെ വാദത്തിന് പിന്‍ബലം നല്‍കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. എന്‍ഡിടിവിയുടെ കണക്കനുസരിച്ച് ഡിസംബര്‍ 2021 വരെ 42 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ എന്‍ഡിടിവിയുടെ ഈ കണക്ക് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല.  

ഇക്കാര്യത്തില്‍  രാഹുല്‍ ഗാന്ധിയും എന്‍ഡിടിവിയും പരിഗണിക്കാത്ത ഒരു സത്യമുണ്ട്. ഇന്ത്യയില്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് വാക്‌സിനെടുക്കാന്‍ യോഗ്യരായവര്‍. യുഐഡിഎഐ കണക്കനുസരിച്ച് 137 കോടി പേര്‍ക്ക് (കൃത്യമായി പറഞ്ഞാല്‍ 1,37,05,600 പേര്‍) വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ളവരുടെ ആകെ ജനസംഖ്യ 86 കോടിയാണ് (86, 54,491 പേര്‍). അതായത് ഇന്ത്യയില്‍ വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ ആകെ ജനസംഖ്യയുടെ 63 ശതമാനം പേര്‍ മാത്രമാണ്.  

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,38,95,90,670 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ 55,96,27,015 പേരോളം വരും. അതായത് വാക്‌സിന് അര്‍ഹതയുള്ള ആകെ ജനസംഖ്യയുടെ 59 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ കിട്ടിക്കഴിഞ്ഞു. ഇതിന് പുറമെ 27,03,36,640 പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടാമത്തെ വാക്‌സിന് കാത്തിരിക്കുകയാണ്. ഈ 27 കോടി പേര്‍ക്ക് അടുത്ത 30 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വാക്‌സിന്‍ കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യയില്‍ വാക്‌സിനെടുക്കാന്‍ യോഗ്യരായ 83 കോടി പേര്‍ രണ്ടു വാക്‌സിന്‍ എടുത്തവരായി മാറും. ഇതോടെ ഇന്ത്യയുടെ വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യരായ ജനസംഖ്യയുടെ 88 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചിരിക്കുമെന്നര്‍ത്ഥം. മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇന്ത്യയില്‍ മുഴുവനായി വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം യുഎസിന്റെയും (33 കോടി പേര്‍), റഷ്യയുടെയും (14 കോടി പേര്‍), യുകെയുടെയും (6 കോടി പേര്‍) ആകെ ജനസംഖ്യ കൂട്ടിയാല്‍ കിട്ടുന്നത്രയും പേരാണ് എന്ന വസ്തുതയും മറന്നുകൂടാ.  

ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിയില്ലെന്നതാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിലാണ്. ഇപ്പോള്‍ ദിനം പ്രതി 55 ലക്ഷം ഡോസെങ്കിലും നല്‍കിവരുന്നുണ്ട്. ഇതില്‍ 43 ലക്ഷം പേര്‍ക്കെങ്കിലും ദിവസേന രണ്ടാം ഡോസാണ് ലഭിക്കുന്നത്. ഈ വേഗതയില്‍ മുന്നേറിയാല്‍ ഡിസംബര്‍ അവസാനത്തോടെ മറ്റൊരു നാല് കോടി പേര്‍ക്ക് കൂടി ഇന്ത്യ ഇരട്ടവാക്‌സിന്‍ നല്‍കും. ഇതോടെ ഇന്ത്യയില്‍ രണ്ട് വാക്‌സിനും നേടിയ വാക്‌സിന്‍ യോഗ്യരായവരുടെ എണ്ണം 66 ശതമാനമായി ഉയരും. ഇത് ഇന്ത്യ ലക്ഷ്യം വെച്ചതിനേക്കാള്‍ ആറ് ശതമാനം കൂടുതലാണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദം നുണയാണെന്ന് തെളിയുകയാണ്.  

Tags: ഐഎസ്Rahul Gandhiജനസംഖ്യfact checkvaccinationOmicronഒമിക്രോണ്‍ വകഭേദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.