Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടര വയസ്സുള്ള ബാലികയെ ബലാത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊന്നയാള്‍ക്ക് വധശിക്ഷ വിധിച്ച് ഗുജറാത്ത് പോക്സോ കോടതി

രണ്ടര വയസ്സ് മാത്രം പ്രായമുള്ള ബാലികയെ കഴിഞ്ഞ മാസം ബലാത്സംഗം ചെയ്യുകയും അതിന് ശേഷം കൊല്ലുകയും ചെയ്ത 35 കാരനായ അതിഥിത്തൊഴിലാളിക്ക് വധശിക്ഷ വിധിച്ച് ഗുജറാത്തിലെ സൂറത്തിലുള്ള പോക്സോ കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 10:13 pm IST
in India

അഹമ്മദാബാദ്: രണ്ടര വയസ്സ് മാത്രം പ്രായമുള്ള ബാലികയെ കഴിഞ്ഞ മാസം ബലാത്സംഗം ചെയ്യുകയും അതിന് ശേഷം കൊല്ലുകയും ചെയ്ത 35 കാരനായ അതിഥിത്തൊഴിലാളിക്ക് വധശിക്ഷ വിധിച്ച് ഗുജറാത്തിലെ സൂറത്തിലുള്ള പോക്സോ കോടതി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു. അതിവേഗം നീതി ലഭ്യമാക്കാന്‍ നവമ്പര്‍ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്ത പന്‍ഡേസര പൊലീസ് ഏഴ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 43 സാക്ഷികളുടെ മൊഴികള്‍ കോടതി റെക്കോഡ് ചെയ്തു. ഒരു മാസത്തിനുള്ളില്‍ വിധിയും വന്നു.

തിങ്കളാഴ്ച തന്നെ കോടതി പ്രതിയായ ഗുഡ്ഡുയാദവിനെ ശിക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കും പോക്‌സോ നിയമപ്രകാരവും ആണ് കോടതി പ്രതിയെ ശിക്ഷിച്ചത്. ചൊവ്വാഴ്ച ജഡ്ജി പി.എസ്.കല അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് നിരീക്ഷിച്ച ശേഷം വധശിക്ഷ പ്രഖ്യാപി്ക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 376-എബി (12 വയസ്സില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്യല്‍), 302 (കൊലപാതകം) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വധശിക്ഷ വിധിച്ചത്,.

കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ബീഹാര്‍ സ്വദേശിയായ പ്രതി സൂറത്ത് നഗരത്തിലെ പാന്‍ഡെസര മേഖലയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും ഉണ്ട്. തിങ്കളാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ നയന്‍ സുഖാദ് വാല പ്രതിയ്‌ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രതിയുടെ കുറ്റകൃത്യത്തിന്റെ കാഠിന്യത്തില്‍ പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ ശരീരത്തിന് പുറത്ത് തള്ളിവന്നിരുന്നതായും പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ മുന്‍പ് രാജ്യത്തെ വിവിധ കോടതികളില്‍ വന്ന 31 വിധികളും പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്റെ കുറ്റകൃത്യം മറയ്‌ക്കാന്‍ പ്രതി കുട്ടിയുടെ ജഡം കുറ്റിച്ചെടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നു.

വധശിക്ഷ വിധിച്ചാല്‍ പ്രതിയുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും കോടതി ദാക്ഷിണ്യം കാണിക്കണമെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. നവമ്പര്‍ നാലിനാണ് ദാരുണമായ സംഭവം നടന്നത്. രണ്ടരവയസ്സുകാരിയും ബീഹാറില്‍ നിന്നുള്ള അതിഥിത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടതാണ്.കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു കിലോമീര്‌റര്‍ അകലെയുള്ള ഫാക്ടറിയുടെ അടുത്ത് ജഡം കണ്ടെത്തുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പ്രദേശവാസികളെ ചോദ്യം ചെയ്തും പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: വധശിക്ഷകൊലപാതകംഗുജറാത്ത്deathഇതര സംസ്ഥാന തൊഴിലാളികള്‍pocsoകുടിയേറ്റക്കാര്‍Death penaltyഗുജറാത്തി പെണ്‍കുട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ; ഡോ.സിറിയക്ക് പിടിയിലായത് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.