Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്ധതികള്‍ വൈകുന്നു; കെഎസ്ഇബിക്ക് നഷ്ടം കോടികള്‍; മൂന്ന് സംരംഭങ്ങളില്‍ നിന്ന് മാത്രം നഷ്ടമായത് 100 കോടി

2016ലെ ഡിഎസ്ആര്‍ (ദല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്) അനുസരിച്ച് ഈ പദ്ധതികള്‍ക്ക് ക്വാട്ട് ചെയ്യപ്പെട്ടത് എസ്റ്റിമേറ്റ് തുകയേക്കാള്‍ ഏഴ് ശതമാനം കൂടുതലായിരുന്നു. എന്നാല്‍ 2018ലെ ഡിഎസ്ആര്‍ വന്നപ്പോള്‍ ക്വാട്ട് ചെയ്ത തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവായി. എന്നിട്ടും പ്രവൃത്തി തുടങ്ങാന്‍ തയ്യാറായില്ല. ഇപ്പോള്‍ റീ ടെന്‍ഡര്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതോടെ പെരുവണ്ണാമൂഴി പദ്ധതിയുടെ കാര്യത്തിലെന്ന പോലെ ഈ പദ്ധതികള്‍ക്കും അമ്പത് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നുറപ്പായി.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Dec 5, 2021, 10:10 am IST
in Kerala

കോഴിക്കോട്: കെഎസ്ഇബി സിവില്‍ ജനറേഷന്‍ ഡയറക്ടര്‍ ഓഫീസിന്റെ പിടിപ്പുകേട് മൂലം വൈദ്യുതി ബോര്‍ഡിന് വീണ്ടും കോടികളുടെ നഷ്ടം. ഇപ്പോള്‍ മൊത്തം 9,500 കോടി രൂപയുടെ നഷ്ടം പേറുന്ന ബോര്‍ഡിന് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി റീടെന്‍ഡര്‍ ചെയ്തതിലൂടെ അമ്പത് കോടിയോളം രൂപ നഷ്ടമായി. ജില്ലയിലെ മറ്റ് രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികളായ ഓലിക്കല്‍, പൂവാരംതോട് പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ചതിലൂടെ ഇത്രതന്നെ തുക വീണ്ടും നഷ്ടമാകും.

2018ല്‍ പ്രവൃത്തി തുടങ്ങേണ്ടിയിരുന്ന ഈ പദ്ധതി ഒരു വര്‍ഷം മുമ്പ് പണിതീരേണ്ടതായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നല്‍കിയ ശേഷം ജിഎസ്ടി നടപ്പാക്കിയതിന് ശേഷം വര്‍ക്ക് കോണ്‍ട്രാക്ട് ടാക്‌സില്‍ വന്ന ഒരു കോടി രൂപയുടെ വ്യത്യാസത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കുകയായിരുന്നു. രണ്ട് വര്‍ഷം വൈകിയതിനെ തുടര്‍ന്ന് നിശ്ചിത വൈദ്യുതി ഉത്പാദനം നടക്കാത്തതിനാല്‍ വില ലഭിക്കാത്തതു മൂലമുള്ള നഷ്ടം 35 കോടിയിലേറെ രൂപ. വിലവ്യതിയാനം വഴിയുള്ള നഷ്ടം അഞ്ച് കോടിയും പുതിയ കരാര്‍ തുകയിലെ വര്‍ദ്ധന അഞ്ച് കോടിയും ഉള്‍പ്പെടെ നഷ്ടം അമ്പത് കോടിയോളം.  

ഇതേ അവസ്ഥയിലേക്കാണ് ഓലിക്കല്‍-പൂവരാംതോട് പദ്ധതികളും നീങ്ങുന്നത്. ഓലിക്കല്‍ പദ്ധതിയില്‍ അഞ്ച് മെഗാവാട്ടും പൂവാരംതോട് പദ്ധതിയില്‍ മൂന്ന് മെഗാവാട്ടുമാണ് സ്ഥാപിത ശേഷി നിശ്ചയിച്ചിട്ടുള്ളത്. 2016ലെ ഡിഎസ്ആര്‍ (ദല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്) അനുസരിച്ച് ഈ പദ്ധതികള്‍ക്ക് ക്വാട്ട് ചെയ്യപ്പെട്ടത് എസ്റ്റിമേറ്റ് തുകയേക്കാള്‍ ഏഴ് ശതമാനം കൂടുതലായിരുന്നു. എന്നാല്‍ 2018ലെ ഡിഎസ്ആര്‍ വന്നപ്പോള്‍ ക്വാട്ട് ചെയ്ത തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവായി. എന്നിട്ടും പ്രവൃത്തി തുടങ്ങാന്‍ തയ്യാറായില്ല. ഇപ്പോള്‍ റീ ടെന്‍ഡര്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതോടെ പെരുവണ്ണാമൂഴി പദ്ധതിയുടെ കാര്യത്തിലെന്ന പോലെ ഈ പദ്ധതികള്‍ക്കും അമ്പത് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നുറപ്പായി.  

ടെന്‍ഡറുകള്‍ അംഗീകരിച്ച് പ്രവൃത്തി തുടങ്ങുന്നത് അകാരണമായി വൈകിപ്പിക്കുകയും റീ ടെന്‍ഡറിലേക്ക് നീങ്ങുന്നതുമാണ് ഇത്രയും ഭീമമായ നഷ്ടത്തിന് ഇടവരുത്തുന്നത്. വൈകിപ്പിക്കല്‍ ചിലര്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്നും ആരോപണമുണ്ട്. ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന കെഎസ്ഇബി ബാക്കിയുള്ള വൈദ്യുതി വിലകൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് പുറമെ സ്വകാര്യ കമ്പനികളില്‍ നിന്നും വൈദ്യുതി വില കൊടുത്തു വാങ്ങേണ്ടി വരാറുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം പരമാവധി കുറഞ്ഞിരിക്കണമെന്ന ചിലരുടെ താത്പര്യത്തിന് പിന്നില്‍ ഇങ്ങനെ വന്‍വില കൊടുത്ത് സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് ലഭിക്കുന്ന കമ്മീഷനാണെന്നും ആക്ഷേപമുണ്ട്.

Tags: കേരള സര്‍ക്കാര്‍kozhikodeകെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.