Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിചാരണകള്‍ അവസാനിച്ചു; പ്രവര്‍ത്തിച്ചത് പതിനേഴ് വര്‍ഷം; മാറാട് പ്രത്യേക കോടതി ഇനി ചരിത്രം

2003 മെയ് 2ന് എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്കായി 2004 ജനുവരിയിലാണ് പ്രത്യേക കോടതി എരഞ്ഞിപ്പാലത്ത് തുടങ്ങിയത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Nov 20, 2021, 11:58 am IST
in Kerala

കോഴിക്കോട്: 2003ല്‍ മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി ആരംഭിച്ച മാറാട് പ്രത്യേക കോടതിയില്‍ ഇനി വിചാരണകളൊന്നും ബാക്കിയില്ല. ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ഇന്നലെ കുറ്റക്കാരായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഇവര്‍ക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞാല്‍ പതിനേഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഈ കോടതി ചരിത്രത്തിന്റെ ഭാഗമാകും.

2003 മെയ് 2ന് എട്ടുപേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്കായി 2004 ജനുവരിയിലാണ് പ്രത്യേക കോടതി എരഞ്ഞിപ്പാലത്ത് തുടങ്ങിയത്. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.ബി. കോശിയാണ് കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യ വിചാരണയില്‍ 25 പ്രതികള്‍ ഹാജരായി. ബാബു മാത്യു പി. ജോസഫ് ആയിരുന്നു ഇവിടെ ആദ്യത്തെ ജഡ്ജി. തുടര്‍ന്ന് പത്ത് ജഡ്ജിമാര്‍ മാറിമാറിയെത്തി.

ഏറ്റവും ഒടുവില്‍ അടുത്തദിവസം മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നീ മാറാട് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത് പത്താമത്തെ ജഡ്ജിയായ കെ.എസ്. അംബിക. അതോടെ പ്രവര്‍ത്തനമവസാനിക്കുന്ന മാറാട് പ്രത്യേക കോടതിയില്‍ നിന്ന് കൊട്ടാരക്കര എസ്‌സി-എസ്ടി സ്‌പെഷല്‍ കോടതിയിലേക്ക് സ്ഥലം മാറുകയാണ് കെ.എസ്. അംബിക.  

2002 ലും അഞ്ച് പേരും 2003ല്‍ എട്ടുപേരും കൊല്ലപ്പെട്ട മാറാട്ടെ കേസുകള്‍ പ്രത്യേക കോടതി ആരംഭിക്കുന്നതിന് മുമ്പ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അഞ്ചിലും ജില്ലാ കോടതിയിലുമായിരുന്നു. കേസുകളുടെയും പ്രതികളുടെയും എണ്ണം കൂടിയതിനാലാണ് പ്രത്യേക വിജ്ഞാപന പ്രകാരം മാറാട് സ്‌പെഷല്‍ മജിസ്‌ട്രേറ്റ് കോടതിയും മാറാട് സ്‌പെഷല്‍ സെഷന്‍സ് അഡിഷണല്‍ കോടതിയും തുടങ്ങിയത്. മൊത്തം 146 പ്രതികളാണ് 2003 ലെ മാറാട് കേസിലുള്ളത്.

വര്‍ഷങ്ങള്‍ നീണ്ട വിചാരണകളിലൂടെ ഇതില്‍ 86 പേര്‍ക്ക് ശിക്ഷ വിധിച്ചു. ഇത്രയും പ്രതികള്‍ ഉള്‍പ്പെട്ട ഒരു കൊലക്കേസ് കേരളത്തില്‍ വേറെ ഉണ്ടായിട്ടില്ല. മാറാട് പ്രത്യേക കോടതിയുടെ കെട്ടിടം നീതിന്യായ വകുപ്പ് ഇനി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വിജിലന്‍സ് കോടതിക്കും എന്‍ഫോഴ്‌സ്‌മെന്റ് കോടതിക്കും വിട്ടുകിട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: courtMarad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.