Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീവ്രവാദത്തിന് പണം, കള്ളപ്പണം വെളുപ്പിക്കല്‍- അനധികൃത ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രനീക്കം; നിരോധിക്കരുതെന്ന് പ്രിയങ്ക ചതുര്‍വേദി

ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ക്രിപ്റ്റോ കറന്‍സികള്‍ വഴി കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും ധാരാളമായി നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്ന ദുരൂഹ പണമിടപാട് സംവിധാനത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.

Janmabhumi Online by Janmabhumi Online
Nov 17, 2021, 11:20 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ക്രിപ്റ്റോ കറന്‍സികള്‍ വഴി കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും ധാരാളമായി നടക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്ന ദുരൂഹ പണമിടപാട് സംവിധാനത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.  

പകരം റിസര്‍വ്വ് ബാങ്കിന്റെ സഹായത്തോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സികള്‍ പുറത്തിറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍   ഈ നീക്കത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിപക്ഷം ഇപ്പോഴേ തുടങ്ങി. കഴിഞ്ഞ ദിവസം ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി എഴുതിയ പ്രത്യേക ലേഖനത്തില്‍ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കരുതെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.

ലോകകപ്പ് ടി20 മത്സരത്തിന്റെ സമയത്ത് ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ 51 വ്യത്യസ്ത ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യമാണ് ഉണ്ടായിരുന്നതെന്ന് പ്രിയങ്ക പറയുന്നു. 50 കോടിയുടെ പരസ്യസമയങ്ങളിലാണ് അത്രയും പണം ചെലവ് ചെയ്ത് ഈ ക്രിപ്‌റ്റോ കറന്‍സികളുടെ പരസ്യമുണ്ടായിരുന്നതെന്ന് പറയുന്നു. ഇത്തരം പരസ്യങ്ങള്‍ ഇതു സംബന്ധിച്ച് നിയന്ത്രണമില്ലാത്തതിന്റെ ആശങ്ക സ്വാഭാവികമായും ഉണര്‍ത്തുമെന്ന് അവര്‍ ആശങ്കകള്‍ പങ്കുവെയ്‌ക്കുന്നുണ്ടെങ്കിലും ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കരുതെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്.  

ക്രിപ്‌റ്റോ കറന്‍സിയെ നിരോധിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നീക്കത്തെ സുപ്രീംകോടതി തടഞ്ഞതിനെയും അവര്‍ അനുകൂലവാദമായി ഉയര്‍ത്തിക്കാട്ടുന്നു.  ഇന്ത്യയില്‍ ഒന്നരക്കോടിയോളം സാധാരണക്കാര്‍ പല വിധ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സുതാര്യതയില്ലാത്തതിനാല്‍ സാധാരണ നിക്ഷേപകരുടെ പണം സുരക്ഷിതമല്ല. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്ന മൂന്ന് ട്രില്യണ്‍ ഡോളറിന്റെ കിപ്‌റ്റോകറന്‍സി വിപണിയെ നിരോധിക്കേണ്ട പകരം നിയന്ത്രിച്ചാല്‍ മതി എന്നാണ് പ്രിയങ്ക ഉയര്‍ത്തുന്ന വാദം.

600 കോടി ഡോളര്‍ വരുന്നതാണ് ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുടെ മൂല്യം. ഇത് തന്നെയാണ് കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നത്. ഇത്രയും വലിയ തുക സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത് തീര്‍ച്ചയായും ദുരുപയോഗത്തിലേക്ക് നയിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്. അത് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദധനസഹായത്തിനും മയക്കമരുന്ന് നിക്ഷേപത്തിലേക്കും ഒക്കെ നീളാം. 300 കോടി ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സി വിപണിയെ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ അത് ദുര്‍വിനിയോഗം ചെയ്യപ്പെടുമെന്നും കേന്ദം കരുതുന്നു. അതുകൊണ്ട് സുതാര്യതയില്ലാത്ത ക്രിപ്‌റ്റോകറന്‍സികളെ നിരോധിക്കുന്നത് തന്നെയാണ് നല്ലതെന്ന ദൃഢാഭിപ്രായം കേന്ദ്രത്തിനുണ്ട്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ വിശ്വാസ്യതയുടെ ഒരു വലയം സൃഷ്ടിക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയ്‌ക്ക് കഴിയുമെന്നും സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഈ നവീനമാര്‍ഗ്ഗം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസര്‍ക്കാരിന്റെ ബ്ലോക്ക് ചെയിനെക്കുറിച്ചുള്ള കരട് ദേശീയ നയം 2021ല്‍ അടിവരയിട്ട് പറയുന്നുണ്ടെന്നും ക്രിപ്‌റ്റോയില്‍ അത് ഉപയോഗിക്കണമെന്നും അവര്‍ പറയുന്നു.

ഇത് നിരോധിച്ചാല്‍ ക്രിപ്‌റ്റോകറന്‍സി ഒരു സമാന്തര സമ്പദ്ഘടനയായി വളരുമെന്നും പ്രിയങ്ക ചുതര്‍വേദി താക്കീത് നല്‍കുന്നു. ജപ്പാനും യുഎസും ഇതിനെ അംഗീരിച്ചുവെന്നും ദുബായും സിംഗപ്പുരും മിക്ക ക്രിപ്‌റ്റോ കറന്‍സികളുടെയും ഇഷ്ടരാജ്യങ്ങളാണെന്നും പ്രിയങ്ക വാദിക്കുന്നു.

എന്നാല്‍ ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടും അതി്‌ന്റെ മൈനിംഗും നിരോധിച്ചിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് നിയന്ത്രിക്കാനാവാത്ത സാമ്പത്തിക ഇടപാട് സര്‍ക്കാരിനെതിരായ, രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുമോ എന്ന ഭയമാണ് ചൈനയ്‌ക്കുള്ളത്.

Tags: Terror Fundingതീവ്രവാദത്തിന് പണം നല്‍കല്‍ക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ കറന്‍സി ബില്‍ക്രിപ്‌റ്റോ ഫിനാന്‍സ്പ്രിയങ്ക ചതുര്‍വേദിസാമ്പത്തിക തട്ടിപ്പ്Priyanka
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടെടുപ്പ് ദിവസം പ്രിയങ്ക രാജ്യം വിട്ടതും രാഹുല്‍ നിശബ്ദത പാലിച്ചതും സോണിയയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സൂചന

India

നിങ്ങളുടെ ആഭ്യന്തരമന്ത്രി പോലും പോകാൻ പേടിച്ച കശ്മീരിൽ നിങ്ങൾ പോയി മഞ്ഞ് വാരി കളിച്ചില്ലേ : അതിന് നിങ്ങൾ അമിത് ഷായോട് നന്ദി പറയണം : സുധാൻഷു ത്രിവേദി

India

സിറിയയിൽ ക്രിസ്ത്യാനികളെയും, ബംഗ്ലാദേശിൽ ഹിന്ദുക്കളെയും കൊന്നപ്പോൾ ഞെട്ടിയില്ലല്ലോ , ഉറക്കമായിരുന്നോ ? പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം

India

റംസാൻ ആശംസകൾ നേർന്ന് രാഹുലും, പ്രിയങ്കയും ; മഹാകുംഭമേളയോടും, ഹിന്ദുമതത്തോടും മാത്രം പുച്ഛം

India

രാഹുലിനെയും, പ്രിയങ്കയെയും പോലെ സനാതനവിരുദ്ധരെ കണ്ടിട്ടില്ല ; രാഹുൽ മഹാ കുംഭമേളയിൽ പങ്കെടുക്കാത്തത് ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ : ഐപി സിംഗ്

പുതിയ വാര്‍ത്തകള്‍

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies