Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആദരവോടെ ഏറ്റുവാങ്ങി, ഒപ്പംനടന്ന എല്ലാവര്‍ക്കുമായി

''ഈ പദ്മശ്രീ എനിക്കു മാത്രമുള്ളതല്ല. ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി അവരുടെ പ്രതിനിധിയായി ഇത് ഏറ്റുവാങ്ങാനുള്ള നിയോഗം ലഭിച്ചു എന്നാണ് തോന്നുന്നത്. അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്'', കുഞ്ഞോല്‍ മാഷ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:00 am IST
in Main Article

പത്മശ്രീയുടെ നിറവിലും കുഞ്ഞോല്‍ മാഷ് നിസ്വനായിരുന്നു. രാഷ്‌ട്രപതി ഭവന്റെ ഹാളില്‍ നില്‍ക്കുമ്പോഴും വിനയാന്വിതന്‍. ആഹ്ലാദം അതിരുവിടാത്ത സൗമ്യത. ജീവിതത്തില്‍ ഇന്നോളം ഏതുസമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ചോ അവരായിരുന്നു മനസ്സില്‍. കര്‍മപഥത്തിലെ ഓരോ ചുവടുവയ്‌പും ഒന്നും പ്രതീക്ഷിക്കാതെയായിരുന്നു. സ്വാമി സത്യാനന്ദ സരസ്വതിയടക്കമുള്ള ഗുരുസ്ഥാനീയരെ മനസില്‍ പ്രണമിച്ചാണ് പദ്മശ്രീ ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം ജന്മഭൂമിയോടു സംസാരിക്കുമ്പോഴും ആചാര്യ എം.കെ. കുഞ്ഞോല്‍ പറഞ്ഞത് ഒപ്പം നടന്നവരെക്കുറിച്ചാണ്, ഓര്‍ത്തത് സമാജത്തെക്കുറിച്ചാണ്…

”ഈ പദ്മശ്രീ എനിക്കു മാത്രമുള്ളതല്ല. ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി അവരുടെ പ്രതിനിധിയായി ഇത് ഏറ്റുവാങ്ങാനുള്ള നിയോഗം ലഭിച്ചു എന്നാണ് തോന്നുന്നത്. അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്”, കുഞ്ഞോല്‍ മാഷ് പറയുന്നു. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തനത്തിലുണ്ട്. ഒരു അവാര്‍ഡും പ്രതീക്ഷിച്ചായിരുന്നില്ല ഒന്നും. വര്‍ഷങ്ങളായി കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തനവുമായി ഈ രംഗത്തുണ്ട്. സ്വാമി സത്യാനന്ദസരസ്വതി ഹിന്ദുഐക്യവേദി ആരംഭിച്ചതുമുതല്‍ വിവിധ ചുമതലകളുമായി കൂടെയുണ്ട്. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ സംസ്ഥാന രക്ഷാധികാരിയാണ്. ഹരിജനങ്ങളുടെ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. അതിന് കരുത്ത് പകരുന്നതാണ് ഈ പുരസ്‌കാരം.

കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഹരിജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാട് ആവര്‍ക്കുന്നു കുഞ്ഞോല്‍ മാഷ്. നെഹ്റുവിന്റെ കാലത്തും പറച്ചില്‍ മാത്രമായിരുന്നു. 17 വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. വ്യാജഗാന്ധിമാരുടെ കൊള്ളരുതായ്‌മകളാണ് തുടരുന്നത്. 70 വര്‍ഷത്തിനിടയ്‌ക്ക് കേരളത്തില്‍ ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാവ് ഉണ്ടായിട്ടില്ല. സമ്പാദ്യം ഉണ്ടാക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസം തടസ്സമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചശേഷമാണ് കമ്മ്യൂണിസ്റ്റുകളോട് എതിര്‍പ്പായത്.  

പദ്മ പുരസ്‌കാര ചടങ്ങില്‍ ഏറെ അഭിമാനത്തോടെയാണ് നിന്നതെന്ന് കുഞ്ഞോല്‍ മാഷ്. ”എനിക്കു പുരസ്‌കാരം ലഭിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല അത്. ഇന്ത്യ ഒന്നാണെന്നും എല്ലാ ഇന്ത്യക്കാരും ഒന്നാണെന്നും തെളിയിക്കുകയാണ് ഈ ചടങ്ങ്. നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ യശസ്സ് ഉയരുകയാണ്. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മോദിയെ കണ്ടു സംസാരിക്കാനായി. പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ രാഷ്‌ട്രപതി അഭിനന്ദനങ്ങളും ആശംസകളും  അറിയിച്ചു. അദ്ദേഹത്തോട് മലയാളത്തില്‍ സൗഹൃദ നന്ദിയെന്നു പറഞ്ഞു”. ഭാര്യ കാര്‍ത്ത്യായനിക്കും മകന്‍ അംബേദ്കറിനും ഒപ്പമാണ് മാഷ് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.