Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തരിശാക്കപ്പെട്ടത് ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍; നെല്‍കൃഷിയില്‍ സമഗ്ര പഠനത്തിന് സിഡബ്ല്യൂആര്‍ഡിഎം

'മലബാറിന്റെ നെല്ലറ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളില്‍ പലതും ഇന്ന് തരിശുനിലങ്ങളാണ്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളാണ് വിവിധ കാരണങ്ങളാല്‍ തരിശാക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 12:26 pm IST
in Kozhikode

കോഴിക്കോട്: നെല്‍കൃഷിയില്‍ സമഗ്ര പഠനത്തിന് തുടക്കമിട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യൂആര്‍ഡിഎം). നെല്‍കൃഷിക്കനുയോജ്യമായ വയലുകളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിശദമായി പഠിക്കും. ഗവേഷണത്തിന്റെ ഭാഗമായി നെല്‍വയലുകളുടെ മാപ്പിംഗ് നടത്തും. ജില്ലയിലെ   അവശേഷിക്കുന്ന നെല്‍വയലുകളില്‍ നടപ്പില്‍ വരുത്തുന്ന പതിവു പദ്ധതികള്‍ക്കപ്പുറം സമഗ്രമായ ഗവേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്താണ് തയ്യാറായത്.  

ഒരു കാലത്ത് ‘മലബാറിന്റെ നെല്ലറ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളില്‍ പലതും ഇന്ന് തരിശുനിലങ്ങളാണ്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളാണ് വിവിധ കാരണങ്ങളാല്‍ തരിശാക്കപ്പെട്ടത്. വെള്ളക്കെട്ട്, ജലനിര്‍ഗമന സൗകര്യങ്ങളുടെ അഭാവം, ജലലഭ്യതയില്ലായ്‌മ, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റപ്പെടുന്നത് തുടങ്ങി തരിശിടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ പഠനത്തിന് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. 

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിനാണ് പഠന ചുമതല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ഹരിത കേരള മിഷന്‍, ജലസേചന വകുപ്പ്  മുതലായവയും കര്‍ഷകരും പാടശേഖര സമിതികളും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. 2022-27 പഞ്ചവത്സര പദ്ധതിയിലെ നെല്‍കൃഷി പ്രോത്സാഹനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് സിഡബ്ല്യുആര്‍ഡിഎം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. നടപ്പു വാര്‍ഷികപദ്ധതിയില്‍ ഡിപിസി അംഗീകാരം ലഭിച്ച പത്തു ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് പഠനം.

പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഭാവി പഠന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത്, സിഡബ്ബ്യൂആര്‍ഡിഎം, കാര്‍ഷിക കര്‍ഷക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍  നടന്നു. സിഡബ്ബ്യൂആര്‍ഡി എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മനോജ് സാമുവല്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വി.പി. ജമീല, രാജീവ് പെരുമണ്‍പുറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ജലവിഭവ വികസന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.അമ്പിളി, ഡോ. ആഷിഷ് ചതുര്‍വ്വേദി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന എന്നിവര്‍ സംസാരിച്ചു. വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കൃഷി അസി.ഡയറക്ടര്‍മാരും പങ്കെടുത്തു.  

Tags: krishipaddy fieldPaddyMalabar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.