Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേവസ്വംബോര്‍ഡിലെ ശമ്പളപരിഷ്‌ക്കരണ നിര്‍ദ്ദേശം: ഭരണാനുകൂലസംഘടനയ്‌ക്ക് ഹിതപരിശോധനയില്‍ നേട്ടംകൊയ്യാനുള്ള തന്ത്രം

13ന് സൂക്ഷമപരിശോധന നടത്തിവൈകിട്ട് 4ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും.16ന് ഉച്ചയ്‌ക്ക് ഒരുമണിവരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്.അന്നു നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Oct 9, 2021, 10:29 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ യൂണിയനുകളുടെ ഹിതപരിശോധനയ്‌ക്ക് തൊട്ടുമുമ്പ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചത് ഭരണാനുകൂലസംഘടനയ്‌ക്ക് നേട്ടംകൊയ്യാനെന്ന് ആക്ഷേപം. വരുന്ന 28ാംതീയ്യതി രാവിലെ 9മുതല്‍ വൈകിട്ട് 5വരെയാണ് ഹിതപരിശോധന നടക്കുന്നത്.30ന് ഫലപ്രഖ്യാപനം ഉണ്ടാകും.12ാംതീയ്യതിയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

13ന് സൂക്ഷമപരിശോധന നടത്തിവൈകിട്ട് 4ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും.16ന് ഉച്ചയ്‌ക്ക് ഒരുമണിവരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്.അന്നു നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. 26ന് വൈകിട്ട് 4വരെ പ്രചരണത്തിന് അവസരമുണ്ട്. യൂണിയനുകളുടെ ഹിതപരിശോധന സംബന്ധിച്ച് ഈമാസം1ാംതീയ്യതിയാണ് ദേവസ്വംബോര്‍ഡ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. ഇതിന് രണ്ടുദിവസംമുമ്പ് സെപ്തംബര്‍ 29ന് പതിനൊന്നാംശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് നടപടികള്‍ ത്വരിതപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് അറിയിപ്പ് ഇറങ്ങി. സര്‍വ്വീസ് സംഘടനകള്‍,ജീവനക്കാര്‍,പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ദേവസ്വം കമ്മീഷണര്‍ക്ക് രേഖാമൂലം ഇനിയും എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉണ്ടെങ്കില്‍ അഞ്ചുദിവസത്തെ സമയം അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.

ദേവസ്വംബോര്‍ഡില്‍ യൂണിയനുകളുടെ ഹിതപരിശോധന പടിവാതുക്കല്‍ എത്തിയപ്പോള്‍ ശമ്പളപരിഷ്‌ക്കരണം എന്ന വാഗ്ദാനം ഉയര്‍ത്തുന്നത് ഭരണാനുകൂലസംഘടനയ്‌ക്ക് ജീവനക്കാരുടെ വോട്ടുതേടാനുള്ള അടവാണെന്ന് ദേവസ്വംജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദേവസ്വംബോര്‍ഡില്‍ ജീവനക്കാരുടെ നിരവധിപ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനുണ്ട്. അവയെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ ശമ്പളപരിഷ്‌ക്കരണം എന്ന് പറഞ്ഞ് കബളിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. 

കൊവിഡ്കാലത്ത് ദേവസ്വംജീവനക്കാരില്‍നിന്ന്  30ദിവസത്തെ ശമ്പളമാണ് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ അഞ്ചുമാസത്തിനുള്ളില്‍ പിടിച്ചത്. ഇതില്‍ ഇരുപത്തിയഞ്ചു ദിവസത്തെ ശമ്പളം ഇനിയും തിരിച്ചുനല്‍കിയിട്ടില്ല. ഒന്നരവര്‍ഷമായി ദേവസ്വംബോര്‍ഡില്‍ പെന്‍ഷന്‍ അനുവദിച്ചിട്ട്. 2020ജനുവരിക്ക് ശേഷം വിരമിച്ച ദേവസ്വം ജീവനക്കാര്‍ക്ക് പെന്‍ഷനും പെന്‍ഷന്‍ ആനൂകൂല്യങ്ങളും നല്‍കാനുണ്ട്. നിരവധി ജീവനക്കാര്‍ക്ക് ശമ്പളക്കുടിശ്ശിക ബില്‍പാസ്സാക്കി നല്‍കിയിട്ടില്ല. വളരെ ഗുരുതരമായ രോഗബാധിതര്‍ക്കുപോലും മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റും മെഡിക്കല്‍ അഡ്വാന്‍സും ഇനിയും അനുവദിച്ചിട്ടില്ല. ജീവനക്കാരുടെ ഡിഎ കുടിശ്ശികയടക്കം പിഎഫില്‍ ലയിപ്പിക്കുകയായിരുന്നു.  ഇതിനെല്ലാം കാരണമായി പറയുന്നത് ദേവസ്വംബോര്‍ഡ് ഗുരുതരമായ  സാമ്പത്തികപ്രതിസന്ധിയില്‍ ആണ് എന്നാണ്. ഈസമയത്ത് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാന്‍ പോകുന്നു എന്നുപറയുന്നതും അതിനായി നിര്‍ദ്ദേശം ക്ഷണിച്ചതും ജീവനക്കാരുടെ കണ്ണില്‍ മണ്ണിടാനും അവരെ ഹിതപരിശോധനവേളയില്‍ ഇടത് യൂണിയനൊപ്പം നിര്‍ത്താനും അവരുടെ വോട്ടു തട്ടാനുമുള്ള തന്ത്രം മാത്രമാണെന്ന്  ദേവസ്വംജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

28ന് നടക്കുന്ന ഹിതപരിശോധനയില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ്, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, എന്നീ സംഘടനകളാണ് പ്രധാനമായും മത്സരരംഗത്ത് ഉള്ളത്. സിപിഐയുടേയും യുടിയുസിയുടേയും നിയന്ത്രണത്തിലുള്ള സംഘടനകളും ദേവസ്വംബോര്‍ഡില്‍ ഉണ്ട്.

Tags: ശമ്പളംtravancore devaswom boardഅഭിപ്രായസര്‍വ്വേ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധന

നെയ് വിളക്ക് സമര്‍പ്പണത്തിന്റെ ഉദ്ഘാടനം അഡ്വ. പി.എസ്. പ്രശാന്തും അഡ്വ. എ. അജികുമാറും ചേര്‍ന്ന് നിര്‍വഹിക്കുന്നു
Kerala

ശബരീശ ദര്‍ശനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല മണ്ഡകാലം: വരുമാന വര്‍ധന 5 കോടി ഇതുവരെ എത്തിയത് 3,17,923 തീര്‍ത്ഥാടകര്‍

Kerala

മണ്ഡല,മകരവിളക്ക് വേളയില്‍ ശബരിമല നട ദിവസം 18 മണിക്കൂര്‍ തുറന്നിരിക്കും,ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies