Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വകുപ്പുകള്‍ ഭൂമി വിട്ടു നല്‍കിയില്ല; കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇനിയും വൈകുമെന്ന് ഹൈക്കോടതിയില്‍ ദേശീയപാതാ അതോറിറ്റി

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചിരുന്നു. വനംവകുപ്പ് നല്കിയ അനുമതി ഒക്‌ടോബര്‍ 30ന് അവസാനിക്കും.

എം.എ. ഷാജി by എം.എ. ഷാജി
Sep 19, 2021, 10:42 am IST
in Kerala

തൃശ്ശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇഴയുന്നു. തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ലഭിച്ച വനഭൂമിക്ക് തുല്യമായ റവന്യൂ ഭൂമി സര്‍ക്കാര്‍ ഇതുവരെ വിട്ടുനല്കാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം.  

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചിരുന്നു. വനംവകുപ്പ് നല്കിയ അനുമതി ഒക്‌ടോബര്‍ 30ന് അവസാനിക്കും. ഇതിനുള്ളില്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ തത്തുല്യമായ ഭൂമി വിട്ടുനല്കണം. വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം എന്നീ കാര്യങ്ങളില്‍ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവിലെ നിബന്ധന പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.

കുതിരാന്‍ തുരങ്കത്തിന്റെ മുകളില്‍ നിന്നും റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള മണ്ണിടിച്ചില്‍ തടയാന്‍ ആവശ്യമായ പണികള്‍ നടത്തുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനായി കേരള വനം വകുപ്പില്‍ ദേശീയപാത അതോറിറ്റി അപേക്ഷ നല്കിയിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തിലും ദേശീയപാത അതോറിറ്റി അധികൃതര്‍ അപേക്ഷ  സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പീച്ചി വൈല്‍ഡ് ലൈഫ് സാന്‍ച്ചുറിയില്‍ നിന്നും (0.9984 ഹെക്ടര്‍) തൃശ്ശൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും (0.4334 ഹെക്ടര്‍) ലഭിക്കുന്ന ഭൂമിയില്‍ നിര്‍മാണം നടത്താനുള്ള സ്റ്റേജ് -വണ്‍ അനുമതി നല്കി വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 ജനു. 31ന് ഉത്തരവിട്ടിരുന്നു.  

ഉത്തരവിന്റെ 5 ാമത്തെ നിബന്ധന പ്രകാരം റവന്യൂഭൂമി നല്കിയാല്‍ മാത്രമേ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കുകയുള്ളൂ. ഉത്തരവ് പുറപ്പെടുവിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ഇതുവരെ വിട്ടുനല്കിയിട്ടില്ല. റവന്യൂ ഭൂമി  വിട്ടുനല്കണമെന്ന് ദേശീയപാത അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. കുതിരാനിലെ ഒരു തുരങ്കം തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുപ്രവര്‍ത്തകന്‍ ഷാജി കോടങ്കണ്ടത്ത് നേരത്തേ നല്കിയ ഹര്‍ജിയുടെ മറുപടിയിലാണ് ദേശീയപാത അതോറിറ്റി ഈ ആവശ്യം ഉന്നയിച്ചത്.

Tags: courtconstructionAuthorityതുരങ്കംKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.